<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2453192027410060749</id><updated>2011-11-15T02:18:09.801-08:00</updated><category term='ബാലകൃഷ്ണന്‍'/><category term='media'/><category term='interview'/><category term='shahina k.k'/><category term='vidhu vincent'/><category term='സ്ത്രീ പീഡന കേസ്'/><category term='സുപ്രീം കോടതി'/><category term='bird'/><category term='v.m deepa'/><category term='എ.കെ ആന്റണി'/><category term='ammuvedathi'/><category term='women in kerala visual media'/><category term='mother'/><category term='മരണം'/><category term='film review'/><category term='memoir'/><category term='life'/><category term='obituary'/><title type='text'>കൈരേഖ</title><subtitle type='html'>ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default?max-results=100'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>12</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2453192027410060749.post-2615092980446195648</id><published>2011-08-16T17:42:00.000-07:00</published><updated>2011-08-16T17:42:47.260-07:00</updated><category scheme='http://www.blogger.com/atom/ns#' term='life'/><category scheme='http://www.blogger.com/atom/ns#' term='mother'/><category scheme='http://www.blogger.com/atom/ns#' term='bird'/><title type='text'>ദേശാടന പക്ഷികളുടെ അമ്മ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;ചിറകിനറിയാം ചെന്നെത്തേണ്ടിടം&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/--lJSxE_BP_Q/TksMt-1u44I/AAAAAAAAARQ/9ZTZVMXzJDE/s1600/narayaniyech3i.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/--lJSxE_BP_Q/TksMt-1u44I/AAAAAAAAARQ/9ZTZVMXzJDE/s320/narayaniyech3i.jpg" width="299" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: small;"&gt;നാരായണിയേച്ചി.&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;ഒറ്റ വഴിയേയുള്ളൂ, ആ വീട്ടിലേക്ക്. പഴയങ്ങാടിക്കടുത്ത് ചെമ്പല്ലിക്കുണ്ട് റെയില്‍വേ പാലത്തിനടിയിലെ ഒറ്റയടിപ്പാത. കുറച്ച് നടന്നാല്‍ തെങ്ങിന്‍തോപ്പുകള്‍. അതിനിടയില്‍, ഓടിട്ട ചെറിയ വീട്. വീട്ടില്‍ നാരായണിയേച്ചി.&lt;br /&gt;മറ്റു ചില വഴികളുമുണ്ട്, ആ വീട്ടിലേക്ക്. എന്നാല്‍, എളുപ്പമല്ല അവ. ഒരു വശത്ത് മല. ഇരു വശത്തും പുഴകള്‍. മറുഭാഗത്ത് കായല്‍. വഴിതെറ്റിപ്പോവാന്‍ സാധ്യതയേറെ.&lt;br /&gt;എന്നാല്‍, അവര്‍ക്ക് വഴിതെറ്റാറേയില്ല. ആരോ കീ കൊടുത്തുവിട്ടപോലെ, ലോകത്തിന്റെ പലവന്‍കരകളില്‍നിന്നും ധ്രുവപ്രദേശങ്ങളില്‍നിന്നും മുറ തെറ്റാതെ ജനിതക സമ് ൃതികളില്‍ അവര്‍ നാരായണിയേച്ചിയെ തേടിയെത്തും. ദേശാടനത്തിന്റെ അതിരടയാളങ്ങള്‍ ഓരോന്നു പിന്നിട്ട്, ഒരേ കാലത്ത്, ഒരേ മാനസികാവസഥ് യില്‍, എല്ലാ വര്‍ഷവും. നാരായണിയേച്ചിക്കും അതറിയാം. ഒറ്റപ്പെട്ട ആ തുരുത്തില്‍ അവരും കാത്തിരിക്കുന്നുണ്ട്, പല നിറങ്ങള്‍ കലമ്പുന്ന പരദേശ ചിറകടികള്‍ക്കായി.&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;ഏഴിമലയുടെ താഴ്വാരത്ത്, ചെമ്പല്ലിപ്പുഴക്കും പെരുമ്പപ്പുഴക്കും കവ്വായിക്കായലിനും ഇടയിലെ തുരുത്തിലാണ് നാരായണിയേച്ചിയുടെ വീട്. ആറ് പതിറ്റാണ്ടിലേറെയായി അവര്‍ അവിടെയാണ്. പണ്ട്, അച്ഛനും അമ്മയും ഭര്‍ത്താവുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ മകന്‍ സുരേഷ് ബാബു മാത്രം.&lt;br /&gt;എന്നാല്‍, അവര്‍ ഒറ്റക്കേയല്ല, പക്ഷികള്‍ സദാ കൂട്ടുണ്ടാവും. നാട്ടുപക്ഷികളും ദേശാടന പക്ഷികളും. അവക്ക ്അവകാശപ്പെട്ടതാണ ് മരങ്ങളും ചിലക്ല ളും. രാവിലെ കൂടുവിട്ട ് ദൂരേക്ക ് പറക്കുന്ന പക്ഷികള്‍ സനധ് ്യയോടെ കൂടണയും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ദേശാടനക്കാലത്ത് പതിനായിരക്കണക്കിന് പക്ഷികളാണ് അവിടെയുണ്ടാവുക. ആ സമയം വീടും പരിസരവുമാകെ, മുഴങ്ങുന്ന ശബദ് ങ്ങള്‍ മൂടും. മുറ്റത്തും പറമ്പിലും ഇലകള്‍പോലെ വീണുകിടക്കും, തൂവലുകള്‍. എല്ലാ മരങ്ങളുടെയും ഇലകള്‍ പക്ഷിക്കാഷ്ഠത്താല്‍ വെളുത്തിരിക്കും. ദേശാടനത്തിന്റെ കലണ്ടര്‍ മറിഞ്ഞ്, പക്ഷികള്‍ തിരിച്ചുപോയശേഷം കൊടും നിശബã ദ് ത, നാരായണിയേച്ചിയുടെ വീടിനെ മൂടും...&lt;br /&gt;മഴ കഴിഞ്ഞ് വെയിലുദിച്ച കര്‍ക്കിടകപ്പകലിലാണ് നാരായണിയേച്ചിയുടെ വീട്ടിലെത്തിയത്. ദേശാടനകാലം തുടങ്ങാറായിട്ടില്ല. എങ്കിലും തൊടിയിലെ തെങ്ങുകളില്‍നിന്ന് മുഴക്കമുള്ള ശബ്ദങ്ങള്‍. താഴെ, പല നിറത്തില്‍ പക്ഷിത്തൂവലുകള്‍. ചായം മങ്ങിയ, ചെറിയ വീടിന് മുന്നില്‍, മുഷിഞ്ഞ മുണ്ടും നരച്ച റോസ് ബ്ലൌസുമിട്ട് നാരായണിയേച്ചി.&lt;br /&gt;''അല്ലാ, പക്ഷികളൊന്നും പോയില്ലേ?'' വെറുതെ ചോദിച്ചു.&lt;br /&gt;''കുറച്ചെണമ്ണ ുണ്ട.് കൊറ്റികളും നീര്‍ക്കാക്കകളും. അടയിരിക്കുന്ന കാലമാണ്,'' നാരായണിയേച്ചി വിശദീകരിച്ചു. സ്വന്തം വീട്ടുകാരെക്കുറിച്ച് പറയുന്നതുപോലെ സ്വാഭാവികമായിരുന്നു ആ സ്വരം.&lt;br /&gt;കൊറ്റികളുടെ പ്രജനനകാലമാണ്. ഓരോ മരത്തിനുമുകളിലും കുറുകല്‍. നീര്‍ക്കാക്കകള്‍പാര്‍ക്കുന്ന പടിഞ്ഞാറേ തെങ്ങില്‍നിന്ന് ഒരു കൊക്ക് പതിയെ പുറത്തേക്കുവന്നു.&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;&amp;nbsp;തുളിശേരã ി ഒഴികണ്ടത്തില്‍ കുഞ്ഞപ്പയുടെയുംമാണിക്യത്തിന്റെയും ആറു മക്കളില്‍ അഞ്ചാമത്തെയാളാണ് നാരായണി. നാലാണും രണ്ട് പെണ്ണുമാണ്. അച്ഛനമ്മമാരുടെ മരണത്തോടെ സഹോദരങ്ങളെല്ലാം സമീപപ്രദേശങ്ങളിലേക്ക് മാറി. ഭര്‍ത്താവ് കുഞ്ഞിരാമനും നേരത്തേ മരിച്ചു.&lt;br /&gt;''ജനിച്ചുവളര്‍ന്ന വീടാണിത്. എല്ലാവരും വിട്ടുപോയിട്ടും പോവാന്‍ തോന്നിയില്ല. ഇനിയിപ്പോള്‍, എങ്ങോട്ട് പോവാനും തോന്നുന്നില്ല'' -നാരായണിയേച്ചി പറയുന്നു.&lt;br /&gt;അടുത്ത പറമ്പില്‍ പണ്ടൊരു ബംഗ്ലാവായിരുന്നു. കണ്ണൂരിലെ വ്യവസായ പ്രമുഖന്‍ സാമുവല്‍ആറോണിന്റേത് . ചുറ്റുമുള്ള വയലുകളും കൈപ്പാട് നിലങ്ങളുമെല്ലാം അയാളുടേതായിരുന്നു.അയാളിപ്പോഴില്ല. കുടുംബക്കാരും വരാറില്ല. അതിനാല്‍, വലിയൊരു തുരുത്തില്‍, നാരായണിയേച്ചിയും മകനും മാത്രമാണിപ്പോള്‍.നാരായണിയേച്ചിയുടെ ഓര്‍മയില്‍ പണ്ടേ പക്ഷികളുണ്ട്. എന്നാല്‍, 10-15 വര്‍ഷമായി അവയുടെ എണ്ണം വല്ലാതെ കൂടുതലാണ്. കൊക്ക്,&lt;br /&gt;നീര്‍ക്കാക്ക, മൈന, തൂക്കണാംകുരുവി എന്നിങ്ങനെ ഇനങ്ങളാണ് കൂടുതല്‍. പണ്ടൊക്കെ, പ്രദേശത്തെ മറ്റ് സ്ഥലങ്ങളിലും പക്ഷികള്‍ പോവാറുണ്ടായിരുന്നു. ധാരാളം കൈപ്പാട് നിലങ്ങളുള്ള പ്രദേശമാണ്. എന്നാല്‍, കൃഷി കുറയുകയും വയലുകള്‍ നികത്തുകയും ചെയ്തതോടെ,പക്ഷികളുടെ അഭയസ്ഥാനങ്ങള്‍ ഓരോന്നായി ഇല്ലാതായി. നാരായണിയേച്ചിയുടെ വീട്ടിലേക്ക'സന്ദര്‍ശകര്‍' കൂടാന്‍ കാരണം ഇതാണ്.&lt;br /&gt;''കുറേ തെങ്ങിന്‍തോപ്പും വയലും അപ്പുറത്തുണ്ട്. എന്നാല്‍, അവിടെയൊന്നും ഇരിക്കാണ്ട് എല്ലാരും ഇങ്ങോട്ടേക്ക് തന്നെ വരും'' -നാരായണിയേച്ചി പറയുന്നു. പക്ഷികളെ ശല്യക്കാരായാണ് ഭൂരിഭാഗമാളുകളും കാണാറ്. വീടും പരിസരവും വൃത്തികേടാക്കുന്നുവെന്നവര്‍. എന്നാല്‍, നാരായണിയേച്ചിക്ക് അത്തരം പ്രശ്നങ്ങളൊന്നുമില്ല.&lt;br /&gt;''ശല്യം തോന്നീട്ടെന്താ കാര്യം. അവര്‍ക്കും ജീവിക്കണ്ടേ. എനിക്കൊരിക്കലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. മക്കളെപ്പോലെ തന്നെയാ'' -നാരായണിയേച്ചി പറയുന്നു.ശരിക്കും, മക്കളെപ്പോലെ തന്നെയാണ് പക്ഷികളുടെയും പെരുമാറ്റം. രാവിലെ ഇറങ്ങിപ്പോകും. സന്ധ്യയായാല്‍ കയറിവരും. ബാധ്യതയോ പ്രാരബ്ധങ്ങളോ ഇല്ലെന്ന മെച്ചവുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-xG6qR-Z0z9c/TksN9HA0OwI/AAAAAAAAARU/ObSJk4eqxVg/s1600/narayaniyech2i.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="236" src="http://1.bp.blogspot.com/-xG6qR-Z0z9c/TksN9HA0OwI/AAAAAAAAARU/ObSJk4eqxVg/s320/narayaniyech2i.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;അടുക്കളപ്പണി കഴിഞ്ഞ് ബാക്കി നേരങ്ങളിലെല്ലാം നാരായണിയേച്ചി വരാന്തയിലും മുറ്റത്തുമാവും. ഓരോ പക്ഷികളെക്കുറിച്ചും അവര്‍ക്കറിയാം. കിട്ടുന്ന, നേരങ്ങളിലൊക്കെ പക്ഷിജീവിതങ്ങളെ അവര്‍ നിരീക്ഷിക്കുന്നു. പക്ഷി&lt;br /&gt;കളെക്കുറിച്ച് നാരായണിയേച്ചിക്ക് പറയാന്‍ ഏറെയുണ്ട്. അവയില്‍ ചിലത് ഇങ്ങനെ:&lt;br /&gt;പുതുമഴ പെയ്യുന്നേരമാണ് കൊക്കും നീര്‍ക്കാക്കയും കൂടുവെക്കാന്‍ തുടങ്ങുക. എല്ലാ മരങ്ങളിലുമുണ്ടാവും കൂടുകള്‍. പതിനായിരത്തിലേറെ കൂട് ഇവിടെ മാത്രമുണ്ടാവും. ചുള്ളിക്കമ്പ്കൊണ്ടാണ് കൊക്കും നീര്‍ക്കാക്കയും കൂടു&lt;br /&gt;വെക്കുക. ഒരു മാസംകൊണ്ട് മുട്ടയിട്ട് കുഞ്ഞിനെ വിരിയിക്കും.പ്രജനനകാലത്ത് രണ്ട് പക്ഷികളാണ് കൂട്ടിലു&lt;br /&gt;ണ്ടാവുക. ഒന്ന് തീറ്റക്ക് പോവും. മറ്റേത് കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കും. ഒന്നു വരുമ്പോള്‍ മറ്റേത് പുറത്തുപോവും. മീനാണ് പ്രധാന ഭക്ഷണം.വലിയ കായല്‍ ചെമ്മീനൊക്കെ കൊണ്ടുവരും.ഈ ചെറിയ തൊണ്ടയില്‍, എങ്ങനെ ഈ വലി&lt;br /&gt;യ മീന്‍ കടക്കുമെന്ന് സംശയം തോന്നും.തീറ്റ കൊടുക്കുന്നതിനിടയിലാണ് അമ്മ കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുക.&lt;br /&gt;തീറ്റയുമായി അമ്മ ഇത്തിരി ദൂരെ പോയിരിക്കും. കുട്ടികള്‍ അങ്ങോട്ട് ചെല്ലണം. അത് ബുദ്ധിമുട്ടായിരിക്കും. അവര്‍ വീഴും. നിലത്ത് വീണാല്‍, അമ്മ അവിടെയെത്തും. പൂച്ചയെങ്ങാന്‍വന്നാല്‍, ഞാന്‍ ഓടിക്കും.അമ്മ, കൂടിന്റെ അടുത്തുവന്ന് കുട്ടികളെ വിളിക്കും. അപ്പോഴേ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാവും. അവര്‍, ചിറകുവിടര്‍ത്തി അടുത്തുചെല്ലും.&lt;br /&gt;മനുഷ്യരേക്കാള്‍ എത്രയോ സ്നേഹം കൂടുതലാണ് പക്ഷികള്‍ക്ക്. അമ്മയും മക്കളും തമ്മില്‍ അപാരമായ ഇഷ്ടമാണ്. കാക്കക്കൊക്കെകുഞ്ഞുങ്ങളോട് എന്തൊരു വാല്‍സല്യമാണ്.&lt;br /&gt;ഓരോ കൊല്ലവും വേറെവേറെ കൂട് കെട്ടും.ദേശാടനം കഴിഞ്ഞ് പോവുമ്പോള്‍, കൂടൊക്കെവീണുപോയിട്ടുണ്ടാവും. പിറ്റേ കൊല്ലം വേറെഎവിടെയെങ്കിലും കൂടുണ്ടാക്കും. ഇവിടെ, പണ്ട് വലിയൊരു പുളിമരമുണ്ടായിരുന്നു. ഒരുപാട് കൂടുണ്ടാവും അതില്‍. ഇപ്പോള്‍അതില്ല. വീണുപോയി. അടുത്തുള്ള മാവിലാണ് ഇപ്പോള്‍ നിറയെ കൂടുവെക്കാറ്.&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;പക്ഷികളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നാരായണിയേച്ചിക്ക് നല്ല ധാരണയുണ്ട്. പണ്ട് കാണാറുള്ള ചില പക്ഷികള്‍ഇപ്പോള്‍ വരാറില്ലെന്നും പണ്ട് തീരെ കുറവായിരുന്ന ചില ഇനങ്ങള്‍ ഇപ്പോള്‍ കൂടുതലാണെ&lt;br /&gt;ന്നും അവര്‍ പറയുന്നു.ചുറ്റുമുള്ള മാറ്റങ്ങള്‍ തന്നെയാണ് ഇതിനിടയാക്കുന്നത്. പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റ&lt;br /&gt;ങ്ങള്‍ ഓരോ ജീവജാലങ്ങളുടെയും വഴികള്‍ മാറ്റിവരക്കുകയാണ്.&lt;br /&gt;''ചിങ്ങമാസമാണ് ഏളകള്‍ (തൂക്കണാംകുരുവികള്‍) കൂടുവെക്കുക. കുറേയുണ്ടാകും. നെല്ലിന്റെ പാലാണ് തീറ്റ. ഇവിടെ അടുത്തൊക്കെ,നെല്‍കൃഷി കുറഞ്ഞപ്പോള്‍, തീറ്റ കിട്ടാതായി.ഏളകളുടെ വരവ് കുറഞ്ഞത് അതുകൊണ്ടായി&lt;br /&gt;രിക്കും'' ^നാരായണിയേച്ചിയുടെ വാക്കുകള്‍.നീര്‍ക്കാക്കകളുടെ എണ്ണം കൂടുകയാണെന്നുംഅവര്‍ പറയുന്നു. പണ്ടു വരുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ് ഇപ്പോള്‍. ചുറ്റുപാടുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് അതിന് കാ&lt;br /&gt;രണമെന്ന് നാരായണിയേച്ചിക്ക് അറിയാം:''മൈനകള് ഭയങ്കര ലഹളക്കാരാണ്. വേനല്‍ക്കാലത്താണ് മുട്ടയിട്ട് വിരിയിക്കുക. വെള്ളത്തിന് ബുദ്ധിമുട്ടുള്ള കാലമാണത്. ഉപ്പുവെള്ളമായതിനാല്‍ ദൂരെ പൈപ്പില്‍നിന്നെടുത്ത് തോണിയില്‍ കൊണ്ടുവരും. കൊണ്ടുവരുന്ന വെള്ളയിലൊക്കെ വന്നിരിക്കും.''&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-Q0tANkN8czE/TksOFbFpmtI/AAAAAAAAARY/kizvCMRO5j0/s1600/narayaniyechi1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="300" src="http://2.bp.blogspot.com/-Q0tANkN8czE/TksOFbFpmtI/AAAAAAAAARY/kizvCMRO5j0/s320/narayaniyechi1.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;രണ്ട് കൂട്ടരാണ്, പക്ഷികളെ തേടി പ്രധാനമായും നാരായണിയേച്ചിയുടെ വീട്ടിലെത്താറ്. ആദ്യത്തേത്, പക്ഷിനിരീക്ഷകരാണ്. രണ്ടാമത് വേട്ടക്കാരും.''10-12 കൊല്ലമായി പലരും വരാറുണ്ട്. പക്ഷിയെക്കുറിച്ച് പഠിക്കുന്നവര്. കുറേസമയം ഇവിടെയുണ്ടാവും. പക്ഷികളെ നോക്കി, ഫോട്ടോഎടുത്ത് തിരിച്ചുപോകും. ഒരിക്കല്‍, ഇറ്റലിയില്‍&lt;br /&gt;നിന്നൊരു സായിപ്പ് വന്നിരുന്നു. നാല് വശവുംനടന്ന്, പക്ഷികളെ കണ്ടശേഷമാണ് പോയത്''-ആദ്യത്തെ കൂട്ടരെക്കുറിച്ച് നാരായണിയേച്ചിയുടെ വാക്കുകള്‍.&lt;br /&gt;എന്നാല്‍, വേട്ടക്കാരെക്കുറിച്ച് പറയുമ്പോള്‍നാരായണിയേച്ചിയുടെ വാക്കുകളില്‍ ചെറിയ ഭയം ചിറകടിക്കും. എങ്കിലും ഏത് കൊമ്പനാണെങ്കിലും തോക്കുമായി തിരിച്ചയക്കാന്‍ അവര്‍ക്ക്മടിയില്ല. പക്ഷികളെ കൊല്ലാന്‍ ആരെയും അ&lt;br /&gt;നുവദിക്കാറില്ല നാരായണിയേച്ചി. മകന്‍ സുരേഷ്ബാബുവും നാട്ടുകാരുമൊക്കെ ഇക്കാര്യത്തില്‍, നാരായണിയേച്ചിക്കൊപ്പമാണ്.&lt;br /&gt;''അച്ഛനുള്ള കാലത്തൊക്കെ പലരും വരുമായിരുന്നു, തോക്കുമെടുത്ത്. എന്നാല്‍, ഇപ്പോള്‍,കുറേക്കാലമായി ആരെയും വിടാറില്ല. കുഞ്ഞിന്തീറ്റ കൊടുക്കുമ്പോ ഒക്കെയാ ഇവര് വെടിവെക്കുക. എങ്ങനെയാ അത് സഹിക്കാനാവുക?''&lt;br /&gt;രണ്ടുമാസം മുമ്പും വേട്ടക്കാര്‍ വന്നിരുന്നു. രാത്രി ഒമ്പത് മണിയോടെ. മൂന്നുപേരുണ്ട്.&lt;br /&gt;''നിങ്ങള്‍ക്ക് ഉറക്കമൊന്നുമില്ലേ'' ^അവര് ദൂരെനിന്നേ വിളിച്ചുചോദിച്ചു.&lt;br /&gt;''നിങ്ങളാരാ? ഞാന്‍ ഉറങ്ങുന്ന കാര്യം നിങ്ങളെന്തിനാ അറിയുന്നത്?'' -നാരായണിയേച്ചി മറുപടി പറഞ്ഞു.&lt;br /&gt;അവര്‍ അടുത്തുവന്നു. കൈയില്‍ തോക്കുണ്ട്.ദൂരെ എവിടെനിന്നോ വരുന്നവരാണ്.&lt;br /&gt;''വെടിവെക്കാനാണെങ്കില്‍, ഞാന്‍ വിടില്ല. നാട്ടുകാര് കാണാതെ നിങ്ങള്‍ക്ക് ഇവിടന്ന് പോവാനും പറ്റില്ല'' -നാരായണിയേച്ചി പറഞ്ഞു. മകനും അവരോട് സംസാരിച്ചു. കുറെ തര്‍ക്കിച്ചശേഷം അവര്‍ തിരിച്ചുപോയി.&lt;br /&gt;നേരത്തേ, ചില വേട്ടക്കാരെ നാട്ടുകാര്‍ തന്നെതടഞ്ഞിരുന്നു. ആരോ, വിളിച്ചുപറഞ്ഞതിനനുസരിച്ച് വന്ന പൊലീസ് വേട്ടക്കാരെ പിടികൂടി.''ആളെ ശ്രദ്ധിച്ചുവെക്കാന്‍ ഫോറസ്റ്റുകാര്‍ പറഞ്ഞിട്ടുണ്ട്. ആരായാലും പിടികൂടാമെന്നും. എ&lt;br /&gt;തിര്‍ക്കാനുള്ള ധൈര്യം അതുതന്നെയാണ്''-നാരായണിയേച്ചി പറയുന്നു.&lt;br /&gt;ഈയിടെ, അടുത്ത തെങ്ങിന്‍തോപ്പിന്റെ ഉടമ വിളിച്ചുപറഞ്ഞു, വൈകുന്നേരം ഒരാളെ തോക്കുമായി അയക്കുമെന്ന്. അയല്‍ക്കാരനാണ്. എതിര്‍ക്കാന്‍ ബുദ്ധിമുട്ട്. എന്നിട്ടും നാരായണിയേച്ചി കര്‍ശനമായിതന്നെ പറഞ്ഞു: ''ആളെ അയക്കുന്നത് ശരി. ''ആളെ അയക്കുന്നത് ശരി. പക്ഷേ, ഞാന്‍ പരാതി കൊടുക്കും. പിന്നെ, പറഞ്ഞിട്ട് കാര്യമില്ല.''&lt;br /&gt;അതോടെ, അയാള്‍ പിന്മാറി.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-Z4oeKVNSdAM/TksOM4sqvGI/AAAAAAAAARc/bn6f-wirV-M/s1600/narayaniyechi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-Z4oeKVNSdAM/TksOM4sqvGI/AAAAAAAAARc/bn6f-wirV-M/s320/narayaniyechi.jpg" width="257" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;.................................................&lt;/span&gt;&lt;/b&gt;&lt;/div&gt;പക്ഷികളെയും മകനെയും കൂടാതെ, അഞ്ചാറ് പൂച്ചകളുണ്ട് നാരായണിയേച്ചിയുടെ വീട്ടില്‍.പണ്ട് കുറെ നായ്ക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍കാണാറില്ല. പൂച്ചകളെ നാടുകടത്താമെന്നുപറഞ്ഞ്, ഈയിടെ അയല്‍ക്കാരന്‍ ചെന്നതാണ്. നാ&lt;br /&gt;രായണിയേച്ചി വിട്ടില്ല.അധികം പുറത്തുപോവാറില്ല നാരായണിയേച്ചി. കണ്ണിന് തിമിരമുണ്ട്. ഒരു ശസ്ത്രക്രിയ ചെ&lt;br /&gt;യ്തു. ഇനി, ഒരു കണ്ണിനുകൂടി ചെയ്യണം. എന്നാല്‍, പുറത്തേക്ക് പോവാന്‍ മടിയാണ്. പുറംലോകത്തേക്കാള്‍, എത്രയോ സമാധാനമുണ്ട്,ആരുമെത്താത്ത ഈ തുരുത്തിലെന്ന് നാരായണിയേച്ചി സാക്ഷ്യപ്പെടുത്തുന്നു. അതുതന്നെ ശരിയെന്ന് കുറുകുന്നു, സമീപത്തെ മരത്തില്‍നിന്ന് ചില നീര്‍ക്കാക്കകള്‍; അരികത്തെ നാലഞ്ച്വെളുത്ത പൂച്ചകളും.&lt;br /&gt;&lt;br /&gt;മാധ്യമം ആഴ്ചപ്പതിപ്പ്&lt;br /&gt;2009&lt;br /&gt;ഫോട്ടോ: ബാബു കാമ്പ്രത്ത്&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-2615092980446195648?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/2615092980446195648/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=2615092980446195648' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/2615092980446195648'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/2615092980446195648'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/08/blog-post.html' title='ദേശാടന പക്ഷികളുടെ അമ്മ'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/--lJSxE_BP_Q/TksMt-1u44I/AAAAAAAAARQ/9ZTZVMXzJDE/s72-c/narayaniyech3i.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-7423457457622601187</id><published>2011-07-27T05:33:00.000-07:00</published><updated>2011-07-27T06:15:54.392-07:00</updated><category scheme='http://www.blogger.com/atom/ns#' term='film review'/><title type='text'>മരിക്കും മുമ്പ് ഒരു കുന്ന് ക്യാമറയോട് ജീവിതം പറയുന്നു</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;b&gt;'ഗോവയില്‍ നടന്ന 39ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഹ്രസ്വചിത്ര വി&lt;/b&gt;&lt;br /&gt;&lt;b&gt;ഭാഗത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുകയും കേരള ചലച്ചിത്ര അക്കാദമി മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടത്തിയ രണ്ടാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയില്‍ മികച്ചഡോക്യുമെന്ററിക്കുള്ള അവാര്‍ഡ്നേടുകയും ചെയ്ത കാനം: ലൈഫ്സ്റ്റോറി ഓഫ് എ മിഡ്ലാന്റ് ഹില്‍എന്ന ചലച്ചിത്രത്തിലൂടെ, ആദ്യ ചിത്രത്തിലൂടെ നേട്ടങ്ങള്‍ കൊയ്ത അതിന്റെ പിന്നണി പ്രവര്‍ത്തകരിലൂടെയും ഒരു യാത്ര.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="background-color: #b4a7d6; font-size: x-large;"&gt;ഋതുദര്‍പ്പണത്തില്‍ ഒരു കുന്നിന്റെ ജീവിതം&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-JejUWCjbA3I/TjAFKDaBZEI/AAAAAAAAARA/zR6231DRwaA/s1600/babu3.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="213" src="http://4.bp.blogspot.com/-JejUWCjbA3I/TjAFKDaBZEI/AAAAAAAAARA/zR6231DRwaA/s320/babu3.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സിനിമയിലെ ഒരു ദൃശ്യം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;b&gt;കുന്ന് വെറും ചരല്‍ക്കൂനയല്ല,&amp;nbsp;ജീവന്റെ അദ്ഭുത ലോകമാണ്.&lt;/b&gt;&lt;br /&gt;&lt;b&gt;പ്രകൃതിയെ സ്നേഹിക്കുന്ന&amp;nbsp;മനസ്സുണ്ടെങ്കില്‍&lt;/b&gt;&lt;br /&gt;&lt;b&gt;ഈ&amp;nbsp;കാഴ്ചകള്‍ സ്വന്തം ചുറ്റുവട്ടത്ത്&amp;nbsp;നിന്ന് കണ്ടെടുക്കാനാവും'&lt;/b&gt;&lt;br /&gt;&lt;br /&gt;'കാനം: ലൈഫ് സ്റ്റോറി ഓഫ് എ&amp;nbsp;മിഡ്ലാന്റ് ഹില്‍' എന്ന ഡോക്യുമെന്ററി തീരുന്നത് ഈ വാക്കുകളിലാണ്. ഒരര്‍ഥത്തില്‍, 28 മിനിറ്റ് നേരമുള്ള ഈ സിനിമയുടെ അടിക്കുറിപ്പാണ് ഈ വാക്കുകള്‍. തൊട്ടടുത്തുണ്ടാ&lt;br /&gt;യിട്ടും നാം കാണാതെപോവുന്ന കുന്നുകളുടെ ജീവിതരേഖയിലേക്ക് രണ്ടുവര്‍ഷത്തിലേറെ കാമറ നടത്തിയ&lt;br /&gt;യാത്രയാണിത്. ഇത്രയേറെ അതിശയങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരിടമാണോകുന്നെന്ന് അന്തംവിട്ടുപോവാതെ&lt;br /&gt;ഈ സിനിമയില്‍നിന്ന് കണ്ണെടുത്ത്&amp;nbsp;ആര്‍ക്കും ഇറങ്ങിനടക്കാനാവില്ല. ഋതുഭേദങ്ങള്‍ കുന്നിലുണ്ടാക്കുന്ന മാ&lt;br /&gt;റ്റങ്ങളുടെ തിരക്കാഴ്ചകള്‍ നമ്മെ എത്തിക്കുന്നത് പ്രകൃതിക്കു മാത്രം നല്‍കാനാവുന്ന അനന്ത വൈചിത്യ്രങ്ങ&lt;br /&gt;ളുടെ അദ്ഭുത ലോകങ്ങളിലേക്കാണ്.&lt;br /&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;മഴക്കാലം&lt;br /&gt;സ്ക്രീനിലിപ്പോള്‍ ഋതുക്കളിലേക്ക്&amp;nbsp;കൈകള്‍ പരത്തിയിട്ട ഒരു കുന്നാണ്.പതിയെ, ആരവങ്ങളില്ലാതെ മലമുക&lt;br /&gt;ളിലേക്ക് പറന്നെത്തുന്നു. ഒരു മഴമേഘം. കുന്നിലിപ്പോള്‍ മഴയുടെ മുന്നൊരുക്കം. തുള്ളികളില്‍ കനിവ് നിറച്ച് അതിന്റെ പെയ്യല്‍. മരങ്ങളിലും&amp;nbsp;ഇലച്ചാര്‍ത്തുകളിലും മഴയുടെ നൃത്തം. പതിയെ അതിന്റെ രൂപഭാവങ്ങള്‍ മാറി ഒരു നീര്‍ച്ചാല്‍ പിറക്കുന്നു.&lt;br /&gt;&amp;nbsp;പുഴ. തീരത്തിപ്പോള്‍ ഒരു പാതിരാകൊക്ക്. ജലത്തിന്റെ കുത്തൊഴുക്ക്.&amp;nbsp;ഒഴുക്കിനെതിരെ നീന്തിക്കയറുന്ന മല്‍&amp;nbsp;സ്യത്തിനുനേരെ വാപിളര്‍ന്ന് ഒരു പാമ്പ്. വിശപ്പിലേക്ക് ചെന്നെത്തി പിടഞ്ഞുതീരുന്ന മല്‍സ്യം. നീര്‍ച്ചാലില്‍&amp;nbsp;മല്‍സ്യങ്ങള്‍, തവളകള്‍, വാട്ടര്‍ സ്കേറ്റര്‍.&amp;nbsp;ഇനിയൊരു പാറക്കുളമാണ്. കുന്നിന്റെ ആവാസവ്യവ്യസ്ഥയിലെ കേന്ദ്രബിന്ദു. കുളത്തില്‍ വിരിഞ്ഞുനില്‍ക്കുന്നു, നെയ്തലാമ്പലുകള്‍. ജലസസ്യങ്ങള്‍. വാലുനേര്‍ത്ത സൂചിത്തുമ്പികള്‍ പുല്‍നാമ്പുകളില്‍. തുമ്പിയുടെ പ്രജനനം. മുട്ടയിടാനെത്തുന്ന തുമ്പിക്കുനേരെ നാവുനീട്ടിയനങ്ങുന്ന തവള. പാറപ്പരപ്പ് പക്ഷികളുടെയും ആവാസകേന്ദ്രം. വാനമ്പാടിയുടെയും തിത്തിരിപ്പക്ഷിയുടെയും പ്രജനന കേന്ദ്രങ്ങളാണവ.&lt;br /&gt;&amp;nbsp;കുന്നിലേക്കടുക്കുന്ന കാലടികള്‍ക്കുനേരെ ഇപ്പോള്‍ ഒരു തിത്തിരിപ്പക്ഷിയുടെ കരച്ചില്‍. തള്ളപ്പക്ഷി കുട്ടിക്ക് കൊടുക്കുന്ന അപായ&amp;nbsp;സൂചന. മഞ്ഞക്കണ്ണി തിത്തിരിയുംചെങ്കണ്ണി തിത്തിരിയും നിറയുന്ന കുന്നിന്‍നിറവിലേക്ക് പതിയെ എത്തുന്നു ഓണക്കാലം. പാറനീലിപ്പൂക്കളാണ് കുന്നിലേക്ക് ഓണത്തെ കൈ പിടിച്ച് നടത്തുക.&lt;br /&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;ഇത് കാനം എന്ന ഡോക്യുമെന്ററിയുടെ ആദ്യഭാഗം. ഗോവയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന 39ാമത് രാ&lt;br /&gt;ജ്യാന്തര ചലച്ചിത്രമേളയുടെ ഹ്രസ്വചിത്രവിഭാഗത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രമാണ്. കേരള ചലച്ചിത്രഅക്കാദമി മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടത്തിയ രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയില്‍ ഏറ്റവും മികച്ചഡോക്യുമെന്ററിക്കുള്ള അവാര്‍ഡും&amp;nbsp;ഈ ചിത്രത്തിനായിരുന്നു. നാഷനല്‍&amp;nbsp;ജ്യോഗ്രഫിക് ചാനലില്‍ പ്രദര്‍ശിപ്പിച്ച&amp;nbsp;തടക്കം നിരവധി വമ്പന്‍ ചിത്രങ്ങളെ&amp;nbsp;പിന്തള്ളിയാണ് ഈ കൊച്ചുചിത്രം&amp;nbsp;നേട്ടം കൊയ്തത്. പയ്യന്നൂര്‍ നഗരസഭയിലെ കാനായി കാനം കുന്നില്‍ രണ്ടുവര്‍ഷത്തിലേറെ കാമറയുമായിഅലഞ്ഞുനടന്നാണ് രണ്ട് ചെറുപ്പക്കാര്‍ ഈ ചിത്രം നിര്‍മിച്ചത്. പയ്യന്നൂരിലെ സൊസൈറ്റി ഫോര്‍ ഇക്കോളജി&amp;nbsp;ആന്റ് ആര്‍ട്ട് (എസ്.ഇ.എ) എന്ന ബാനറിലാണ് സിനിമ പിറവിയെടുത്തത്.&lt;br /&gt;സിനിമയില്‍ ഒരു മുന്‍പരിചയവുമില്ല, ഈ ചെറുപ്പക്കാര്‍ക്ക്.എല്‍.ഐ.സി ജീവനക്കാരനായ ബാബു കാമ്പ്രത്താണ് ചിത്രത്തിന്റെ സംവിധായകന്‍. തലശേãരിയില്‍ ഫര്‍ണിച്ചര്‍ ജോലികള്‍ ചെയ്യുന്ന സൂരജ് കാ&lt;br /&gt;മറാമാനും. ഒഴിവു ദിവസങ്ങളില്‍ കാമറയുമായി കുന്നുകയറി രണ്ടു വര്‍ഷത്തിലേറെ നടന്നാണ് ദൃശ്യങ്ങള്‍ പ&lt;br /&gt;കര്‍ത്തിയത്. സിനിമയാക്കുക എന്ന ഉദ്ദേശ്യത്തിനപ്പുറം, കുന്നിന്റെ ജീവിതം രേഖപ്പെടുത്തുകയായിരുന്നു ല&lt;br /&gt;ക്ഷ്യം. അതിനാല്‍ ഒരു സിനിമയുടെ&amp;nbsp;പരിധിയില്‍ ഒതുങ്ങുന്നതിനേക്കാള്‍&amp;nbsp;എത്രയോ നീളമുണ്ടായിരുന്നു അവ&lt;br /&gt;സാനം അവരുടെ കൈയിലെത്തിയ&amp;nbsp;വീഡിയോ ദൃശ്യങ്ങള്‍ക്ക്. പയ്യന്നൂരി&amp;nbsp;ലെ ക്യാറ്റ് ഐ എന്ന സ്റ്റുഡിയോ&lt;br /&gt;യില്‍ ഏറെ നാളുകളെടുത്ത് ചെത്തി&amp;nbsp;ക്കുറച്ചാണ് കുന്നിന്റെ കലമ്പലുകളെ 28 മിനിറ്റിലേക്ക് പരുവപ്പെടുത്തി&lt;br /&gt;യത്. കൈയിലെ കാശ് മുഴുവനുമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.&amp;nbsp;ഗോവ ഫെസ്റ്റിവലിലേക്ക് സിനിമ അ&lt;br /&gt;യച്ചത് നെട്ടോട്ടമോടിയിട്ടാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് എന്‍ട്രികളില്‍&lt;br /&gt;നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇരുവരും അന്തംവിട്ടു. സിനിമയുടെ സാങ്കേതിക പ്രശ്നങ്ങളില്‍ പലതും ബോ&lt;br /&gt;ധ്യപ്പെട്ടത് ഗോവ മേളയില്‍വെച്ചാണ്.ഇവരുടെ ആദ്യ ചലച്ചിത്രമാണ് ഇതെന്നറിഞ്ഞ് വിദേശികളടക്കമുള്ള ചല&lt;br /&gt;ച്ചിത്രകാരന്‍മാര്‍ അതിശയം കൂറിയതും മേളയുടെ പ്രതിദിന ബുള്ളറ്റിന്‍ചിത്രത്തെ ഒന്നാം പേജില്‍ പ്രദര്‍ശിപ്പി&lt;br /&gt;ച്ചതുമെല്ലാം അദ്ഭുതം തന്നെയായിരുന്നു സംവിധായകന്.&lt;br /&gt;സിനിമാ വഴിയില്‍ മാത്രമായിരുന്നുസംവിധായകന്‍ ബാബു കാമ്പ്രത്ത്അപരിചിതന്‍. പ്രകൃതിപഠനങ്ങളിലും&lt;br /&gt;പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പതിറ്റാണ്ടുകളുടെ തഴക്കം ആ മനസ്സിനുണ്ട്. കോളജ് പഠനകാലത്ത് പ്രകൃതി&lt;br /&gt;യോടുള്ള സ്നേഹം തിരിച്ചറിയുക&amp;nbsp;യും പയ്യന്നൂരിലെ 'സീക്ക്' പരിസ്ഥിതി കൂട്ടായ്മയുടെ മുന്നണിയില്‍ നില്‍&lt;br /&gt;ക്കുകയും ചെയ്ത ബാബു മികച്ചവൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍&amp;nbsp;കൂടിയാണ്. ബാബുവിലെ പ്രകൃതി നി&lt;br /&gt;രീക്ഷകനും ഫോട്ടോഗ്രാഫറും ഒന്നിച്ചുചേര്‍ന്നപ്പോള്‍ രൂപപ്പെട്ട കേരളത്തിലെ പൂമ്പാറ്റകളെക്കുറിച്ച പുസ്തകം&lt;br /&gt;അപൂര്‍വാനുഭവമായിരുന്നു. ചിത്രശലഭങ്ങളെക്കുറിച്ച ആഴമേറിയ അറിവും&amp;nbsp;കാമറയുടെ സമര്‍ഥമായ ഉപയോഗവും ചേര്‍ന്ന് ആ പുസ്തകത്തെ മികച്ച റഫറന്‍സ് ഗ്രന്ഥമാക്കിമാറ്റി.&lt;br /&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-p_cyXNI2RJ4/TjAFSNNc1bI/AAAAAAAAARE/dJ6t2aOquLo/s1600/babu4.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="213" src="http://1.bp.blogspot.com/-p_cyXNI2RJ4/TjAFSNNc1bI/AAAAAAAAARE/dJ6t2aOquLo/s320/babu4.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സിനിമയിലെ ഒരു ദൃശ്യം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;ഓണക്കാലം.&lt;br /&gt;സ്ക്രീനിലിപ്പോള്‍ പൂക്കളാല്‍ മെഴുകിയ കുന്ന്. പല ചെരിവില്‍ പലവര്‍ണങ്ങള്‍. വെള്ള വിരിപ്പിട്ട ചൂതുപൂ&lt;br /&gt;ക്കള്‍. നീലക്കടലുപോലെ കാക്കപ്പൂക്കള്‍. മറ്റനേകം നിറങ്ങളില്‍ പൂക്കള്‍ക്ക് മാത്രം വരക്കാനാവുന്ന പ്രകൃതി&lt;br /&gt;ദൃശ്യങ്ങള്‍. അതിനിടയിലേക്ക് ചെറുമൂളലിന്റെ താളത്തില്‍ തേനീച്ചകള്‍&amp;nbsp;വരുന്നു. അവയുടെ ചുംബനങ്ങളിലൂ&lt;br /&gt;ടെയാണ് പൂവുകള്‍ സ്വന്തം ഹൃദയത്തിലെ മാധുര്യമറിയുന്നത്.&lt;br /&gt;തുമ്പപ്പൂ&amp;nbsp;ക്കളോടാണ് തേനീച്ചകള്‍ക്ക് ഏറെപ്രിയം. വണ്ടുകള്‍ക്കൊപ്പം അവ പൂവുടുപ്പുകളില്‍ തെന്നിത്തിമിര്‍ക്കുന്നു. മധുരം കിനാവു കണ്ടെത്തുന്ന തേനീച്ചകളെ പശിമയുള്ള നാരന്‍ ഇലകളില്‍ കുടുക്കി അവയുടെ സത്തു കുടിക്കാന്‍ കൊതിച്ചിരിക്കുന്ന 'ഡ്രൊസിറ ഇന്റിക്ക'യെന്ന പ്രാണിപിടിയന്‍ സസ്യവും കുന്നുകളിലെ ജൈവസാന്നിധ്യം. ഡ്രൊസിറ ബര്‍മാണി എന്ന മറ്റൊരു പ്രാണിപിടിയന്‍ സസ്യവും തേനീച്ചകള്‍ക്കായി സദാ കാത്തിരിക്കുന്നുണ്ട്.&lt;br /&gt;ഓണക്കാലം തീരുമ്പോള്‍ കുന്നിന്‍പുറം പിന്നെ പുല്ലുകളുടേതാണ്. നെയ്പ്പുല്ലുകള്‍. പിങ്ക് നിറത്തിലുള്ള മു&lt;br /&gt;ത്തങ്ങപ്പുല്ലുകള്‍. അവില്‍ പുല്ലുകള്‍.&amp;nbsp;അവക്കിടയില്‍ പാറപ്പൂക്കള്‍. ഈ&amp;nbsp;പുല്‍പ്പരപ്പിലാണ് പേരറിയുന്നതും അ&lt;br /&gt;റിയാത്തതുമായ ചെറുപ്രാണികളുടെ&amp;nbsp;അതിശയ ലോകം. സ്റ്റിക് മോത്ത്&amp;nbsp;ലാര്‍വ ഇവയിലൊന്നുമാത്രം. തുമ്പിക&lt;br /&gt;ളാണിനി. കുഴിയാനത്തുമ്പികള്‍. തിളങ്ങുന്ന ഉരുളന്‍ കണ്ണുള്ള റോബര്‍&amp;nbsp;ഫ്ലൈ. കൊച്ചുശലഭങ്ങളാണ് ഇവയു&amp;nbsp;ടെ തീറ്റ. ചിത്രശലഭങ്ങള്‍ക്കുമുള്ളതാണ് കുന്നിന്‍പുറം. ശലഭ വൈവിധ്യംഇവിടെ കണ്ടറിയാം. തെളിഞ്ഞ പാറ&lt;br /&gt;പ്പരപ്പില്‍ ശലഭ ലാര്‍വകളെ കാത്ത് സസ്യ വൈവിധ്യമുണ്ട്. ചെറുപൂക്കളില്‍നിന്ന് തേന്‍ നുകര്‍ന്ന് പുല്ലിനിട&lt;br /&gt;യിലൂടെ ഇഴഞ്ഞുനടക്കുന്ന പാന്‍സി&amp;nbsp;ശലഭങ്ങളാണ് കുന്നിന്റെ കൂട്ടുകാര്‍.&lt;br /&gt;ഓണക്കാലം പതിയെ മഞ്ഞുകാലത്തിലേക്ക് വഴിമാറുമ്പോള്‍ കുന്ന് മറ്റൊരു മുഖമെടുത്തണിയുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;പയ്യന്നൂര്‍ കാമ്പ്രത്ത് കാര്‍ത്യായനി&amp;nbsp;യുടെയും ചാത്തപ്പ പൊതുവാളിന്റെ&amp;nbsp;യും ഏഴാമത്തെ മകന്‍ ബാബു ചെറു&lt;br /&gt;പ്പത്തിലേ പ്രകൃതിയിലേക്ക് കണ്ണുനട്ടിരുന്നു. കാഞ്ഞങ്ങാട് കോളജില്‍ പഠിക്കുന്ന കാലം മുതല്‍, അന്തരിച്ച പാരി&lt;br /&gt;സ്ഥിതിക ഗുരു ജോണ്‍സി ജേക്കബിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട്&amp;nbsp;'സീക്കു'മായി ബന്ധപ്പെട്ടു തുടങ്ങി.&lt;br /&gt;1986ലാണ് ആദ്യം കാട്ടില്‍ പോവുന്നത്. 22 വര്‍ഷമായി മുടങ്ങാതെ കാടുകയറുന്നു. കോട്ടശേãരി വനത്തില്‍ സീ&lt;br /&gt;ക്ക് നടത്തിയ ക്യാമ്പ് ഉള്ളിലെ അജ്ഞാതമായ ഇടങ്ങളെയാണ് ഉണര്‍ത്തി&amp;nbsp;യത്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക്, ജീ&lt;br /&gt;വന്റെ അദ്ഭുതങ്ങളില്‍ അമ്പരന്നുള്ള&amp;nbsp;നടത്തമായിരുന്നു പില്‍ക്കാലം.&lt;br /&gt;പൂമ്പാറ്റക്കു പിന്നാലെ നടക്കുമ്പോള്‍ കാണുന്നത് അത് മാത്രമല്ല. ചെടികള്‍, ഇലകള്‍, പക്ഷികള്‍, ചെറുപ്രാണികള്‍. പ്രകൃതിയുടെ പാരസ്പര്യം.&amp;nbsp;കാണുന്ന മനോഹര ദൃശ്യങ്ങള്‍ രേഖപ്പെടുത്താനുള്ള വഴിതേടിയെത്തിയത് കാമറയിലാണ്. കണ്ട പൂമ്പാറ്റച്ചിറകിന്റെ ചാരുത മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കാമറക്കാവുമെന്ന തിരിച്ചറിവ് നടത്തത്തിന് വേഗത&lt;br /&gt;കൂട്ടി. 113 ഇനം പൂമ്പാറ്റകളുടെ ആവാസകേന്ദ്രമാണ് പയ്യന്നൂരിനടുത്ത മാടായിപ്പാറ. ഒറ്റനോട്ടത്തിലത് തരിശുനിലമാണ്. എന്നാല്‍, അനേകം ജൈവവൈവിധ്യങ്ങളുടെ ഉല്‍സവമാണവിടെ. കുന്നിടിച്ചു നിരത്താനെത്തുന്നവര്‍ക്കുമുന്നില്‍, കുന്ന് ഇതിലപ്പുറം മറ്റെന്തൊക്കെയോ ആണെന്നു പറയണമെങ്കില്‍ രേഖകള്‍ വേണം. കാമറ&amp;nbsp;പിടിച്ചെടുത്ത കാഴ്ചകള്‍ അവിടെ&amp;nbsp;ജൈവരേഖകളായി മാറും. അങ്ങനെ,ഫോട്ടോഗ്രഫി, മണ്ണിന്റെ ജൈവ സമൃദ്ധിയെ നശിക്കാതെ അണച്ചുപിടിക്കാനുള്ള ഒരുപാധികൂടിയാണെന്ന്&amp;nbsp;ബോധ്യമായി. പൂമ്പാറ്റകള്‍ക്കുപിന്നാലെയുള്ള നടത്തം അവിടെ തുടങ്ങി.ഒരു പതിറ്റാണ്ടിലേറെ ശലഭങ്ങള്‍ക്കു&lt;br /&gt;പിന്നാലെ നടന്നു. 138 സ്പീഷിസുകളിലെ പൂമ്പാറ്റകളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്തു. സുഹൃത്തുക്കളായ ഡോ.&lt;br /&gt;ജാഫര്‍ പാലോട്ടും വി.സി. ബാലകൃഷ്ണനുമൊത്ത് 'കേരളത്തിലെ ചിത്രശലഭങ്ങള്‍' എന്ന പുസ്തകം പ്രസി&lt;br /&gt;ദ്ധീകരിക്കുന്നതില്‍ എത്തിനിന്നു ആനടത്തം. ഇന്ത്യയില്‍തന്നെ, ഇത്രയധികം ഫോട്ടോഗ്രാഫുകളുടെ സമഗ്രത&lt;br /&gt;യോടെ മറ്റൊരു പൂമ്പാറ്റപ്പുസ്തകം ഇറങ്ങിയിട്ടില്ല. കോഴിക്കോട് ആസ്ഥാനമായ മലബാര്‍ നാച്വറല്‍ ഹിസ്റ്ററി&lt;br /&gt;സൊസൈറ്റി പ്രസിദ്ധീകരിച്ച ആ പുസ്തകം ചിത്രശലഭങ്ങളെകുറിച്ചുള്ളആധികാരിക രേഖയാണ്&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://2.bp.blogspot.com/-_6sL7wvfCUw/TjAFYrACruI/AAAAAAAAARI/4xV9PM2juxc/s1600/babu+kam.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="192" src="http://2.bp.blogspot.com/-_6sL7wvfCUw/TjAFYrACruI/AAAAAAAAARI/4xV9PM2juxc/s320/babu+kam.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സംവിധായകന്‍ ബാബു കാമ്പ്രത്ത്&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;മഞ്ഞുകാലം&lt;br /&gt;സ്ക്രീനിലിപ്പോള്‍ കുന്നിന്‍നെറുകയിലെ മഞ്ഞുകാലം. തണുപ്പിന്റെ മേലാപ്പിനിടയിലും തുടരുന്ന ജീവിതത്തിന്റെ നൈരന്തര്യം. മഞ്ഞണിഞ്ഞപുല്‍മേടുകളില്‍ ഇപ്പോള്‍ ചിലന്തികള്‍. മഞ്ഞുകാലം അവയുടേതാണ്.കുന്നിന്‍ചെരിവിലെ നീര്‍ച്ചാലിനരികെ, ശേഷിക്കുന്ന പച്ചപ്പുണ്ട്. മറ്റൊരുആവാസ വ്യവസ്ഥ. അവിടെ, മേല്‍ത്തലപ്പോളം പടര്‍ന്നുനില്‍ക്കുന്ന വള്ളിച്ചെടികള്‍. നീര്‍ച്ചാലിലേക്ക് നീളുന്ന മരങ്ങളുടെ വേര്. മരങ്ങളില്‍ ഉറുമ്പിന്‍കൂട്, മരവാഴ. അരുവിക്കരയിലെപാറയിടുക്കില്‍ കല്ലരയാല്‍. അതിന്റെ ഇലത്തുഞ്ചത്ത് മരച്ചിലന്തി. ഒരുമരത്തില്‍നിന്ന് മറ്റൊന്നിലേക്ക് വലിയവലനെയ്തു കാത്തിരിക്കുന്ന മരച്ചിലന്തികളുടെ പശിയടക്കാന്‍ ചെറുപക്ഷികള്‍ പോലുമെത്തും.&lt;br /&gt;&amp;nbsp;അരുവിക്ക് കുറുകെ കല്ലിടുക്കുകളില്‍ ചെറുചിലന്തികളുടെ വലകളാണ്. മറ്റിടങ്ങളില്‍ കൂട്ടമായി നില്‍ക്കുന്ന സോഷ്യല്‍ സ്പൈഡേഴ്സെന്ന ചിലന്തികളെ കാണാം.&lt;br /&gt;കുന്നിലെ സജീവമായ മറ്റൊരു ആവാസ വ്യവസ്ഥയാണ് കുറ്റിക്കാടുകള്‍. ഇവയുടെ പൂക്കാലമാണ് നമ്മു&lt;br /&gt;ടെ വസന്തം. കൊടിയ വേനലിന് മുമ്പുള്ള പൂരക്കാലമാണത്. കുറ്റിക്കാടുകളില്‍ കുറുങ്കനിയുണ്ട്. അതിനുചു&lt;br /&gt;റ്റും തേനീച്ചകളും പൂമ്പാറ്റകളും. ചെറിയ പൂക്കളുള്ള ചെറുതുടലിയും അതോടൊപ്പം. അതില്‍നിന്ന് തേന്‍ നുക&lt;br /&gt;രുന്നത്, നീണ്ട തുമ്പിക്കൈയുള്ള ശരശലഭമാണ്. വെങ്കണനീലി ഉള്‍പ്പെടെപകല്‍പറക്കുന്ന നിശാശലഭങ്ങളും&lt;br /&gt;അതിനുചുറ്റും.&lt;br /&gt;അപ്പുറം, കൃഷ്ണനീലിമയാര്‍ന്ന് കായാമ്പൂവ്. ചെങ്കല്‍കുന്നിന്റെ സ്ഥാനീയ സസ്യമായ കാഞ്ഞിരം. ശലഭങ്ങ&lt;br /&gt;ളുടെ പ്രിയ സസ്യമായ മോതിരക്കണ്ണി.വ്യത്യസ്തയിനം പൂമ്പാറ്റകള്‍ ശാഖകളില്‍ മോതിരവളയങ്ങളുള്ള ഈ മരത്തില്‍ കാണാം.&lt;br /&gt;കാമറ പതിയെ സഞ്ചരിക്കുന്നത് കല്‍മരത്തിലേക്കാണ്.ഈ മരത്തിന്റെ തടിയില്‍പോലും&lt;br /&gt;വേനലിന്റെ കാഠിന്യമറിയാം. വരണ്ടുണങ്ങിയ പാറപ്പരപ്പിലേക്ക് ഇപ്പോള്‍&amp;nbsp;വിരുന്നെത്തുന്നു, മറ്റൊരു ഋതുകൂടി-വേനല്‍.&lt;br /&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;ചിത്രശലഭങ്ങള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കിടെ കുന്നുകളുടെ ഉള്ളറിയുന്നുണ്ടായിരുന്നു ബാബു. മണ്ണുമാന്തി&lt;br /&gt;യന്ത്രങ്ങള്‍ കുന്നുകളെ ഓരോന്നായിഇല്ലാതാക്കുന്നതും. പയ്യന്നൂരിലും പരിസരങ്ങളിലും ഇടനാടന്‍ കുന്നുകളു&lt;br /&gt;ടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നിരവധി സമരങ്ങള്‍ നടക്കുന്നുണ്ടായിരു&lt;br /&gt;ന്നു. 'സീക്കി'ന്റെ തന്നെ ആഭിമുഖ്യത്തില്‍ കുന്നുകളുടെ ജൈവപ്രസക്തി വ്യക്തമാക്കുന്ന 'ഇടനാടന്‍ കുന്നുകള്‍' എന്ന പുസ്തകത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ജലസ&lt;br /&gt;മൃദ്ധമാക്കുന്ന 19 നദികളില്‍ 14 എണ്ണവും ഇടനാടന്‍ കുന്നുകളില്‍നിന്ന് പിറക്കുന്നവയായിട്ടും അധികൃതരുംപൊതുസമൂഹവും കുന്നുകളുടെ മരണമണി കേട്ടില്ലെന്നു നടിക്കുകയായിരുന്നു. കുന്നുകളുടെ ജൈവതാളത്തെക്കുറിച്ച് എത്ര പറഞ്ഞിട്ടും ബോധ്യമാവാത്ത നാട്ടുകാര്‍ക്കുമുന്നില്‍ കുന്നുകള്‍ എന്തെന്ന് പറഞ്ഞുകൊടുക്കേണ്ടത് അനിവാര്യമായിരുന്നു.&lt;br /&gt;&amp;nbsp;ഈ സാഹചര്യത്തിലാണ് കാനം എന്ന ഡോക്യുമെന്ററിയുടെ പിറവി.ഡോക്യുമെന്ററി ചെയ്യണം എന്നവിചാരത്തിലല്ല അത് പിറന്നത്. കുന്നുകളിലൂടെയുള്ള പതിവു നടത്തം യാദൃച്ഛികമായി അങ്ങനെ ആയിത്തീരുകയായിരുന്നു. 'സീക്കി'ന്റെ വനയാത്രകളില്‍നിന്ന് കിട്ടിയ ചങ്ങാതിയായിരുന്നു സൂരജ്. വീഡിയോ കാമറസ്വന്തമായി ഉണ്ടെങ്കിലും പ്രൊഫഷനലായി ഉപയോഗിക്കാറില്ലായിരുന്നു അവന്‍. അങ്ങനെ, കുന്നുകളിലേക്ക് ഒരുമിച്ചുള്ള യാത്രകളാരംഭിച്ചു. സൂരജിന്റെ, അത്തരത്തിലുള്ള ആദ്യ ശ്രമമായിരുന്നു അത്. എല്ലാ ശനിയാഴ്ചയുംരാത്രി സുരജെത്തും. ഞായറാഴ്ച കാലത്ത് കാനം കുന്നിലേക്ക് പോവും. വലിയ പ്രോജക്ട് എന്ന നിലയിലല്ലാതെ, കുന്നുകളിലെ പല കാലങ്ങള്‍ പകര്‍ത്താനായിരുന്നു ശ്രമം. ക്രമേണ,അതിന് രൂപഭാവങ്ങളുണ്ടായി. ഋതുക്കള്‍ അനുസരിച്ച് കുന്നിന്റെ ജീവിതം കൃത്യമായി പകര്‍ത്തിത്തുടങ്ങി. രണ്ടുവര്‍ഷം കൊണ്ട് 12 മണിക്കൂര്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. പയ്യന്നൂരിലെതന്നെ ലിജോ എന്ന സുഹൃത്തിന്റെ എഡിറ്റിംഗ് മുറിയില്‍ അത് 28 മിനിറ്റായി ചുരുങ്ങി. സ്കൂളുകളിലും മറ്റും കുട്ടികള്‍ക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു മനസ്സിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. കുന്നുകള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ ഉപയോഗിക്കാമെന്നും കരുതി.&lt;br /&gt;&amp;nbsp;അങ്ങനെയിരിക്കെയാണ് ഗോവ ചലച്ചിത്രോല്‍സവത്തിലേക്കുള്ള ക്ഷണം. അതോടെ 'സിനിമ'എന്ന മാധ്യമത്തിന്റെ പല വശങ്ങള്‍ഗൌരവമായി ഉള്ളിലേക്ക് വീണു.ഫണ്ടിംഗ് സ്ഥാപനങ്ങളൊന്നും ഇത്തരം ശ്രമങ്ങള്‍ക്ക് ധനസഹായം&amp;nbsp;നല്‍കില്ല. അടിസ്ഥാന വിവര ശേഖരണത്തേക്കാള്‍ അവര്‍ക്ക് താല്‍പര്യംപരിസ്ഥിതി ക്യാമ്പുകളും മറ്റുമാണ്.അതിനാല്‍, ജോലി ചെയ്തുകിട്ടുന്നവേതനം തന്നെ സിനിമയുടെ മൂലധനമാക്കേണ്ടിവന്നു. എം.എസ്സി എന്റമോളജി കഴിഞ്ഞ ഭാര്യ ദീപ എല്ലാത്തിനും പ്രോല്‍സാഹനമായി. എല്ലാ വാരാന്ത്യത്തിലും കുന്നിന്‍പുറത്ത് കാമറയുമായി കറങ്ങുന്നത് ഭ്രാന്താണെന്ന്മുദ്രകുത്തിയ നാട്ടുകാരില്‍ പലരും&amp;nbsp;ഗോവന്‍മേള നല്‍കിയ വിലാസത്തില്‍&amp;nbsp;ആ അഭിപ്രായം മാറ്റി.&lt;br /&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://2.bp.blogspot.com/-APnU7XXulGY/TjAFeurRUtI/AAAAAAAAARM/aUJAj3n0uTk/s1600/babu5.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="213" src="http://2.bp.blogspot.com/-APnU7XXulGY/TjAFeurRUtI/AAAAAAAAARM/aUJAj3n0uTk/s320/babu5.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സിനിമയിലെ ഒരു ദൃശ്യം&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;വേനല്‍ക്കാലം&lt;br /&gt;സ്ക്രീനിലിപ്പോള്‍ വരള്‍ച്ചയിലേക്ക്നീങ്ങുന്ന കുന്ന്. വരണ്ടുണങ്ങിയ ആകാശം. ഇല പോയ മരം. വേനല്‍ നക്കിത്തുടക്കുന്ന പുല്‍മേട്, പാറപ്പരപ്പ്. വിണ്ടുകീറാനൊരുങ്ങുന്ന മണ്ണിനരികെപാറക്കുളം. വേനലില്‍ ജീവികള്‍ പിടിച്ചുനില്‍ക്കുന്നത് പാറക്കുളത്തിലെജലശേഷിപ്പിലാണ്. അതിനാല്‍, അതിനുചുറ്റും സദാ കുന്നിന്റെ ജീവലോകം.&lt;br /&gt;വരണ്ട കുന്നില്‍ കായ്ച്ചുനില്‍ക്കുന്ന മരങ്ങള്‍. കത്തുന്ന വേനലില്‍ ജീവികള്‍ക്ക് ആഹാരം നല്‍&lt;br /&gt;കാന്‍ സസ്യങ്ങള്‍ കരുതിവെക്കുന്നതാണ് ഈ പഴങ്ങള്‍. പ്രകൃതിയുടെ പരിരക്ഷണത്തിന്റെ മറ്റൊരു പാഠം.&lt;br /&gt;സ്ക്രീനിലിപ്പോഴും പക്ഷികള്‍. കാട്ടുമുന്തിരി. കായ്ച്ചുനില്‍ക്കുന്ന കല്‍മരത്തിനുതാഴെ കുറുക്കന്‍. ശാഖക&lt;br /&gt;ളില്‍ തിത്തിരിപ്പക്ഷികള്‍. സ്വന്തം കണ്ണാടിയില്‍ ഋതുമാറിവരുന്നത് കാത്തിരിപ്പാണ് ഇപ്പോള്‍ കുന്ന്.&lt;br /&gt;&amp;nbsp;മഴയിലേക്ക്&amp;nbsp;തുറക്കുന്ന ആ കാത്തിരിപ്പില്‍ കറങ്ങിനിന്ന് പതുക്കെ കണ്ണടക്കുന്നു കാമറ.&lt;br /&gt;&lt;br /&gt;&lt;b&gt;CUT TO&lt;/b&gt;&lt;br /&gt;അപ്രതീക്ഷിതമായ പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്. ഗോവയിലെആദ്യ പ്രദര്‍ശനം ലോകനിലവാരമു&lt;br /&gt;ള്ള അനേകം ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പമായിരുന്നു. ഗൌരവമായി സിനിമയെകാണുന്ന പലതരം മനുഷ്യര്‍ 'കാനം'&lt;br /&gt;എന്ന അനുഭവത്തെ പലവിധത്തില്‍വായിച്ചെടുത്തു. മംഗലാപുരത്തെ ഏതോ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നി&lt;br /&gt;ന്ന് വിദ്യാര്‍ഥികളുമായി മേളക്കെത്തിയ പയ്യന്നൂര്‍കാരനായ ഒരധ്യാപകന്‍സിനിമ കണ്ടശേഷം അദ്ഭുതത്തോടെ&lt;br /&gt;ചോദിച്ചു: 'ശരിക്കും പയ്യന്നൂര് തന്നെയാണോ ഈ കുന്ന് ?'&lt;br /&gt;തൊട്ടടുള്ള ജൈവസമൃദ്ധിയെ കാമറയിലേക്ക് പകര്‍ത്താനുള്ള അടുത്തശ്രമത്തിലാണിപ്പോള്‍ ബാബുവും സൂ&lt;br /&gt;രജും. കൈപ്പാട് വയലുകളാണ് പുതിയ വിഷയം. പല ഋതുക്കള്‍ വയലുകളുടെ ഉടലില്‍ ചെയ്യുന്നത് പകര്‍ത്തലാണ് ലക്ഷ്യം. വയലുകളിലെ അപാരമായ ജൈവ വൈവിധ്യത്തിന്റെ നേര്‍&lt;br /&gt;ക്കാഴ്ചയാവുമത്. വയലുകളിലേക്കുള്ള നടത്തങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, ഇരുവരും. സ്ക്രീനില്‍ ഇനി, പാടവരമ്പുകളുടെ താളം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-7423457457622601187?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/7423457457622601187/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=7423457457622601187' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/7423457457622601187'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/7423457457622601187'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/07/blog-post_27.html' title='മരിക്കും മുമ്പ് ഒരു കുന്ന് ക്യാമറയോട് ജീവിതം പറയുന്നു'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-JejUWCjbA3I/TjAFKDaBZEI/AAAAAAAAARA/zR6231DRwaA/s72-c/babu3.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-6069461981138207347</id><published>2011-07-17T05:14:00.000-07:00</published><updated>2011-07-17T05:35:05.105-07:00</updated><category scheme='http://www.blogger.com/atom/ns#' term='women in kerala visual media'/><category scheme='http://www.blogger.com/atom/ns#' term='shahina k.k'/><category scheme='http://www.blogger.com/atom/ns#' term='vidhu vincent'/><category scheme='http://www.blogger.com/atom/ns#' term='media'/><category scheme='http://www.blogger.com/atom/ns#' term='v.m deepa'/><title type='text'>ചാനല്‍ അടുക്കളകളില്‍  വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം</title><content type='html'>&lt;span class="Apple-style-span" style="font-size: large;"&gt;2008ല്‍ പച്ചക്കുതിര മാസികയില്‍ എഴുതിയ കവര്‍ സ്റ്റോറിയാണിത്. മലയാള ദൃശ്യ മാധ്യങ്ങളില്‍ ഗുണപരമായ തുടക്കമിട്ട മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഏതാണ്ട് ഒരേ കാലയളവില്‍ ചാനലുകള്‍ വിട്ട സാഹചര്യത്തിലായിരുന്നു ആ അന്വേഷണം. അവര്‍ ഇറങ്ങിപ്പോയതെങ്ങോട്ട് എന്ന അന്വേഷണം.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഷാഹിനയും ദീപയും വിധുവുമെല്ലാം &amp;nbsp;ഇപ്പോഴും മാധ്യമ രംഗത്ത് സജീവമാണ്. ഒരു പക്ഷേ, പഴയതിനേക്കാള്‍. മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഷാഹിന തെഹല്‍ക്ക വാരികയില്‍ എഴുതിയ റിപ്പോര്‍ട്ട് ദേശീയ ശ്രദ്ധ നേടി. &amp;nbsp;ദീപയും വിധുവുമെല്ലാം എഴുത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും തലങ്ങളില്‍ സജീവമായി നിലകൊള്ളുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;മൂന്ന് വര്‍ഷത്തിനു ശേഷം ആ പഴയ സ്റ്റോറി വായിക്കുമ്പോള്‍ തോന്നിയ കൌതുകമാണ് ഈ പോസ്റ്റിലെത്തിയത്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-Zlp6XtTIlOs/TiLQ_pux2WI/AAAAAAAAAQo/beTJ5qoKmEo/s1600/Shahina-K-K.jpg" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-Zlp6XtTIlOs/TiLQ_pux2WI/AAAAAAAAAQo/beTJ5qoKmEo/s200/Shahina-K-K.jpg" width="179" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: small;"&gt;ഷാഹിന കെ.കെ&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-0dIei0mD-h0/TiLRJMAXKnI/AAAAAAAAAQs/w8rom65UDbM/s1600/DSC03973.JPG" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="183" src="http://1.bp.blogspot.com/-0dIei0mD-h0/TiLRJMAXKnI/AAAAAAAAAQs/w8rom65UDbM/s200/DSC03973.JPG" width="200" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: small;"&gt;വി.എം ദീപ&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-yuk3c7JLDVQ/TiLRT-8ZVJI/AAAAAAAAAQw/u_rSdyKXQfs/s1600/CIMG2531.JPG" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-yuk3c7JLDVQ/TiLRT-8ZVJI/AAAAAAAAAQw/u_rSdyKXQfs/s200/CIMG2531.JPG" width="188" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: small;"&gt;വിധു വിന്‍സന്റ്&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;ഷാഹിന കെ.കെ,&lt;br /&gt;വി.എം ദീപ,&lt;br /&gt;വിധു വിന്‍സന്റ്.&lt;br /&gt;മലയാളികള്‍ ഇവരെ അത്ര പെട്ടെന്ന് മറക്കില്ല. കാരണം ,സ്വരമായും രൂപമായും മലയാളത്തിന്റെ ദൃശ്യ മാധ്യമ ബോധത്തില്‍ ഇവര്‍ തറഞ്ഞു കിടക്കുന്നുണ്ട്.&lt;br /&gt;വാര്‍ത്തകള്‍ കണ്ടെത്തിയും പലപ്പോഴും സ്വയം വാര്‍ത്തയായും ശ്രദ്ധ പിടിച്ചു പറ്റിയവരാണ് ഇവര്‍. ദശകം പിന്നിടുന്ന കേരളത്തിലെ സ്വകാര്യ ടി.വി ചാനല്‍ ചരിത്രത്തില്‍ ഏറ്റവും കരുത്തു കാട്ടിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ എന്നും ഇവരെ വിശേഷിപ്പിക്കാം.&lt;br /&gt;&amp;nbsp;കൃത്യമായ നിലപാടുകളും വാര്‍ത്തയോടും ജീവിക്കുന്ന കാലത്തോടുമുള്ള ആര്‍ജവം കലര്‍ന്ന പ്രതികരണങ്ങളുമായി വാര്‍ത്തകളുടെ മിന്നിമറയലിനപ്പുറം ഇടം തേടിയ ഈ മൂന്ന് പേരും ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരല്ല. വാര്‍ത്താമുറികളില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോയിരിക്കുന്നു.&lt;br /&gt;പല കാലങ്ങളില്‍ പല കാരണങ്ങളാല്‍ സംഭവിച്ച രാജികള്‍. ചാനലുകളിലേക്ക് പെണ്‍കുട്ടികളുടെ ഒഴുക്ക് ശക്തമായ അതേകാലത്താണ് ചാനല്‍ വാര്‍ത്താ സംസ്കാരത്തിന്റെ തുടക്കക്കാരായ ഇവര്‍ മടുത്തിറങ്ങിയത്.&lt;br /&gt;മൂന്ന് സമയങ്ങളിലായിരുന്നു രാജി. വ്യത്യസ്ത കാരണങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. പക്ഷേ, തികച്ചും സവിശേഷമായ അനേകം സാമ്യതകള്‍ സ്വന്തം രാജിക്കത്തുകളെ ജ്വലിപ്പിച്ച ഇവരുടെ മാനസികാവസ്ഥകളില്‍ കണ്ടെടുക്കാനാവും. ജീവിതത്തിലും ഇടപെടലുകളിലും രാഷ്ട്രീയത്തിലുമെല്ലാം ഈ സാമ്യതകളുണ്ട്.&lt;br /&gt;കൃത്യമായ രാഷ്ട്രീയ ബോധമാണ് മൂവരെയും &amp;nbsp;ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. തൊഴിലില്‍ സ്വന്തം നിലപാടുതറകളും വീക്ഷണങ്ങളും കൊണ്ടു വരാന്‍ മൂവര്‍ക്കും കഴിഞ്ഞു. സ്ത്രീ വാദ രാഷ്ട്രീയവും നവസാമൂഹിക പ്രസ്ഥാനങ്ങളും പ്രസരിപ്പിക്കുന്ന ഊര്‍ജവും ഇവര്‍ക്ക് കൂട്ടുണ്ട്. വാര്‍ത്തയും മാധ്യമം തന്നെയും അതിദ്രുതം മറ്റെന്തോ ആവുന്ന ഘട്ടത്തില്‍ സ്വന്തം ഇടം ഇല്ലാതാവുന്നുവെന്ന തിരിച്ചറിവും നിലവിലുള്ള സാഹചര്യങ്ങളോടുള്ള മടുപ്പും ആശയ പരമായ വിയോജിപ്പുകളും വ്യക്തിപരമായ കാരണങ്ങളും ഒക്കെയാണ് ഇവരുടെ രാജിയില്‍ കലാശിച്ചത്.&lt;br /&gt;മൂന്ന് പേരുടെയും ജീവിതത്തിലും വിശ്വാസങ്ങളിലും അനേകം വ്യത്യാസങ്ങളും കാണാനാവും. ഏഷ്യാനെറ്റിലൂടെയായിരുന്നു ഇവരുടെ വരവ്. മലയാളത്തിലെ ആദ്യ സ്വകാര്യ ടി.വി ചാനല്‍ എന്ന നിലയിലും മലയാളത്തിന്റെ ദൃശ്യമാധ്യമ സംസ്കാരം നിര്‍ണയിച്ച പ്രധാന സ്ഥാപനം എന്ന നിലയിലും ശ്രദ്ധേയമാണ് ഏഷ്യാനെറ്റ്. അച്ചടി മാധ്യമത്തിന്റെ വഴികളില്‍നിന്ന് ദൃശ്യപരതയുടെ വഴികള്‍ വെട്ടിത്തുറന്ന കുറേപ്പേരാണ് ഏഷ്യാനെറ്റ് മുന്നോട്ടുവെച്ച വാര്‍ത്താ സംസ്കാരത്തിന്റെ ശില്‍പ്പികള്‍. അറ്റന്‍ഷനായി നിന്ന് ഒറ്റ ശ്വാസത്തില്‍ വാര്‍ത്ത വായിച്ച ദൂരദര്‍ശനില്‍നിന്ന് മാറിനടന്ന് ചാഞ്ഞും ചെരിഞ്ഞും ദൃശ്യഭാഷയുടെ സാധ്യതകള്‍ ആരാഞ്ഞും പടര്‍ന്ന ചരിത്രമാണ് ഏഷ്യാനെറ്റിന്‍േത്. &amp;nbsp;ആ തലമുറയില്‍പെട്ട മാധ്യമ പ്രവര്‍ത്തകരാണ് ഷാഹിനയും ദീപയും. വിധു വിന്‍സന്റ് പിന്നീടാണ് രംഗത്തു വരുന്നത്.&lt;br /&gt;വാര്‍ത്ത എന്നത് പെര്‍ഫോമന്‍സിന്റെ മറ്റൊരു തലമായി കാണാത്ത ഒരു കാലത്തിന്റെ പ്രതിനിധികളായിരുന്നു ഇവര്‍. 24 മണിക്കൂറും വാര്‍ത്തകള്‍ നിറക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ എന്തും ഏതും എടുത്തു പ്രയോഗിക്കേണ്ട ഗതികേടിലേക്ക്, ആ വാര്‍ത്തകള്‍ ആഘോഷിക്കേപ്പെടേണ്ട ഗത്യന്തരമില്ലായ്മകളിലേക്ക് എത്തുന്നതിന് മുമ്പാണ് ന്യൂസ് റൂമില്‍നിന്നുള്ള ഇവരുടെ തിരോധാനം. അതിനാല്‍, അതിനേറെ പ്രാധാന്യമുണ്ട്.&lt;br /&gt;ടി.വി വാര്‍ത്തകള്‍ക്ക് ഗ്ലാമറിന്റെ പകിട്ടു കൂടുകയും ഇന്‍ഫോടെയിന്‍മെന്റ് എന്ന നിലയിലേക്ക് മെട്രോ വേരുള്ള ചാനലുകളുടെ കൈ പിടിച്ച് മലയാള ചാനലുകള്‍ നടക്കുകയും ചെയ്യുന്ന സമയത്ത് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവു കൂടിയുണ്ട് ഇവരുടെ അഭാവത്തിന് കാരണമായി.&lt;br /&gt;അതിനപ്പുറം, മലയാളത്തിലെ ദൃശ്യ മാധ്യമ അടുക്കളകളില്‍ എന്തൊക്കെയാണ് പുകയുന്നതെന്ന് പറയാതെ പറയുക കൂടി ചെയ്യുന്നു ഇവരുടെ വിടവാങ്ങല്‍. കത്തി നില്‍ക്കുന്ന സമയത്ത്, കൂടുതല്‍ സാധ്യതകള്‍ തെളിയുന്ന സമയത്ത് എന്തു കൊണ്ട് ഇവരൊക്കെ കളമൊഴിഞ്ഞതെന്ന് അന്വേഷിക്കുമ്പോള്‍ വെളിപ്പെടുന്നത് മലയാള ദൃശ്യ മാധ്യമ രംഗത്തെ പകിട്ടിനുള്ളില്‍ മറഞ്ഞു കിടക്കുന്ന അനേകം ദുരിതങ്ങളാണ്. ഒന്നും ഭദ്രമല്ലെന്നും ഗ്ലാമറിന്റെ പകിട്ടിനപ്പുറം ദൃശ്യ മാധ്യമ തൊഴിലാളികളുടെ ജീവിതം കത്തുന്ന തീയിലാണെന്നും വിളിച്ചു പറയുന്നുണ്ട് ഇവരുടെ പിന്‍മാറ്റം. ജീവിതത്തിന്റെ സ്വച്ഛതയില്‍നിന്ന് എത്രയേറെ അകലത്താണ് നമ്മുടെ കാലത്തെ ഊര്‍ജസ്വലരായ അനേകം ചെറുപ്പക്കാരെന്ന് തിരിച്ചറിവു നല്‍കുന്നതാണ് ഇവരുടെ രാജിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍.&lt;br /&gt;&amp;nbsp;തികച്ചും വ്യത്യസ്തമായ വഴികളിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. ഇപ്പോഴത്തെ അവസ്ഥയില്‍ പഴയതിനേക്കാള്‍ തൃപ്തരാണെന്നാണ് ഇവര്‍ പറയുന്നത്.&lt;br /&gt;ഇവരില്‍ ഷാഹിനയാണ് ആദ്യം രംഗത്തു വന്നത്. വാര്‍ത്താ അവതാരകയായായിരുന്നു പ്രവേശം. ഏഷ്യാനെറ്റ് സിംഗപ്പൂരില്‍നിന്ന് വാര്‍ത്ത സംപ്രേക്ഷണം നടത്തുന്ന കാലമായിരുന്നു അത്. പുതിയ മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച് ഗൌരവതരമായ ചര്‍ച്ച ഉയരുന്ന നേരം. കൊടുങ്ങല്ലൂരിനടുത്ത കോണാത്തുകുന്നത്തെ സാധാരണ മുസ്ലിം കുടുംബത്തില്‍നിന്നു വന്ന ഷാഹിന അതിവേഗം ശ്രദ്ധിക്കപ്പെട്ടു. വാര്‍ത്താ അവതാരകയായി വന്ന ഷാഹിന വൈകാതെ ഒന്നാം തരം റിപ്പോര്‍ട്ടറെന്ന് പേരെടുത്തു. രാജി വെക്കുമ്പോള്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജായിരുന്നു. കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്തുള്ള സത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും കൂട്ടായ്മ ഉണ്ടാക്കുന്നതിനും നേതൃ പരമായ പങ്കു വഹിച്ചു. 2002ല്‍ മികച്ച ടി.വി റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടി. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ &amp;nbsp;ഏഷ്യാനെറ്റ് വയനാട് ലേഖകനായിരുന്ന രാംദാസിനോടും മാധ്യമം ലേഖകന്‍ പി.കെ പ്രകാശിനോടും കാണിച്ച &amp;nbsp;അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അവാര്‍ഡ് നിരസിച്ചു. സര്‍ക്കാര്‍ അവാര്‍ഡ് നിലവില്‍വന്ന 20 വര്‍ഷത്തിനുള്ളില്‍ ആ അവാര്‍ഡ് നേടുന്ന പ്രിന്റ്, ടി.വി രംഗത്തെ ആദ്യ വനിതാ റിപ്പോര്‍ട്ടറായിരുന്നു ഷാഹിന. &amp;nbsp;എഷ്യാനെറ്റ് വിട്ട ശേഷം അച്ചടി മാധ്യമത്തോടുള്ള താല്‍പ്പര്യം നിമിത്തം ദല്‍ഹിയില്‍ ജനയുഗത്തിന്റെ റിപ്പോര്‍ട്ടറായി ചെറിയ കാലം ജോലി നോക്കി. വൈകാതെ അതുപേക്ഷിച്ചു. ഇപ്പോള്‍ &amp;nbsp;എഋങകചകടകചഏ ഇഛങങഡചഅഘകടങ കച ഗഋഞഅഘഅ കച ഠഒഋ ഇഛചഠഋതഠ ഛഎ ങഅഞഅഉഡ എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നു. വിസ്കോംപ് ഫെലോഷിപ്പോടെയാണ് ഗവേഷണം.&lt;br /&gt;മൂന്ന് ദിവസം പല നേരങ്ങളിലായി നടത്തിയ ഓണ്‍ ലെന്‍ അഭിമുഖങ്ങള്‍ക്കൊടുവില്‍ ഷാഹിന പറഞ്ഞു: "സ്വയം വിമര്‍ശനപരമായ ചില തിരിഞ്ഞു നോട്ടങ്ങള്‍ക്കു കൂടി പുറത്തു നില്‍ക്കുമ്പോള്‍ കഴിയുന്നുണ്ട്. ഒരു മാധ്യമപ്രവര്‍ത്തക (ന്‍) എങ്ങനെയാണ് അധികാരം എന്ന വ്യവസ്ഥ ആസ്വദിക്കുന്നതെന്നും കൊണ്ടു നടക്കുന്നതെന്നും ഈ കാലയളവ് മനസ്സിലാക്കിത്തന്നു. മാധ്യമ പ്രതിനിധി എന്ന അധികാരം ഒരിക്കല്‍പോലും വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിച്ചിരുന്നില്ലെങ്കിലും, എപ്പോഴൊക്കെയോ അധികാരത്തിന്റെ മാന്ത്രികത എന്റെ ശരീരഭാഷയിലും ഭാഷണത്തിലും കടന്നുവന്നിരുന്നു എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പുറത്തുനില്‍ക്കുമ്പോള്‍ മാത്രം കഴിയുന്ന ആ സവിശേഷമായ കാഴ്ച അധികാരം ഒരു മാനസികാവസ്ഥയായി മാറുമ്പോഴുള്ള വിഷമയമായ അന്തരീക്ഷത്തെ ബോധ്യപ്പെടുത്തി തരുന്നു'. ഇത്തരം തിരിച്ചറിവുകള്‍ തന്നെയാണ് രാജിയുടെ ലക്ഷ്യം സാര്‍ഥകമാക്കുന്നതെന്ന് ഷാഹിന വിശ്വസിക്കുന്നു.&lt;br /&gt;ഷാഹിനക്കു ശേഷമുള്ള തലമുറയിലെയാണ് ദീപ. മികച്ച റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി സ്റ്റോറികള്‍ ദീപയുടേതായുണ്ട്. കലാപത്തിനു ശേഷമുള്ള ഗുജറാത്തിന്റെ ദൈന്യതകളിലേക്ക് യാത്ര നടത്തിയ ദീപ തയാറാക്കിയ ഡോക്യുമെന്റി സംസ്ഥാന സര്‍ക്കാറിന്റെ മികച്ച കറന്റ് അഫയേഴ്സ് പരിപാടിക്കുള്ള അവാര്‍ഡ് നേടി. കേരളത്തെ പിടിച്ചു കുലുക്കിയ റജീനയുടെ വെളിപ്പെടുത്തല്‍ ദീപയിലൂടെയായിരുന്നു. എന്നാല്‍, സ്വന്തം സ്ഥാപനം ആ വാര്‍ത്ത പ്രസിദ്ധീകരിക്കാത്തതിനാല്‍, ദീപക്ക് ആ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ എത്തിക്കാനായില്ല. നിരവധി മികച്ച സ്റ്റോറികള്‍ ചെയ്തിട്ടും കിട്ടാത്ത പ്രശസ്തി അതിനുശേഷം ദീപയെ തേടിയെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഇര എന്ന നിലയില്‍. അന്ന് കൊണ്ട തല്ലിനെ ചൊല്ലിയുള്ള കേസ് എങ്ങുമെത്താതിരിക്കുകയും പ്രതികള്‍ കേസ് എങ്ങനെയെങ്കിലും ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങളിലൂടെ മുന്നോട്ടുപോവുകയും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് ഇരകള്‍ നിശãബ്ദരായി തുടരുകയും ചെയ്യുകയാണ്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള തിരക്കുകളില്‍നിന്ന് അക്കാദമിക് രംഗത്തേക്കാണ് ദീപ പോയത്. കോട്ടയം എം.ജി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ദീപ. വാര്‍ത്തകളില്‍നിന്നും സംഭവങ്ങളില്‍ നിന്നും ഏറെ അകലെ. എട്ടു മാസമായി അമൃത ചാനലിനു വേണ്ടി തയാറാക്കുന്ന ഹരിതഭാരതം എന്ന കാര്‍ഷിക പരിപാടിയുമായി സഹകരിക്കുന്നു. കൊച്ചിയിലെ അയ്യപ്പന്‍കാവിലുള്ള ഓഫീസില്‍വെച്ച് കാണുമ്പോള്‍ ദീപ ഏറെ റിലാക്സ്ഡ് ആയിരുന്നു.&lt;br /&gt;എങ്ങുമെത്താത്ത ഒരു കേസിന്റെ കഥ വിധു വിന്‍സെന്റിനും പറയാനുണ്ട്. കൊച്ചിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു പള്ളിയുമായി ബന്ധപ്പെട്ട വഴിത്തര്‍ക്കത്തെ കുറിച്ച് വാര്‍ത്ത തയ്യാറാക്കാന്‍ ചെന്ന വിധു &amp;nbsp;ഒരു സംഘം ആളുകളാല്‍ അക്രമിക്കപ്പെട്ടിരുന്നു. ഏറെ വിവാദമുണ്ടാക്കിയ ആ സംഭവവും അവസാനം ഒന്നുമല്ലാതെ ഒത്തു തീരുകയായിരുന്നു. ഏഷ്യാനെറ്റിന് പുറമെ ഇന്ത്യാവിഷന്‍, മനോരമ ന്യൂസ് ചാനലുകളിലും ജോലി ചെയ്ത ശേഷമാണ് വിധു ഈ രംഗം പൂര്‍ണമായി വിട്ടത്. കരിമണല്‍ ഖനനത്തെക്കുറിച്ച് ഇന്ത്യാവിഷന്‍ സംപ്രേക്ഷണം ചെയ്ത "കരിമണല്‍ തീരത്ത് കൂടാരം തീര്‍ത്തവര്‍' എന്ന ഡോക്യുമെന്ററിക്ക് കേരള സര്‍വകലാശാലാ യൂനിയന്റെ മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.&lt;br /&gt;ഇപ്പോള്‍ കോഴിക്കോട് എം.എസ്.ഡബ്ല്യൂ കോഴ്സ് പഠിക്കുകയാണ്. പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലാണ് വിധുവുമായി സംസാരിച്ചത്. ജോലി ഉപേക്ഷിച്ചതിന്റെ അങ്ങേയറ്റത്തെ ആശ്വാസത്തോടെയാണ് വിധു സംസാരിച്ചു തുടങ്ങിയത്.&lt;br /&gt;ഈ മൂന്നു പേര്‍ക്കും പറയാനുള്ളത് തങ്ങളെക്കുറിച്ചു മാത്രമല്ല, മലയാളത്തിലെ ദൃശ്യ മാധ്യമ രംഗത്തെ നേരനുഭവങ്ങളെക്കുറിച്ച് കൂടിയാണ്. തിളങ്ങുന്ന സ്ക്രീനില്‍ മിന്നിത്തിളങ്ങുന്ന പല മുഖങ്ങളും അനേകം ദുരിതങ്ങളാല്‍ തിളച്ചു മറിഞ്ഞവരാണെന്നു വെളിപ്പെടുത്തുന്നു ഇവരുടെ പറച്ചില്‍.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-J4DEjkkcH2g/TiLRhykDHpI/AAAAAAAAAQ0/JtU8KwE72OU/s1600/News+floor%252CSingapore.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="135" src="http://2.bp.blogspot.com/-J4DEjkkcH2g/TiLRhykDHpI/AAAAAAAAAQ0/JtU8KwE72OU/s200/News+floor%252CSingapore.jpg" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="background-color: red; color: white; font-size: large;"&gt;ഷാഹിന കെ.കെ&lt;/span&gt;&lt;/div&gt;&lt;br /&gt;1997ലാണ് ഏഷ്യാനെറ്റില്‍ ചേര്‍ന്നത്. 2007ല്‍ അവിടം വിട്ടു. പത്ത് വര്‍ഷം അവിടെയുണ്ടായിരുന്നു.രാജിവെക്കുമ്പോള്‍ &amp;nbsp;ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ആയിരുന്നു. പല കാരണങ്ങളുണ്ട് ആ വിട്ടുപോവലിന്.&lt;br /&gt;ടി.വി നല്‍കുന്ന ഗ്ലാമറും പേരും പ്രശസ്തിയും &amp;nbsp;കണ്ട് രംഗത്തെത്തിയ ഒരാളല്ല ഞാന്‍. ജോലി എന്ന നിലയില്‍ മാത്രമാണ് &amp;nbsp;ഏഷ്യാനെറ്റില്‍ വന്നത്. എന്നാല്‍, പിന്നീട് വിഷ്വല്‍ മീഡിയത്തിന്റെ ശക്തിയും സാധ്യതയും മനസ്സ ിലാക്കി.അവസാന കാലമായപ്പോഴേക്കും തീര്‍ച്ചയായും മടുപ്പിന്റെയും വിയോജിപ്പിന്റെയും അന്തരീക്ഷം രൂപപ്പെട്ടിരുന്നു. രാജിവക്കാന്‍ &amp;nbsp;വ്യക്തി പരമായ കാരണങ്ങളും ഉണ്ട്. മകന്‍ പിറന്നത് ഒരു കാരണമാണ്. അവന്(അന്‍പ്) കൊടുക്കാന്‍ കുറച്ച് കൂടി സമയം കണ്ടെത്തണമെന്ന് തോന്നി.കൂടാതെ ഓഫീസിനകത്തെ ചില പ്രശ്നങ്ങളും കാരണമായി.&lt;br /&gt;വാര്‍ത്ത അവതാരക എന്ന നിലയിലായിരുന്നു രംഗപ്രവേശം. എന്നാല്‍, റിപ്പോര്‍ട്ടിംഗിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. അവതാരകയുടേത് എനിക്കു പറ്റിയ പണിയല്ലെന്നായിരുന്നു എന്റെ വിശ്വാസം. കാമറക്ക് പിറകില്‍ നില്‍ക്കാനായിരുന്നു വ്യക്തിപരമായി താല്‍പര്യം. പുറത്തിറങ്ങിയാല്‍ ആളുകള്‍ തിരിച്ചറിയുന്ന തരത്തിലുളള താര പരിവേഷത്തോട് വിമുഖതയാണ് ഉണ്ടായിരുന്നത്.&lt;br /&gt;ഏഷ്യാനെറ്റില്‍ ചേരുന്നതിനു മുമ്പും വസ്ത്രധാരണത്തിലോ മേക്കപ്പിലോ ഒരു താല്‍പ്പര്യവും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍, വാര്‍ത്താ അവതാരക എന്ന റോളിന് &amp;nbsp;അവശ്യം വേണ്ടത് അതാണെന്നാണ് വെപ്പ്. വിശ്വാസങ്ങള്‍ അത്ര പെട്ടെന്ന് മാറ്റാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.&lt;br /&gt;അന്ന് ചീഫ് എഡിറ്ററായിരുന്ന ശശികുമാറിനും അത്തരം കാര്യങ്ങളില്‍ നിര്‍ബന്ധമുണ്ടായിരുന്നില്ല. കേരളത്തിലെ &amp;nbsp;ഏറ്റവും &amp;nbsp;പ്രഗല്‍ഭരായ ന്യൂസ് റൂം ജേണലിസ്റുകളില്‍ ഒരാളായ പ്രമോദ്(എം എം ടി വി) അന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രമോദിന്റെ മെലിഞ്ഞ ശരീര പ്രകൃതിയാണ്, വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ദൂരദര്‍ശന്‍ വാര്‍ത്തകള്‍ കണ്ട് ശീലിച്ച ഭാവുകത്വത്തിന്റെ പുറത്തായിരുന്നു ആ അഭിപ്രായങ്ങള്‍. എന്നാല്‍, ശശികുമാര്‍ അത്തരം വിമര്‍ശങ്ങളെ കാര്യമാക്കിയില്ല. ആ ചെറുപ്പക്കാരന്‍ മെലിഞ്ഞോ തടിച്ചോ എന്നതല്ല ഒരു നല്ല ജേണലിസ്റ്റ് ആണോ എന്ന് നോക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.. &amp;nbsp;വേഷത്തിനും മേക്കപ്പിനും അപ്പുറം ജേണലിസ്റ്റ് എന്ന പരിഗണന നല്‍കിയ ഒരു ചീഫ് എഡിറ്ററില്ലായിരുന്നെങ്കില്‍ ഞാനുംവാര്‍ത്താ അവതാരക ആകുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇന്‍ഫോടെയിന്‍മെന്റ്?&lt;br /&gt;അതും കാരണമാവാം. എന്നാല്‍, അതു മാത്രമല്ല. ന്യൂസ് റൂമിന്റെ സ്വഭാവം മാറുന്നതില്‍ ഞാന്‍ ആശങ്കാകുലയായിരുന്നു. ക്രോസ് ചെക്ക് ചെയ്യാതെ, ധാര്‍മികമായ തടസ്സങ്ങളൊന്നുമില്ലാതെ വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്ന രീതി എന്നെ പേടിപ്പിച്ചു. അമച്വറിസത്തിനും മല്‍സരത്തിനുമുളള വേദി മാത്രമായി &amp;nbsp;ന്യൂസ്റൂം മാറി.&lt;br /&gt;ടി.വി വാര്‍ത്തകള്‍ അതിവേഗം ഒരു ഷോ ആയി മാറുകയണ്. മറ്റൊരു റിയാലിറ്റി ഷോ. ആ സാഹചര്യത്തില്‍ കാമറക്ക് മുന്നില്‍ നില്‍ക്കുക മാത്രമാവും റിപ്പോര്‍ട്ടര്‍മാരുടെ ഓപ്ഷന്‍. &amp;nbsp;വിനോദ ചാനലുകളോടാണ് വാര്‍ത്താ ചാനലുകള്‍ക്ക് മല്‍സരിക്കേണ്ടി വരുന്നത്. അതിനാല്‍ അതിവേഗം അവ ഇന്‍ഫോ ടെയിന്‍മെന്റ് ഷോ ആയി മാറുന്നു.&lt;br /&gt;&amp;nbsp;വാര്‍ത്ത പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പലപ്പോഴും ഒരു തരം വിനോദ മനോഭാവത്തോടെയാണ്. പത്രങ്ങള്‍ക്കും ഇക്കാര്യം ബാധകമാണ്. ചരമപേജ് പോലും വായിക്കപ്പെടുന്നത് ഒരു തരം ആവേശത്തോടെയാണ്. അതു മാത്രമല്ല, വാര്‍ത്തകള്‍ മാത്രമാണ് ഗൌരവകരമായ കാര്യമെന്ന് &amp;nbsp;് പറയുന്നത് എത്രത്തോളം ശരിയാണ് എന്ന സംശയവും എനിക്കുണ്ട്. സത്യത്തില്‍ "ഗൌരവത്തെ ക്കുറിച്ചുളള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ തന്നെ പ്രശ്നമുണ്ടെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;രാജിക്ക് ഈ മാറ്റങ്ങളും കാരണമല്ല്ലേ&lt;br /&gt;അങ്ങനെ &amp;nbsp;ഒറ്റവാക്കില്‍ പറഞ്ഞുകൂടാ. &amp;nbsp;സത്യത്തില്‍ ന്യൂസ് റൂമിലേയും ഫീല്‍ഡിലേയും മാറ്റങ്ങളുമായി പോസിറ്റീവായി ഒത്തുപോവാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. അതെത്രത്തോളം വിജയിച്ചു എന്നറിയില്ല. എന്തായാലും ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍ മറ്റു മേഖലകളിലേക്കു പോവേണ്ട സമയം അതിക്രമിച്ചെന്ന് മനസ്സിലായി.&lt;br /&gt;&lt;br /&gt;രാഷ്ട്രീയവും പ്രത്യശാസ്ത്ര പരവുമായ പ്രശ്നങ്ങള്‍&amp;nbsp;രാജിക്കു കാരണമായോ?&lt;br /&gt;തീര്‍ച്ചയായും. രാഷ്ട്രീയം കാരണം തന്നെയായിരുന്നു. ദൃശ്യമാധ്യമം ആവശ്യപ്പെടുന്ന കാര്യങ്ങളുമായി എന്റെ രാഷ്ട്രീയം ഒത്തു പോവുമായിരുന്നില്ല. &amp;nbsp;മുകളിലുള്ളവരുമായി എന്തെങ്കിലും തരത്തിലുളള ഒരു നേര്‍ക്ക് നേര്‍ പോരാട്ടമൊന്നുമായിരുന്നില്ല അത്. സ്ഥാപനത്തിന്റെയും ഈ മാധ്യമത്തിന്റേയും തന്നെ രാഷ്ട്രീയവുമായുള്ള സംഘര്‍ഷമായിരുന്നു അത്.&lt;br /&gt;&lt;br /&gt;ആദ്യ കാലം മുതല്‍ കൂടെ ഉണ്ടായിരുന്നവര്‍ ഇപ്പോഴും&amp;nbsp;ഏഷ്യാനെറ്റില്‍ തന്നെയാണല്ലോ?&lt;br /&gt;അതെ. പക്ഷേ കൂടെ ഉണ്ട് എന്ന് ഞാന്‍ കരുതിയ പലരും അവിടം വിട്ടു. മറ്റു പലരും ഇപ്പോഴും അവിടെ തന്നെയുണ്ട്.&lt;br /&gt;&lt;br /&gt;ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നോ ഇത്തരം&amp;nbsp;സംഘര്‍ഷങ്ങള്‍?&lt;br /&gt;അത്തരം സംഘര്‍ഷങ്ങള്‍ എന്റെ വളര്‍ച്ചക്കൊപ്പം ഉണ്ടായതാണ്, അല്ലാതെ ഏഷ്യാനെറ്റ് മാനേജ്മെന്റിലുണ്ടായ മാറ്റങ്ങളുമായി അതിന് വലിയ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കുറച്ചു കൂടി വിശാലമായ അര്‍ഥത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. ഞങ്ങള്‍ മൂന്ന് പേരുടേയും രാജി കൂട്ടായ തീരുമാനം ഒന്നുമായിരുന്നില്ല. പല സമയത്തായി പലര്‍ വിട്ടു. അത്ര മാത്രം. ദീപയും വിധുവും ഞാനും ഒരു പൊതു രാഷ്ട്രീയം പങ്കു വെച്ചിരുന്നു എന്നതിനപ്പുറം എന്റെ രാജി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമൊന്നുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;എങ്കിലും സമാനമായ പ്രശ്നങ്ങളായിരുന്നു നിങ്ങളുടെ&lt;br /&gt;വിട്ടു പോവലിനു പിന്നിലെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;തീര്‍ച്ചയായും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാവാം.&lt;br /&gt;പക്ഷേ ഞങ്ങള്‍ വ്യക്തിപരമായി അക്കാര്യം ചര്‍ച്ച ചെയ്തിട്ടേയില്ല. അതിനു സമയം ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ പൂര്‍ണ്ണമായ ശരിയും മീഡിയയുടെ മാറ്റം &amp;nbsp;തെറ്റായ വഴിക്കുമാണെന്ന് ഞാന്‍ കരുതുന്നില്ല.&lt;br /&gt;അത്തരം സാഹചര്യങ്ങള്‍ അവിടെ നിലനില്‍ക്കുന്നുണ്ടോ?&lt;br /&gt;ഒട്ടും നവീകരിക്കാത്ത ഒരവസ്ഥ?&lt;br /&gt;തീര്‍ച്ചയായും. അതിനു നമ്മുടെ രാഷ്ട്രീയ &amp;nbsp;ഭൂതകാലം എന്ന ഭാണ്ഡം കൂടി ഒരു കാരണമാണ്. ഒരു പക്ഷേ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു പരിമിതി പോലുമായി ഇതിനെ കാണാവുന്നതാണ്. പക്ഷേ ഇടത് രാഷ്ട്രീയ പശ്ചാത്തലം ഒരു അസറ്റ് ആയി തന്നെയായിരുന്നു ഞാന്‍ കണ്ടത്. പക്ഷേ ഈ മാറിയ കാലത്ത് എനിക്ക് സംശയങ്ങളുണ്ട്. ചെങ്ങറ പോലുള്ള ഒരു സമരത്തെ ഒരു ന്യൂസ് റൂമില്‍ നേരിടുമ്പോള്‍ ഈ ഇടത്പക്ഷ ഭൂതകാലം ഒരു ഭാണ്ഡം ആയി മാറുന്നില്ലേ. മാധ്യമങ്ങള്‍ പൊതുവില്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളെ അഭിമുഖീകരിക്കാവുന്ന വിധം നവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;വീട്&lt;br /&gt;കൊടുങ്ങല്ലൂരിനടുത്ത് കോണത്തു കുന്നിലാണ് വീട്. ഞങ്ങള്‍ ഒമ്പത് മക്കളാണ്. ഉപ്പ സ്കൂള്‍ അധ്യാപകന്‍ ആയിരുന്നു. 96ല്‍ മരിച്ചു. സഹോദരങ്ങളില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. മതപരമായ നിര്‍ബന്ധം ഇല്ലായിരുന്നു വീട്ടില്‍. പിന്നെ, തെരഞ്ഞെടുപ്പ് വരുമ്പോള്‍ സി.പി.എമ്മിന് വോട്ടു &amp;nbsp;കൊടുക്കും. &amp;nbsp;അതിനപ്പുറം രാഷ്ട്രീയമൊന്നുമില്ല. സമരം മുതല്‍ പ്രണയം വരെ അനേകം കാരണങ്ങളാല്‍ വീട് വിട്ട് പോവേണ്ടി വന്നു, പി.ജിക്കു പഠിക്കുമ്പോള്‍. പിന്നീട് പാര്‍ട് ടൈം ജോലികള്‍ ചെയ്തു പഠിച്ചു. ജേണലിസം ഡിപ്ലോമ എടുത്തു. വീട്ടില്‍ വായനക്ക് പറ്റിയ സാഹചര്യമുണ്ടായിരുന്നു. ചെറുപ്പം മുതല്‍ മാതൃഭൂമി, കഥ, ഫിലിം മാഗസിന്‍ എന്നിവ വായിക്കാന്‍ തുടങ്ങി. അതൊരു ഭാഗ്യമായിരുന്നു. അടച്ചിട്ട വാതിലിലൂടെ പുറത്തു വരുന്നതിനേക്കാള്‍ എളുപ്പമാണ് പകുതി തുറന്ന വാതിലിലൂടെ വരുന്നത്. &amp;nbsp;എന്നാല്‍ ഞാന്‍ വ്യത്യസ്ത ജീവിതം നയിക്കാന്‍ തുടങ്ങിയപ്പോള്‍ വീടുമായുളള സംഘര്‍ഷം തുടങ്ങി.&lt;br /&gt;കേരളവര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ സജീവ എസ്.എഫ്ഐ പ്രവര്‍ത്തകയായിരുന്നു. എന്നാല്‍, വൈകാതെ ഞാനത് വിട്ടു. ജാതി, ലിംഗ പ്രശ്നങ്ങളില്‍ ഒക്കെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അതിനു കാരണമായി. സ്ത്രീ പ്രശ്നങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിരുന്നു. അന്നു സംഘടനയില്‍ ഉണ്ടായിരുന്ന പല പെണ്‍കുട്ടികളുമായി ഇക്കാര്യം പങ്കിട്ടിരുന്നു.&lt;br /&gt;മലയാളത്തിലെ ഒരു ടി.വി ജേണലിസ്റ്റ് ചുരുങ്ങിയത് 13 മുതല്‍ 14 മണിക്കൂര്‍ ജോലി ചെയ്യേണ്ടിയിരുന്നു. മറ്റു ചാനലുകള്‍ പോലെയായിരുന്നില്ല എന്നാല്‍ ഏഷ്യാനെറ്റ്, കാര്യങ്ങള്‍ കുറേക്കൂടി ഭേദമാണ്. ഡെസ്ക്കില്‍ വീക്കിലി ഓഫ് നിര്‍ബന്ധമായിരുന്നു. വാര്‍ഷിക പ്രിവിലേജ് അവധിയും ഉണ്ടായിരുന്നു. രാഷ്ട്രീയത്തിനും കച്ചവട താല്‍പ്പര്യത്തിനും അപ്പുറം കേരളത്തില്‍ &amp;nbsp;സ്വന്തം ജോലിക്കാരേട് ഏറ്റവും അനുകൂലമായി നിന്നത് ഏഷ്യാനെറ്റ് തന്നെയാണെന്ന് തോന്നുന്നു. എന്നാല്‍, 24 x7 ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെയാണ് മാര്‍ക്കറ്റിനു വേണ്ടത്. ദൃശ്യമാധ്യമങ്ങളുടെ പ്രശ്നം ആണത്. ഒരു പരിധി വരെ ഇന്ത്യാവിഷനാണ് മലയാളത്തില്‍ ഈ ട്രെന്‍ഡ് കൊണ്ടു വന്നത്. ചെറിയ സൌകര്യങ്ങളോടെ മെട്രോയിലെ ഇംഗ്ലീഷ് ചാനലുകളെ അനുകരിക്കുകയായിരുന്നു അവര്‍. എന്നാല്‍, എന്‍.ഡി ടിവിയില്‍ എഡിറ്റോറിയല്‍ സ്റ്റാഫിന് അഞ്ച് ദിവസത്തെ ജോലി ഷെഡ്യൂള്‍ മാത്രമേയുള്ളൂ. ആറ് മാസം മെറ്റേണിറ്റി ലീവും അവര്‍ നല്‍കുന്നു. എന്നാല്‍, എന്‍.ഡി.ടി.വി കാലാഹരണപ്പെട്ടതായാണ് മാര്‍ക്കറ്റ് കണക്കാക്കുന്നത്. സി.എന്‍.എന്‍ ഐ.ബി.എന്‍ , ടൈംസ് നൌ ചാനലുകളാണ് മാര്‍ക്കറ്റില്‍ &amp;nbsp;ട്രെന്റ് തീരുമാനിക്കുന്നത്. അതിവേഗം ഈ ട്രെന്റുകള്‍ രാജ്യമാകെ പടരുന്നു.&lt;br /&gt;നികേഷ്&lt;br /&gt;മലയാളത്തില്‍ പുതിയ ട്രെന്റിന് തുടക്കമിട്ടത് നികേഷ് കുമാര്‍ തന്നെയാണ്. എഴുതപ്പെട്ട വാക്കുകളുടെ ഭാരമില്ല എന്നതു തന്നെയാണ് നികേഷിന്റെ ഗുണം. പഴയസഹപ്രവര്‍ത്തകനെന്ന നിലയില്‍ ഞാനോര്‍ക്കുന്നു, തൊഴിലില്‍ അന്നേ അടങ്ങാത്ത ഊര്‍ജമുണ്ടായിരുന്നു നികേഷിന്്. &amp;nbsp;ഇന്ത്യാവിഷനിലെ എല്ലാ പരിമിതികള്‍ക്കും അമേച്വറിസത്തിനും &amp;nbsp;നടുവിലും നികേഷ് നല്ലൊരു പറ്റം ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍, നികേഷോ ഇന്ത്യാവിഷനോ ഐഡിയലാണെന്ന് എനിക്ക് അഭിപ്രായമില്ല.&lt;br /&gt;എഡിറ്റോറിയല്‍ തലത്തില്‍ ഇന്ത്യാവിഷനോടു മല്‍സരിക്കേണ്ട എന്നായിരുന്നു ഏഷ്യാനെറ്റ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഇന്ത്യാവിഷന്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടതോടെ &amp;nbsp;ഏഷ്യാനെറ്റിനും ആ വഴി പിന്തുടരേണ്ടി വന്നു. എന്നാല്‍, അപ്പോഴും ഞാന്‍ സന്ദേഹിയാണ്. അത്തരം മാര്‍ഗത്തിലൂടെ ഒരു സ്ഥാപനത്തിന് മറ്റു സ്ഥാപനങ്ങളെ കൂടി വഴിമാറ്റാമോ എന്ന കാര്യത്തില്‍. &lt;br /&gt;&lt;br /&gt;മുസ്ലിം സ്വത്വബോധം&lt;br /&gt;മതത്തിന്റെ &amp;nbsp;പ്രശ്നങ്ങള്‍ പ്രൊഫഷനില്‍ പല നേരത്തും അനുഭവിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സിംഗപ്പൂരില്‍നിന്ന് വാര്‍ത്ത ചെയ്തിരുന്ന കാലത്ത് ഒരനുഭവമുണ്ടായി. കോയമ്പത്തൂര്‍ സ്ഫോടനം കഴിഞ്ഞ സമയമായിരുന്നു അത്. ചെന്നൈ വിമാനത്താവളത്തില്‍ എന്നെ മൂന്ന് മണിക്കൂറോളം പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തു. കാരണം, എന്റെ പേര് ഷാഹിന.&lt;br /&gt;"യൂ പീപ്പിള്‍ ആര്‍ മേക്കിംഗ് സോ മച്ച് ട്രബിള്‍' എന്നായിരുന്നു അവരുടെ കമന്റ്. എന്നെ വല്ലാതെ അത് മുറിവേല്‍പ്പിച്ചു. പരാതിപ്പെടാമായിരുന്നു. പക്ഷേ ആകെ പത്തു ദിവസം മാത്രമാണ് അവധികിട്ടുക. അത് ചെന്നെയില്‍ കളയണ്ടാ എന്നു തോന്നി.&lt;br /&gt;ഇതു കൂടാതെ നിരവധി കത്തുകളും കോളുകളും കിട്ടിയിരുന്നു എനിക്ക്. മുസ്ലിം ഐഡന്റിയെക്കുറിച്ചായിരുന്നു അതൊക്കെ. നെറ്റിയില്‍ പൊട്ടു വെച്ച് വാര്‍ത്ത വായിക്കുന്നത് അനിസ്ലാമികമാണ് എന്ന് കാണിച്ച്. ഏഷ്യാനെറ്റ് ചെയര്‍മാനു വരെ ഇക്കാര്യം പറഞ്ഞ് ചിലര്‍ കത്തയച്ചു.&lt;br /&gt;ന്യൂസ് റൂമില്‍ സഹപ്രവര്‍ത്തകരുടെ ""നിര്‍ദോഷമായ'" ചില കമന്റുകളും തമാശകളും സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചുളള എന്റെ ചിന്തകള്‍ക്ക് പ്രേരണയായിട്ടുണ്ട്. ഏഷ്യാനെറ്റ് ഏറെ മതേതരമായ ഒരിടം തന്നിട്ടുപോലും ഒരു തരം &amp;nbsp;അരക്ഷിതാവസ്ഥ &amp;nbsp;ചിലപ്പോഴെങ്കിലും &amp;nbsp;ഫീല്‍ ചെയ്തു. ചില സഹപ്രവര്‍ത്തകര്‍ ഭീകരതയെക്കുറിച്ചും മറ്റും നടത്തിയ കമന്റുകള്‍ എനിക്ക് ഉള്‍ക്കൊളളാനാവുമായിരുന്നില്ല. എല്ലാ ഭീകരരും മുസ്ലിംകളാണെന്ന പൊതുബോധം തന്നെയാണ് ഏറിയോ കുറഞ്ഞോ പലരും വച്ചു പുലര്‍ ത്തുന്നത്. ഇത് ഒരു രാഷ്ട്രീയപ്രശ്നമായാണ് ഞാന്‍ കാണുന്നത്.&lt;br /&gt;""ഷാഹിനയെന്നു പേരുള്ളവള്‍ക്ക് സ്വന്തം മതനിരപേക്ഷത എപ്പോഴും തെളിയിക്കേണ്ടി വരും. ഗുജറാത്ത് കലാപവാര്‍ത്ത എഴുതുമ്പോള്‍ നെഞ്ചിലൂടെ പാഞ്ഞുപോയ വിറയല്‍ ഒളിപ്പിച്ച്, പാര്‍ലമെന്റ് അക്രമണത്തെക്കുറിച്ചുള്ള സഹപ്രവര്‍ത്തകരുടെ സംശയങ്ങളില്‍ പങ്കുചേരാതെ മാറിനിന്ന് ഞാന്‍ എന്റെ പേരില്‍നിന്ന് കുതറി മാറാന്‍ ശ്രമിച്ചു'." മൂന്ന് വര്‍ഷം മുമ്പ് ഒരു ലേഖനത്തില്‍ എഴുതിയതാണ് ഇത്. അതിനെതിരെ അന്ന് ചില &amp;nbsp;വിമര്‍ശനങ്ങളുണ്ടായി.എന്‍ എസ് മാധവന്റെ തിരുത്തിനെ വിമര്‍ശിച്ച് &amp;nbsp;മലയാളം വാരികയില്‍ വന്ന ലേഖനത്തില്‍ ഇക്കാര്യം തെറ്റായി ഉദ്ധരിക്കപ്പെട്ടു. &lt;br /&gt;സത്യത്തില്‍ സ്വത്വ രാഷ്ട്രീയത്തെക്കുറിച്ച തോന്നലുകള്‍ &amp;nbsp;നേരത്തെ ഉള്ളില്‍ വന്നു തറച്ചിരുന്നു. കേരള വര്‍മയിലെ പഠന കാലത്ത്. അന്നായിരുന്നു ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത്. സാധാരണ പോലെയാണ് ഡിസംബര്‍ ഏഴിന് ഞാന്‍ കോളജില്‍ പോയത്. എസ്.എഫ്.ഐയുടെ പ്രകടനം ഉണ്ടായിരുന്നു. ഞാനതില്‍ പങ്കെടുത്തു. പക്ഷേ, പൊടുന്നനെ വല്ലാത്തൊരു അരക്ഷിതാവസ്ഥ വന്നു പൊതിഞ്ഞു. എന്റെ സഖാക്കളില്‍നിന്ന് ഞാന്‍ അന്യവല്‍കരിക്കപ്പെട്ടതായി തോന്നി. എനിക്കു വീട്ടില്‍ പോവണമെന്ന് തോന്നി. വീട്ടുകാരെ കാണണമെന്നും അവരോടൊപ്പമിരിക്കണമെന്നും. എന്റെ ഉള്ളില്‍ എന്തൊക്കെയോ സംഭവിക്കുകയായിരുന്നു. നോക്കൂ, ഞാന്‍ ഒരു മതവിശ്വാസിയുടെ ജീവിതമല്ല &amp;nbsp;നയിച്ചുകൊണ്ടിരുന്നത്.&lt;br /&gt;അന്ന് എനിക്ക് ഇതൊന്നും ആരോടും പറയാന്‍ തോന്നിയില്ല. അത്തരം സംഭവങ്ങള്‍ സംഘടനയില്‍ ഉന്നയിക്കാനുള്ള സൈദ്ധാന്തിക അക്കാദമിക് ധാരണകള്‍ അന്നുണ്ടായിരുന്നില്ല. എനിക്കു തോന്നുന്നു, അന്ന് എസ്.എഫ്.ഐ വിടാനുള്ള ഒരു കാരണം അതും കൂടി ആയിരുന്നുവെന്ന്. അപ്പോള്‍ മുതല്‍ ആ ചിന്ത വളരാന്‍ തുടങ്ങി. &amp;nbsp;2002ല്‍ ഗുജറാത്ത് സംഭവത്തിനു മുമ്പ് ദല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ സമാന അനുഭവം ഉണ്ടായി. ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കുകയായിരുന്നു. അവിടെ ഒരു ഗൈഡിനെ കണ്ടുമുട്ടി. ഒരു ചെറുപ്പക്കാരന്‍. ബണ്ടു എന്നാണയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അയാള്‍ അക്ബറിനെക്കുറിച്ചും അദ്ദേഹത്തിന്റെ മതേതര മൂല്യങ്ങളെക്കുറിച്ചും പറഞ്ഞു. അതിലെന്തോ അതിശയം തോന്നി. സാധാരണ ഉത്തരേ ന്ത്യയിലെ അത്തരം ഗൈഡുകള്‍ സംഘ് പരിവാറിന്റെ ചരിത്ര ഭാഷ്യമാണ് പറയാറ്. ഞാന്‍ അയാളോട് മുഴുവന്‍ പേര്‍ ചോദിച്ചു. അയാള്‍ ശങ്കിച്ചു. പിന്നെ പറഞ്ഞു, മുഹമ്മദ് ബണ്ടു. ഭയമായിരുന്നു അയാള്‍ക്ക് സ്വന്തം &amp;nbsp;ഐന്റിറ്റി വെളിപ്പെടുത്താന്‍.&lt;br /&gt;&lt;br /&gt;ദൃശ്യ മാധ്യമരംഗത്തെ സ്ത്രീ&lt;br /&gt;ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം സ്ത്രീകളും ആണ്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വഭാവം കൈവരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ശരീര 'ഭാഷയിലും ചിന്തകളിലും നയങ്ങളിലുമെല്ലാം പോലും. ലിംഗ പ്രശ്നങ്ങളില്‍ അവര്‍ &amp;nbsp;സെന്‍സിറ്റീവ് അല്ലാത്തതാവാം കാരണം. ബലാല്‍സംഗം പലപ്പോഴും സ്ത്രീകള്‍ക്ക് ഒഴിവാക്കാവുന്നതാണ് തുടങ്ങിയ പുരുഷ വീക്ഷണങ്ങള്‍ അവര്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്്. സ്ത്രീകള്‍ക്കെതിരായ ഇത്തരം പരമര്‍ശങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോഴും കടുത്ത സ്ത്രീ വിരുദ്ധ തമാശകള്‍ കേട്ടു ചിരിച്ചു കൊടുക്കേണ്ടി വന്നിട്ടുണ്ട്. മാധ്യമങ്ങളിലെ സ്ത്രീകള്‍ അവരുടെ ഭാവുകത്വം മാധ്യമത്തില്‍ പകരുന്നതിന് പകരം മാധ്യമത്തിന്റെ ഭാവുകത്വം ആന്തരികവല്‍കരിക്കുന്നതായാണ് അനുഭവം. ഉദാഹരണത്തിന് സിന്ധു സൂര്യകുമാര്‍, അനുപമ തുടങ്ങിയവര്‍ കേരളത്തിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരാണിവര്‍. സാമൂഹ്യപ്രശ്നങ്ങളോട് സെന്‍സിറ്റീവായി ഇടപെടുന്നവരുമാണ്. എന്നാല്‍, പലപ്പോഴും ഇവരുടെ ഭാഷ, ശരീരഭാഷ, ചില സ്റ്റോറികള്‍ ഒക്കെ ആണ്‍ ഭാവുകത്വമാണ് പുലര്‍ത്തുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.&lt;br /&gt;മാധ്യമങ്ങള്‍ക്ക് പൊതുവേയും &amp;nbsp;ഒരു ആണ്‍ 'ഭാവുകത്വമാണ് . പിതൃദായക്രമത്തിന്റെ സ്ഥാപനങ്ങളോടു ഒട്ടിനില്‍ക്കുന്ന ഒന്നാണ് വാസ്തവത്തില്‍ മാധ്യമങ്ങള്‍. ജൈവശാസ്ത്രപരമായി മാത്രം &amp;nbsp;സ്ത്രീ ആയ ഒരാള്‍ വാര്‍ത്തകളെ നിയന്ത്രിക്കുന്ന അവസ്ഥ വന്നാലും ഇക്കാര്യത്തില്‍ മാറ്റം ഉണ്ടാവുമെന്ന ്എനിക്കു തോന്നുന്നില്ല. അതൊരു രാഷ്ട്രീയ ഭാവുകത്വത്തിന്റെ വിഷയമാണ്.&lt;br /&gt;കേരള പത്ര പ്രവര്‍ ത്തക യൂണിയന്റെ ആഭിമുഖ്യത്തില്‍ 2002 ല്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ &amp;nbsp;ഒരു കൂട്ടായ്മ സംഘടിപ്പിച്ചു.50ള്‍54 പേര്‍ അന്നതില്‍ പങ്കെടുത്തു. അതിന്റെ 'ഭാഗമായി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഒരൊറ്റ ദലിത് സ്ത്രീ മാത്രമേ ആ കൂട്ടത്തിലുള്ളൂ എന്നാണ്്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-oXK3NgKgnAU/TiLRzoGWrqI/AAAAAAAAAQ4/RgREZbsE9Gk/s1600/DSC03979.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="188" src="http://2.bp.blogspot.com/-oXK3NgKgnAU/TiLRzoGWrqI/AAAAAAAAAQ4/RgREZbsE9Gk/s200/DSC03979.JPG" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="background-color: red; color: white; font-size: large;"&gt;വി.എം ദീപ&lt;/span&gt;&lt;/div&gt;കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍നിന്ന് &amp;nbsp;എം.സി.ജെ കഴിഞ്ഞ ശേഷമാണ് ചാനലില്‍ വരുന്നത്.പുതിയ മാധ്യമത്തെക്കുറിച്ച &amp;nbsp;കൃത്യമായ ധാരണ അന്നുണ്ടായിരുന്നില്ല. &amp;nbsp;പത്രത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളും നമ്മളും അന്ന് ഒരേ പോലെയായിരുന്നു. വര്‍ഷത്തിലൊരിക്കലോ മറ്റോ ആണ് അന്ന് റിപ്പോര്‍ട്ടര്‍മാര്‍സ്ക്രീനിനു മുന്നില്‍ വന്നിരുന്നത്. ശരിക്കും പത്രത്തോടായിരുന്നു അന്ന് താല്‍പ്പര്യം. സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ശശിഭൂഷണ്‍ സാറാണ് ദൃശ്യമാധ്യമത്തില്‍ താല്‍പ്പര്യം ജനിപ്പിച്ചത്.&lt;br /&gt;കാമ്പസില്‍ എസ്.എഫ്ഐ പ്രവര്‍ത്തകയായിരുന്നു. പിന്നീട് പ്രവര്‍ത്തനം സ്ത്രീ വേദിയിലേക്ക് മാറി. പ്രീഡിഗ്രി ശ്രീകൃഷ്ണ കോളജില്‍ ആയിരുന്നു. അവിടെ സജീവമായ ഒരു ഗ്രൂപ്പുണ്ടായിരുന്നു. ജെന്‍ഡര്‍ കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണുകയും ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന ഗ്രൂപ്പ്. അടുത്ത ബന്ധുക്കളില്‍ ചിലര്‍ പട്ടാമ്പി കോളജില്‍ അന്നുണ്ടായിരുന്ന &amp;nbsp;മാനുഷി എന്ന ആദ്യകാല സ്ത്രീ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ചെറുപ്പത്തിലേ അവരുടെ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ ഗൌരവമുള്ളതാണെന്ന് തോന്നിയിരുന്നു. കോളജില്‍ നാടകം ചെയ്തിരുന്നു. അതിന് പറ്റിയ കൂട്ടുണ്ടായിരുന്നു അവിടെ. പി.ജി ചെയ്യുന്ന സമയത്ത് പൊന്നാനി നാടക വേദിയുമായി സഹകരിച്ചു.&lt;br /&gt;&lt;br /&gt;ഏഷ്യാനെറ്റ്&lt;br /&gt;ഏഷ്യാനെറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല ഇടം ഉണ്ടായിരുന്നു. ജെന്‍ഡര്‍ ഇഷ്യൂസ് ഒക്കെ ചെയ്യാനുള്ള സാഹചര്യം അന്നേ അവിടെ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിലാണ് ഞാന്‍ ചെന്നത്. കേരളീയ സാഹചര്യങ്ങളില്‍ എുതിയ ഈ മാധ്യമം എങ്ങനെ വേണമെന്ന ഗൌരവമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു അന്ന്. ഓരോ വാക്കും ഓരോ ദൃശ്യവും എങ്ങനെ ഉപയോഗിക്കണമെന്നും ഓരോന്നിന്റെയും സൂക്ഷ്മ രാഷ്ട്രീയം പോലും പരിഗണിക്കണമെന്നും ചര്‍ച്ച ചെയ്തു.&lt;br /&gt;കേരളത്തില്‍ പുതിയൊരു വാര്‍ത്താ സംസ്കാരം രൂപപ്പെടുന്ന സമയമാണത്. അതിനാല്‍, എന്നും പരീക്ഷണങ്ങള്‍ നടന്നിരുന്നു. ബുള്ളറ്റിനുകള്‍ കുറവായതിനാല്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. വാര്‍ത്തക്ക് നല്ല ഫീഡ് ബാക്ക് ഉണ്ടായിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നലോടെ ശ്രദ്ധിച്ചാണ് അന്ന് ജോലി ചെയ്തത്. ശശികുമാര്‍ സാറായിരുന്നു അന്ന് തലപ്പത്ത്. വാര്‍ത്ത എന്തെന്നും വിഷ്വല്‍ എന്തെന്നും അറിയുന്ന ഒരാള്‍ മുകളില്‍ ഇരിക്കുന്നതിന്റെ ഗുണം മൊത്തത്തില്‍ ഉണ്ടായിരുന്നു.&lt;br /&gt;സൌഹൃദത്തിന്റെയും ടീം വര്‍ക്കിന്റെയും ഒരന്തരീക്ഷമയിരുന്നു അവിടെ. ആരും വീട്ടിലൊന്നും പോവില്ല. അന്ന് മുന്‍ഗണന വാര്‍ത്തക്കായിരുന്നു. ഇന്ന് മറ്റനേകം മുന്‍ഗണനകള്‍ ഉണ്ട്. റിപ്പോര്‍ട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ക്ക് പെര്‍ഫോമന്‍സിന്റെ സ്വഭാവം വന്നിട്ടുണ്ട്. ഇത് വാര്‍ത്തയുടെ സ്വഭാവത്തെ മാറ്റിയിട്ടുണ്ട്.&lt;br /&gt;സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നതിന്റെ വിഷയങ്ങളും സ്ത്രീ പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ട രീതിയെക്കുറിച്ചും കാര്യമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ലൈംഗിക തൊഴിലാളികളെ കുറിച്ച് ഞാന്‍ അന്ന് ചെയ്ത ഡോക്യുമെന്ററി ഓര്‍ക്കുന്നു. നീലന്‍ സാര്‍ അതില്‍ ഇടപെട്ടു. അതിലെ സ്ത്രീകളുടെ മുഖം അതേ പടി കൊടുക്കാതെ ഔട്ട് ഓഫ് ഫോക്കസ് ആയാണ് കൊടുത്തത്. അത് ഒരു പോസിറ്റീവ് നിലപാടായിരുന്നു. വാര്‍ത്തകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ പാഠം.&lt;br /&gt;സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് റിലേ ബലാല്‍സംഗം എന്ന വാക്ക് അന്ന് പത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ബലാല്‍സംഗത്തെ നിസ്സാരവല്‍കരിക്കുന്ന തികച്ചും സ്ത്രീ വിരുദ്ധമായ ആ വാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അതുപോലെ, മനുഷ്യന്‍ എന്ന വാക്ക്. അതുപേയോഗിക്കേണ്ടി വരുമ്പോള്‍ മനുഷ്യര്‍ എന്ന് ഉപയോഗിക്കാന്‍ ശീലിച്ചിരുന്നു. വാര്‍ത്തയിലെ വാക്കിനെയും വിഷ്വലിനെയും കുറിച്ച് ഇങ്ങനെ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു.&lt;br /&gt;നളിനി നെറ്റോ സംഭവത്തില്‍ കേരള കൌമുദി പത്രം കൈക്കൊണ്ട സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ തിരുവനന്തപുരത്ത് സ്ത്രീവേദി നടത്തിയ പരിപാടിയില്‍ ഞാനും വിധു വിന്‍സന്റും പങ്കാളികളായിരുന്നു. അതിനെക്കുറിച്ചും ചര്‍ച്ച നടന്നു. പത്രപ്രവര്‍ത്തക എന്ന നിലയില്‍ നാം വാര്‍ത്തയില്‍ വരാമോ, വ്യക്തിയുടെ രാഷ്ട്രീയം എവിടെ വരെ എന്നൊക്കെയുള്ള ചര്‍ച്ചകള്‍.&lt;br /&gt;വലിയ മാറ്റമാണ് വാര്‍ത്താ ചാനലുകള്‍ ഉണ്ടാക്കിയത്. പോസിറ്റീവും നെഗറ്റീവും ആയ മാറ്റങ്ങള്‍. ലൈവും മറ്റും വ്യാപകമാവുകയും 24 മണിക്കൂര്‍ വാര്‍ത്ത സാധാരണമാവുകയും ചെയ്തത് വാര്‍ത്തയെക്കുറിച്ചും മാധ്യമപ്രവര്‍ത്തനത്തെക്കുറിമുള്ള ധാരണകള്‍ മാറ്റിമറിച്ചു. അതുവരെ ഉണ്ടായിരുന്ന ചട്ടക്കൂടില്‍നിന്ന് വാര്‍ത്ത പുറത്തുവരികയായിരുന്നു.&lt;br /&gt;ഒബ്ജക്റ്റീവ് ആയിരിക്കുമ്പോള്‍ തന്നെ വാര്‍ത്ത സബ്ജക്റ്റീവ് കൂടിയാണെന്ന് അത് വിളിച്ചു പറഞ്ഞു. കൂടുതല്‍ വാര്‍ത്തകള്‍ ഉണ്ടായി. കൂടുതല്‍ ഇഷ്യൂസ് പുറത്തു വന്നു. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, ഇതോടൊപ്പം വാര്‍ത്തയുടെ സ്വഭാവവും മാറി . വാര്‍ത്ത പതുക്കെ വിനോദ പരിപാടിയാവാന്‍ തുടങ്ങി. വാര്‍ത്തകളുടെ ലളിതവല്‍കരണത്തിന് ഇത് വഴിവെച്ചു. &lt;br /&gt;മാറ്റങ്ങളുടെ ഈ വേളയില്‍ ഇക്കാര്യങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക ചര്‍ച്ചകള്‍ വന്നിരുന്നു. പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള &amp;nbsp;ആശങ്ക കലര്‍ന്ന മടിയും ഒറ്റയടിക്ക് സ്വീകരിക്കാനുള്ള ആവേശവുമായിരുന്നു പ്രകടം.&lt;br /&gt;വര്‍ക്ക് ലോഡ് കൂടുതല്‍ തന്നെയായിരുന്നു. ജോലിയെങ്കിലും അതിലുപരി മറ്റെന്തൊക്കെയോ ആയിരുന്നു അത്. ഏഷ്യാനെറ്റില്‍ അതിനു പറ്റിയ സാഹചര്യങ്ങളായിരുന്നു. അടിച്ചേല്‍പ്പിക്കപ്പെട്ടതല്ല ആ അന്തരീക്ഷം. സ്വാഭാവികമായി വന്നതാണ്.&lt;br /&gt;&lt;br /&gt;ആദ്യകാലത്ത് കുറച്ച് സ്ത്രീകളേ രംഗത്ത് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ആദ്യം തന്നെ പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിച്ചു. വനിതാ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ബ്രാന്‍ഡിംഗാണ്. സ്ത്രീകള്‍ ചേരുക സ്ത്രീകളുശട പ്രശ്നങ്ങള്‍ മാത്രമാണെന്ന ധാരണ. ഗൌരവകരമെന്ന് കരുതുന്ന രാഷ്ട്രീയവും മറ്റും ചെയ്യാനാവാത്ത ആളെന്നതാണ് &amp;nbsp;ബ്രാന്‍ഡിംഗ്. അതിനാല്‍, ഇതിനെ മറി കടക്കണ്ടത് അത്യാവശ്യമായിരുന്നു. മുഖ്യധാരയിലെ മറ്റു വിഷയങ്ങള്‍ക്കൊപ്പമാണ് ഞാന്‍ സ്ത്രീ പ്രശ്നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്തത്. ഈ ബാലന്‍സിംഗ് എന്നും നിലനിര്‍ത്തിയിരുന്നു. സ്റ്റോറി എന്ന നിലയില്‍ തന്നെയാണ് ഞാന്‍ അതിനെ സമീപിച്ചത്. വാര്‍ത്ത എന്ന നിലക്ക് പ്രാധാന്യമുള്ള ഒരു കാര്യവും ചെയ്യാതിരുന്നിട്ടില്ല.&lt;br /&gt;ബ്രാന്‍ഡിംഗ് ഉണ്ടെങ്കിലും സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ കഴിയില്ല. അത് അവഗണിക്കാന്‍ കഴയില്ല . &amp;nbsp;ബ്രാന്‍ഡിംഗ് ഭയന്ന് സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യാതെ മുഖ്യധാരാ വിഷയങ്ങള്‍ മാത്രം വാര്‍ത്തയാക്കുന്നവരെ അറിയാം. എനിക്ക് അങ്ങനെ മാറിനില്‍ക്കേണ്ടി വന്നിട്ടില്ല.&lt;br /&gt;അറിയപ്പെടുന്ന മാധ്യമത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഒരധികാരം കൂടെ ഉണ്ട് . മീഡിയ എന്ന അധികാരം തന്നെ വലിയ സംഭവമാണ്്. അതിനാല്‍ പെണ്ണെന്ന നിലയിലുള്ള തടസങ്ങളെ മറികടക്കാന്‍ കഴിഞ്ഞിരുന്നു. സ്ത്രീയെന്നതിന്റെ നേട്ടങ്ങളും ഉണ്ട്. സാധാരണക്കാരുമായി കൂടുതല്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്നാണ് എന്റെ അഭിപ്രായം.&lt;br /&gt;എന്നാല്‍, റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പുരുഷനേക്കാള്‍ ഇരട്ടി അധ്വാനം സ്ത്രീക്ക് ആവശ്യമായി വരുന്നുണ്ട്. സ്ത്രീ പ്രശ്നങ്ങളും മാര്‍ജിനലൈസ്ഡ് ആയ ആളുകളെക്കുറിച്ചുള്ള ഇഷ്യൂകളുമാണ് സ്ത്രീ ജേണലിസ്റ്റുകള്‍ നന്നായി കൈകാര്യം ചെയ്തത്്. ഇത്തരം വിഷയങ്ങള്‍ക്ക് മുഖ്യധാരയില്‍ ഇടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. &lt;br /&gt;സ്ത്രീ പ്രശ്നങ്ങളില്‍ &amp;nbsp;പരിഹാരം പലപ്പോഴും വൈകും. അതിനാല്‍ പല വട്ടം സ്റ്റോറികള്‍ ചെയ്യേണ്ടി വരും ഫോളോ അപ്പുകള്‍ അത്രയേറെ ആവശ്യമാണ്. റിസല്‍ട്ട് ഇല്ലാതെ &amp;nbsp;ഒരേ വിഷയത്തില്‍ എത്ര മാത്രംഫോളോ അപ്പ് ചെയ്യാനാവും എന്നതൊരു പ്രശ്നമാണ്.&lt;br /&gt;&lt;br /&gt;റജീന&lt;br /&gt;എന്റെ അടുത്തേക്കായിരുന്നു റജീന ആദ്യം വന്നത്. അജിയേച്ചി (കെ. അജിത) വഴി. അവര്‍ ഒരു മാസമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. അങ്ങനെ ഞാന്‍ ആ കേസിന്റെ ഡീറ്റെയില്‍സ് പഠിച്ചു.കേസിലെ പ്രധാന സാക്ഷിയാണ് റജീന. അവര്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് നേരത്തെ കേസ് നീണ്ടുപോയത്. അതിനാല്‍ പ്രധാന വാര്‍ത്ത തന്നെഅതെന്ന് മനസ്സിലായി.&lt;br /&gt;സ്റ്റോറിയുടെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. നോക്കാം ആലോചിക്കാം എന്നൊക്കെയായിരുന്നു മറുപടി. ടെലികാസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ അതോടെ സംശയം തോന്നി. ഈ വിവരം മറ്റു ചില പത്രപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ നോക്കാമെന്നായിരുന്നു മറുപടി. എന്നാല്‍, സ്റ്റോറി ചെയ്തപ്പോള്‍ അത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യാന്‍ തയ്യാറായില്ല.&lt;br /&gt;ഏഷ്യാനെറ്റ് ഓഫീസിലാണ് റജീന വന്നത്. അതിനുരണ്ട് ദിവസം മുമ്പ് എം.പി ബഷീറുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അങ്ങനെയാണ് ബഷീര്‍ വരുന്നതും ആ വെളിപ്പെടുത്തല്‍ വെളിച്ചം കാണുന്നതും. വാര്‍ത്ത വരാത്തതില്‍ സ്വാഭാവിക വേദന ഉണ്ടായി എന്നതിനപ്പുറം അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എന്നും വാര്‍ത്ത തയാറാക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കയറിയില്ല. കരിപ്പൂരില്‍ അക്രമം നടന്നതിനുശേഷമാണ് വാര്‍ത്ത കൊടുത്തു തുടങ്ങിയത്.&lt;br /&gt;&lt;br /&gt;കരിപ്പൂര്‍ അക്രമം&lt;br /&gt;റജീനയുടെ വെളിപ്പെടുത്തല്‍ വന്ന ശേഷം ഉംറ കഴിഞ്ഞ് കുഞ്ഞാലിക്കുട്ടി കരിപ്പൂരില്‍ തിരിച്ചെത്തുന്നു. സ്വാഭാവികമായും പ്രതികരണം എടുക്കേണ്ടി വരും. അങ്ങനെയാണ് പോവുന്നത്. അക്രമം ഉണ്ടാവുമെന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. അങ്ങന പ്രസ്ക്ലബില്‍ എല്ലാ മാധ്യമപ്രവര്‍ത്തകരും യോഗം ചേര്‍ന്നു. കരിപ്പൂരില്‍ പോവണമെന്നായിരുന്നു അവസാന തീരുമാനം. ചന്ദ്രികയിലെ പത്രപ്രവര്‍ത്തകരായിരുന്നു പ്രധാനമായും അതിനാവശ്യപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഗം മാധ്യമങ്ങളില്‍ വരണമെന്നായിരിക്കും അവര്‍ ആഗ്രഹിച്ചിരിക്കാം.&lt;br /&gt;അങ്ങന ഞങ്ങള്‍ വിമാനത്താവളത്തില്‍ എത്തി. കാമറാമാന്‍ കെ. പി രമേഷ്, ഞാന്‍,ഡ്രൈവര്‍ അശോകന്‍. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമം തുടങ്ങി. നിറയെ ആളുകളായിരുന്നു. സ്ത്രീകള്‍ വേറെ ഉണ്ടായിരുന്നില്ല.150 പേരോളം ഉള്ള ആള്‍ക്കൂട്ടത്തിനിടയിലാണ് ഞാന്‍ പെട്ടുപോയത്. ആദ്യം തലക്കടി കിട്ടി. പിന്നെ ചവിട്ട്. എന്റെ ഷാള്‍ അവര്‍ വലിച്ചു കീറി. പുരുഷന്‍മാരായിരുന്നു ചുറ്റും. പ്രായമായ രണ്ട് പേര്‍ എന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചു.&lt;br /&gt;അക്രമം യാദൃശ്ചികമാണെന്ന് എനിക്കു തോന്നുന്നില്ല. ഒരു പ്രത്യേക ഗ്രൂപ്പാണ് പ്രശ്നമുണ്ടാക്കിയത്. എല്ലാ അക്രമത്തിലും അവര്‍ ഉണ്ടായിരുന്നു. അവരുടെ വിഷ്വല്‍സ് എല്ലാത്തിലും തെളിഞ്ഞു കാണാം. അവരെ ഞാന്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.&lt;br /&gt;ടെര്‍മിനലില്‍ ലീഗുകാര്‍ പാര്‍ട്ടി പതാക നാട്ടിയ വിഷയം ഉണ്ടായിരുന്നു. അതിന്റെ വിഷ്വല്‍ വന്നിരുന്നു. ഏഷ്യാനെറ്റില്‍ വന്നിട്ടില്ല. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണത്. എന്നാല്‍, ആ സംഭവമൊന്നും എവിടെയും എത്തിയില്ല. മൂന്നാല് മാസം മുമ്പാണ് മഞ്ചേരി കോടതി വിളിപ്പിച്ചത്. ഞാന്‍ മൊഴി നല്‍കി. 16 പേരാണ് കേസിലെ സാക്ഷികള്‍. അവരില്‍ പലരും വരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. പലരും പല സ്ഥലങ്ങളിലാണ്. &amp;nbsp;നിയമ സഹായവും മറ്റും നല്‍കാന്‍ ആരുമില്ല.&lt;br /&gt;ഞാന്‍ പത്ര പ്രവര്‍ത്തക യൂനിയന്‍ അംഗമല്ല. സംഘടനകളില്‍ അംഗമാവുമ്പോള്‍ അംഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ അംഗത്വമെടുത്തില്ല.&lt;br /&gt;കേസ് എങ്ങൂമെത്തില്ലെന്നാണ് അറിയുന്നത്. കേസ് ഒത്തു തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ചിലര്‍ വഴി എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. നേരിട്ട് ആരും സമീപിച്ചില്ല. യൂനിയനെ ഇടപെട്ട് കേസ് കേംപ്രമൈസാക്കാനാണ് ശ്രമം. പൊതുവേദിയില്‍ മാപ്പു പറഞ്ഞോ മറ്റോ കേസ് ഇല്ലാതാക്കാന്‍. സാക്ഷികള്‍ ആരും ഹാജരാവുന്നില്ലെന്ന സാങ്കേതിക ന്യായവും ഒപ്പമുണ്ട്. എന്നാല്‍, ഞാന്‍ കോംപ്രമൈസിനില്ല. ഇത് കേരളം ആകെ ഇളകി മറിഞ്ഞ ഇഷ്യൂ ആണ്.പൊതു സമൂഹം ഇടപെട്ട ഇഷ്യൂ. ഇങ്ങനെ എല്ലാവരും ചേര്‍ന്ന് കൈകൊടുത്ത് തീരേണ്ടതല്ല ഇത്. ജനങ്ങളോട് ഒരു ഉത്തരവാദിത്തമുണ്ട്. അതിനാല്‍, ഞാന്‍ ഒരു കോംപ്രമൈസിനും തയാറാവില്ല. &amp;nbsp;മൊഴി മാറ്റം അടക്കമുള്ള വിഷയങ്ങളാണ് റജീന സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തത്. റജീനയുടെ മൊഴി മാറ്റത്തെ എല്ലാവരും അപലപിക്കുകയും ചെയ്തു. എന്നിട്ടാണ് കേസ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമം. ഞാനൊരു സാക്ഷി മാത്രമാണ്. വാദിയല്ല. എനിക്ക് കേസ് പിന്‍വലിക്കാനാവില്ല. വാദി സര്‍ക്കാറാണ്.&lt;br /&gt;&lt;br /&gt;ടി.വി വാര്‍ത്താ രംഗം ഒരു വഴിത്തിരിവിലാണ്. അതിന്റെ സ്വത്വത്തെ നിര്‍ണയിക്കുന്ന ഘട്ടം. 24 മണിക്കൂര്‍ വാര്‍ത്ത എന്നു പറയുന്ന ഈ പരിപാടി എത്ര കാലം നിലനില്‍ക്കുമെന്ന് കണ്ടറിയണം.ന്യൂസ് അവര്‍ പോലുള്ള സമീപനങ്ങള്‍ എന്തായാലും മാറും. കേരളം ഇതിനെ കാണുന്ന രീതിയും മാറും. ഇപ്പോഴുള്ള ആവേശം മടുക്കുന്നതോടെ ആഘോഷത്തില്‍നിന്ന് നിലത്തിറങ്ങേണ്ടി വരും. ഇതൊരു ട്രാന്‍സിഷന്‍ ഘട്ടമാണ്.&lt;br /&gt;കണ്ടു മറക്കുക എന്നതാണ് ടി.വിക്കുള്ള പരിമിതി. സ്ത്രീ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റോറിക്ക് തൊട്ടുപിന്നാലെ തികച്ചും സ്ത്രീ വിരുദ്ധമായ സ്റ്റോറിയാവാം വരുന്നത്.&lt;br /&gt;യഥാര്‍ഥത്തില്‍ വിഷ്വല്‍ ഇമേജ്. അത് ധ്വനിപ്പിക്കുന്ന സാധ്യതകള്‍ അനേകമാ ണ്.&lt;br /&gt;നളിനി നെറ്റോയുടെ വാര്‍ത്ത ചെയ്യുന്ന സമയത്ത് അവരുടെ വിഷ്വല്‍സ് വന്നു. സൂക്ഷിച്ചുനോക്കിയാല്‍ അവരുടെ ചുണ്ടില്‍ ചെറിയ മുറിവുകള്‍ കാണാമായിരുന്നു.പരിക്കുകള്‍. അത് ശരിക്കും കാണിക്കുക എന്ന ഉദ്ദേശത്തോടെ എക്സ്സ്ട്രീം ക്ലോസപ്പ് ആയിട്ടാണ് കാമറമാന്‍ പടം എടുത്തത്. ഇത് പോസിറ്റീവ് വശം ആണ്. എന്നാല്‍, അ് ആള്‍ക്കാരാല്‍ എങ്ങനെ കാണപ്പെടും എന്ന പ്രശ്നം ബാക്കിയുണ്ട്. അങ്ങനെ ആ ക്ലോസപ്പ് ദൃശ്യങ്ങള്‍ ഒഴിവാക്കേണ്ടി വന്നു.&lt;br /&gt;ഇരകളെ മീഡിയ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പലരും ചോദിക്കാറുണ്ട്. റജീനയുടെ അഭിമുഖം വരുമ്പോള്‍ അവരുടെയും കുഞ്ഞിന്റെയും മുഖം മാസ്ക്ക് ചെയ്ത് കൊടുക്കാനായിരുന്നു ഞങ്ങളുടെ അഭിപ്രായം.എന്നാല്‍ മാസ്ക്ക് വേണ്ട എന്നായിരുന്നു അവരുടെ നിര്‍ബന്ധം. എല്ലാവരും കാണട്ടെ എന്ന നിലപാട്. ഇരയല്ല വേട്ടക്കാരനാണ് മുഖം മറക്കേണ്ടത്. ആ അവസ്ഥയില്‍ അവര്‍ എടുത്തത് ധീരമായ തീരുമാനമാണ്. &amp;nbsp;ഇര എന്ന നിലയില്‍ വളരെ ബോള്‍ഡ് ആണ് റജീന. അവര്‍ കൃത്യമായി വിലപേശല്‍ നടത്തിയത് ഓര്‍ക്കുക. മറ്റെല്ലാ ഇരകളും കരഞ്ഞും മുഖം മറച്ചും കഴിയുമ്പോള്‍ കരയാതെ തന്റേടത്തോടെ വന്ന് കാര്യം പറയുകയായിരുന്നു അവര്‍. തനിക്ക് സ്ഫോടനാത്മക ശക്തിയുണ്ടെന്ന് കാണിച്ചു കൊടുക്കാന്‍.&lt;br /&gt;വാസ്തവത്തില്‍ അത്തരം ഇരകളാണ് കേരളത്തിന്റെ സ്ത്രീ പ്രസ്ഥാനത്തിലേക്ക് ഒക്കെ വരേണ്ടത്. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയൊക്കെയാണ് സ്ത്രീ പ്രസ്ഥാനത്തെ നയിക്കേണ്ടതെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു.&lt;br /&gt;മറ്റുള്ളവരെ അപേക്ഷിച്ച് കുറേ കൂടി പൊട്ടന്‍ഷ്യല്‍ ഉണ്ട് റജീനക്ക്. അവരെ ഉപദ്രവിച്ചവരെ കുറച്ചു കാലത്തേക്ക് എങ്കിലും ഉപദ്രവിക്കാന്‍, അലോസരപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. കരഞ്ഞിരിക്കുന്ന ഇരകളേക്കാള്‍ എനിക്കു ബഹുമാനം റജീനയെയാണ്. ഇരക്കെന്ത് സംരക്ഷംണം നല്‍കാന്‍ കഴിയുമെന്നതാണ് മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ അലട്ടുന്ന വിഷയം. നമ്മെ സമീപിക്കുന്നവേരാട് എന്തു സമാധാനം പറയും.വാര്‍ത്തകളിലൂടെ കൊണ്ടു വരുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് എന്തു നീതിയാണ് നല്‍കാന്‍ കഴിയുക എന്ന പ്രശ്നമുണ്ട്. &amp;nbsp;എന്തു സുരക്ഷയാണ് ഉറപ്പ് നല്‍കാന്‍ കഴിയുക. ഒരു കൈവിട്ടു കളിക്ക് ആരും തയാറല്ല. അങ്ങനെ ഒഴിവാക്കപ്പെടുന്നവയാണ് യഥാര്‍ഥത്തില്‍ വലിയ വാര്‍ത്തകള്‍.&lt;br /&gt;&lt;br /&gt;നമ്മുടെ പല ദൃശ്യ മാധ്യമ സ്ഥാപനങ്ങളും ഇപ്പോഴും ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ലീവ് നല്‍കുന്നില്ല. മെറ്റേണിറ്റി ലീവ് എടുത്തതിന്റെ പേരില്‍ ഒരു ഒരു ചാനലില്‍ ജേണലിസ്റ്റിന് ജോലി പോയി . മറ്റൊരു ചാനലില്‍ ഉള്ളയാളെ വിവാഹം ചെയ്തിന്റെ പേരില്‍ ഒരു ചാനലിലെ സ്ത്രീ ജേണലിസ്റ്റിനും ജോലി പോയി. നോക്ക, , അയാള്‍ക്ക് ജോലി പോയില്ല. അവളില്‍നിന്ന് വാര്‍ത്ത ചോരുമെന്ന് ഭയക്കുകയും അയാളില്‍നിന്ന് അങ്ങനെ ഉണ്ടാവില്ലെന്ന് കരുതുകയുംചെയ്യുന്നതാണ് പൊതുബോധം. തൊഴില്‍ നിയമങ്ങള്‍ പല ചാനലുകളിലും നടപ്പാക്കുന്നേയില്ല. ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. നൈറ്റ് ഷിഫ്റ്റ് പ്രശ്നമായി വരുന്ന പല സ്ഥാപനങ്ങളുമുണ്ട്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് കൊണ്ടു വിടാത്ത സ്ഥാപനങ്ങളുണ്ട്. രാത്രി ഒരു മണിക്ക് കോട്ടും ഹെല്‍മറ്റും ധരിച്ച് വേഷപ്രച്ഛന്നയായി സ്കൂട്ടറില്‍ വീട്ടിലേക്ക് തനിയെ പോവുന്ന പത്രപ്രവര്‍ത്തകയെ എനിക്കറിയാം. വിവാഹം കഴിഞ്ഞ ശേഷം ജോലി വിട്ട പലരുമുണ്ട്. രണ്ടും ഒരുമിച്ചു കൊണ്ടുപോവാന്‍ കഴിയുന്നില്ല. ഇത് മറ്റ് ന്യൂജനറേഷന്‍ ജോലികള്‍ക്കും ബാധകമാണ്.&lt;br /&gt;&lt;br /&gt;2007 ഫെബ്രുവരിയിലാണ് രാജി വെച്ചത്. കുറച്ചു കാലമായി ഒന്നു മാറി ഇതുവരെയുള്ള വര്‍ക്കുകള്‍ വിലയിരുത്തണമെന്നുണ്ടായിരുന്നു. കാര്യങ്ങള്‍ ഗൌരവമായി പഠിക്കണമെന്നും ഉണ്ടായിരുന്നു. പ്രൊഡക്ഷന്‍ സൈഡിലും താല്‍പ്പര്യമുണ്ട്. ദൃശ്യ മാധ്യമത്തിന്റെ ക്രാഫ്റ്റ് എന്നെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോട്ടയം എം. ജി സര്‍വാലാശാലാ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ പി.എച്ച്.ഡി ചെയ്യുകയാണ് ഞാനിപ്പോള്‍. ദൃശ്യഭാഷ എന്ന നിലയില്‍ കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ വികാസം എത്രത്തോളം എന്നതാണ് വിഷയം.&lt;br /&gt;നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ നമുക്ക് പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയുണ്ട്. മനസ്സിലെ ഇഷ്ടത്തിന് അനുസരിച്ച് വര്‍ക്ക് ചെയ്യാന്‍ പററുന്നില്ല. മല്‍സരമാണ്. 24 മണിക്കൂറും വാര്‍ത്തയാല്‍ നിറക്കാനുള്ള ത്വര. &amp;nbsp;വളരെ ശക്തമാണ് ദൃശ്യം. വളരെ വലിയ അര്‍ഥമുണ്ടതിന്. വിഷ്വല്‍ കാണാതെയാണ് ഇപ്പോള്‍ എഡിറ്റിംഗ് നടത്തുന്നത്. വാക്കുകള്‍ മാത്രം. ഇത് മറ്റൊരു അവസ്ഥയാണ്. തൊഴില്‍ പരമായ സംതൃപ്തി നമ്മളില്‍നിന്ന് ഇല്ലാതാക്കും. എല്ലാം ഉപരിപ്ലവമായി ചെയ്യുന്നു എന്നതല്ലാതെ ആഴത്തില്‍ ഒന്നും അറിയാനോ പഠിക്കാനോ കഴിയുന്നില്ല. &lt;br /&gt;വലിയൊരു മെഗാഷോയില്‍ സ്റ്റേജിന്റെ മൂലക്കിരിക്കുന്ന ഒരാള്‍ ഇറങ്ങിപ്പോയാല്‍ ആര്‍ക്കെന്തു പ്രശ്നം. ഒന്നുമില്ല. വാര്‍ത്ത ശരിക്കുമൊരു ഇന്‍ഫോടെയിന്‍മെന്റ് ആയി മാറുകയാണ്. മെഗാഷോ. അവിടെ ആരും അവിഭാജ്യ ഘടകമല്ല. പുതിയ തലമുറയില്‍ പലരും ഇതിന് പറ്റിയവരാണ്. നന്നായി പണി ചെയ്യുന്നവരുണ്ട്. ഐഡിയോളജിക്കല്‍ ആയ ബാഗേജ് ഇല്ലാത്തതാവാം അവരുടെ ബലം.&lt;br /&gt;വര്‍ക്ക്ഹോളിക് ആയ ഒരാള്‍ എന്ന നിലയില്‍ എന്റെ രാജി സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും അമ്പരപ്പുണ്ടാക്കിയിരുന്നു. ജോലി സുരക്ഷിതത്വം. അതാണ് അവര്‍ പറയുന്നത്. ഞാനതൊന്നും ആലോചിക്കാറില്ല. കൊമ്പനാനപ്പുറത്ത് നില്‍ക്കുന്ന ഒരവസ്ഥയുണ്ട്. യഥാര്‍ഥത്തില്‍ അതാണ് പ്രശ്നം. വീട്ടുകാര്‍ എന്നെ പൂര്‍ണമായും സപ്പോര്‍ട്ട് ചെയ്തു. എനിക്കു വലിയ ചെലവുകളൊന്നുമില്ല. രാജി വെക്കാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ ഒരു വര്‍ഷം വരെ ലീവ് തരാമെന്ന്് മാനേജ്മെന്റ് പറഞ്ഞിരുന്നു.&lt;br /&gt;രാജി വെച്ചപ്പോള്‍ വലിയ എക്സൈറ്റ്മെന്റ് ഒന്നും തോന്നിയില്ല. വലിയ പ്രശ്നവും തോന്നിയില്ല. അധികം വൈകാതെ തന്നെ റിസര്‍ച്ച് തുടങ്ങിയതിനാല്‍ വെറുതെ സമയം പോയില്ല.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-lcGnxT20mnU/TiLSAZGmHXI/AAAAAAAAAQ8/rGEUGBwM0So/s1600/CIMG2501+%25281%2529.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="165" src="http://3.bp.blogspot.com/-lcGnxT20mnU/TiLSAZGmHXI/AAAAAAAAAQ8/rGEUGBwM0So/s200/CIMG2501+%25281%2529.JPG" width="200" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="background-color: red; color: white; font-size: large;"&gt;വിധു വിന്‍സന്റ്&lt;/span&gt;&lt;/div&gt;കൊല്ലത്ത് അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള യാഥാസ്ഥിതിക ലാറ്റിന്‍ കത്തോലിക്ക കുടുംബത്തിലായിരുന്നു ജനനം. &amp;nbsp;അച്ഛനും അമ്മയും എട്ടനും അനിയത്തിയുമാണ് വീട്ടില്‍. ബൈബിള്‍ കലോല്‍സവങ്ങളായിരുന്നു അന്നെന്റെ ഇഷ്ട വിഷയം. തികഞ്ഞ ഭക്തയായിരുന്നു . കന്യാസ്ത്രീ ആവണമെന്നായിരുന്നു ആഗ്രഹം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൈവവിളി ഉണ്ടായി. എന്നാല്‍, &amp;nbsp;ആ ആഗ്രഹം പിന്നീട് മാറി. മതം ഉള്ളില്‍ പാപബോധത്തിന്റെ വിത്ത് വിതച്ചിരുന്നു. എല്ലാം പാപത്തിന്റെ കണ്ണിലൂടെ കാണാന്‍ അത് ശുലിപ്പിക്കുന്നു. കാമുകനോട് ഫോണില്‍ സംസാരിച്ച പാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ &amp;nbsp;മണിക്കൂറുകളോളം ഞാന്‍ മുട്ടുകുത്തിനിന്നു പ്രാര്‍ഥിച്ചിട്ടുണ്ട് അന്ന്്.&lt;br /&gt;പ്രസ് അക്കാദമിയിലായിരുന്നു ജേണലിസം പഠനം. ശാഹിനയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. ഞങ്ങള്‍ നല്ല കൂട്ടായി. ആ സൌഹൃദം എന്നെ ഏറെ സ്വാധീനിച്ചു. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അതുവരെയില്ലാത്ത ധാരണകള്‍ രൂപപ്പെടാന്‍ അത് സഹായകമായി. കടുത്ത മത ബോധത്തിന്റെ വഴിയില്‍നിന്ന് ഞാന്‍ മാറാന്‍ തുടങ്ങി. വീട്ടുകാര്‍ക്ക് ഷാഹിനയുമായുള്ള സൌഹൃദം പിടിച്ചിരുന്നില്ല. എന്റെ മാറ്റവും. അവര്‍ ഞങ്ങളുടെ സൌഹൃദത്തെ വിലക്കി.&lt;br /&gt;1997ല്‍ സി ഡിറ്റില്‍ ചേര്‍ന്നു. ആണ്‍കുട്ടികളുമായുള്ള ചങ്ങാത്തത്തിന്റെ ആഴമറിഞ്ഞത് അവിടെവെച്ചാണ്.&lt;br /&gt;സൌഹൃദങ്ങളുടെ ഇടമായിരുന്നു അത്. വല്ലാത്ത വിശാലതയുള്ള മനസ്സുകളാണ് അവിടെ കണ്ടുമുട്ടിയത്. &amp;nbsp;എന്റെ ജീവിത പങ്കാളിയായ സഞ്ജയിനെ കണ്ടെത്തുന്നത് അവിടെ വെച്ചാണ്. ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലായിരുന്നു താമസം. സഹപാഠികളായ ആണ്‍കുട്ടികള്‍ക്കൊപ്പം. ഇന്ന് അങ്ങനെ താമസിക്കാനാവുമോ എന്ന് സംശയമുണ്ട്. അത്രമേല്‍ മാറിയിട്ടുണ്ട് കാലം.&lt;br /&gt;&lt;br /&gt;പ്രകടനവും അറസ്റ്റും&lt;br /&gt;2000ല്‍ ഏഷ്യാനെറ്റില്‍ ചേര്‍ന്നു. തിരുവനന്തപുരം ഡെസ്കിലും ബ്യൂറോയിലും കൊച്ചി ബ്യുറോയിലും വര്‍ക്ക് ചെയ്തു. &amp;nbsp;കൊച്ചി ബ്യൂറോയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു മുത്തങ്ങ സംഭവം. സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. എനിക്കു പങ്കെടുക്കണമെന്നുണ്ടായിരുന്നു. ബ്യൂറാ ചീഫിനോട് ചോദിച്ചപ്പോള്‍ അനുവാദം ലഭിച്ചില്ല. ലീവ് തരാനും തയാറായില്ല. ഞാന്‍ പ്രകടനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. പ്രകടനം നടക്കുമ്പോള്‍ അതില്‍ പങ്കാളാിയാവാതിരിക്കാന്‍ കഴിഞ്ഞില്ല. പോലിസ് അറസ്റ്റ് ചെയ്തു. വിട്ടയച്ചപ്പോള്‍ രാത്രിയായി. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. മെമ്മോകള്‍ തുടര്‍ച്ചയായി വന്നു. പ്രൊഫഷണലായി നോക്കുമ്പോള്‍ അത് ശരിയായിരുന്നില്ല. എന്നാല്‍, അതൊരു തെറ്റായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം. അത്തരം വിഡ്ഡിത്തങ്ങള്‍ ചെയ്യേണ്ടത് തന്നെയാണ്. ആലോചിച്ചുറപ്പിച്ച ഒന്നായിരുന്നില്ല ആ തീരുമാനം. ആ സമയത്ത് തോന്നിയത് ചെയ്തു എന്നേയുള്ളൂ.പ്രകടനത്തില്‍ കയറി നിന്നത് ശരിയല്ലെന്ന് ഷാഹിനയും അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പള്ളിയില്‍നിന്നു കിട്ടിയ മര്‍ദനം&lt;br /&gt;കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴാണ് മര്‍ദനമേല്‍ക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ച് കിഴക്കമ്പലം പള്ളി അധികൃതര്‍ മതില്‍ കെട്ടിയ സംഭവം അറിഞ്ഞ് കാമറാമാന്‍ ബിജു ചെറുകുന്നവുമായി ചെന്നതായിരുന്നു ഞാന്‍. &amp;nbsp;വഴി പ്രശ്നമായിരുന്നു അത്. സാധാരണ ഗതിയില്‍ ഉച്ചക്കുള്ള ബുള്ളറ്റിനില്‍ വന്നു പോവുന്ന ഒരിനം മാത്രം. അത് വലിയ വിഷയമാക്കിയത് പള്ളിയുടെ ഭാഗത്തുനിന്നുള്ള അക്രമമായിരുന്നു.&lt;br /&gt;ഞങ്ങള്‍ എത്തുമ്പോള്‍ മതില്‍ കെട്ടുകയായിരുന്നു. കാമറ കണ്ടപ്പോള്‍ അച്ചനും മറ്റും ഇടഞ്ഞു. പള്ളി പ്രശ്നമാണ്, ഇതില്‍ നിങ്ങള്‍ക്കെന്തു കാര്യം എന്നായിരുന്നു ചോദ്യം. അച്ചന്റെ കമന്റ് എടുക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് അദ്ദേഹം കുപിതനായി. നീ എന്നൊക്കെ പറഞ്ഞ് &amp;nbsp;അഭിസംബോധന ചെയ്തപ്പോള്‍ മാന്യമായി പെരുമാറണം എന്നു ഞാന്‍ ആവശ്യപ്പെട്ടു. അതോടെ പ്രശ്നമായി. ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് അച്ചനും ഒപ്പമുള്ള നാട്ടുകാരും വാശി പിടിച്ചു.ആരോ കൂട്ട മണി അടിച്ചു. നാലു ഭാഗത്തുനിന്നും നാട്ടുകാര്‍ ഓടി വന്നു. അച്ചനെ എന്തോ ചെയ്തു എന്നായിരുന്നു വന്നവരുടെ ധാരണ. അവര്‍ നേരെ അക്രമത്തിലേക്ക് നീങ്ങി. കാമറമാനെ കൂട്ടം ചേര്‍ന്നു മര്‍ദിച്ചു. ഷൂട്ട് ചെയ്ത ടേപ്പ് പിടിച്ചു വാങ്ങി നശിപ്പിച്ചു. എന്നെയും വളഞ്ഞു. &amp;nbsp;പുരുഷന്‍മാരുടെ കൂട്ടമായിരുന്നു. കേട്ടാലറക്കുന്ന തെറി. പെണ്ണായി മാത്രമായിരുന്നു അവര്‍ കണ്ടത്. ഉടുപ്പ് വലിച്ചു കീറാനും ദേഹോപദ്രവം ഏല്‍പ്പിക്കാനും &amp;nbsp;ശ്രമമുണ്ടായി. കൂട്ടത്തില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടര്‍ന്നു.&lt;br /&gt;ആശുപത്രിയില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക യൂനിയന്റെ ആള്‍ക്കാരുമൊക്കെ വന്നു. സംഭവം വിവാദമായി. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. അന്വേഷണം അതിന്റെ വഴിക്കുപോയി. പത്രപ്രവര്‍ത്തക യൂനിയന്‍ സഭാ അധികൃതരുമായി ചര്‍ച്ച നടത്തിയപ്പോള്‍ പള്ളിക്കാര്യത്തില്‍ ഇടപെടാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലൊയിരുന്നു അവരുടെ നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരിപ്പു സമരം നടത്തി.&lt;br /&gt;എന്നാല്‍, അന്ന് ചിലരാക്കെ ഇടപെട്ടത് മറ്റു വിധത്തിലാണ്. എന്തിന് തനിച്ചു പോയെന്നായിരുന്നു ചോദ്യം. മറ്റുള്ളവരെ കൂട്ടി പോയാ മതിയായിരുന്നു എന്നാണ് യൂനിയനുമായി ബന്ധപ്പെട്ട ചിലര്‍ പോലും പറഞ്ഞത്. ഒരു വിവരം അറിയുമ്പോള്‍ നേരെ ഫീല്‍ഡില്‍ പോവുകയാണ് പതിവ്. മറ്റുള്ളവരെ വിവരമറിയിച്ച് പോവാന്‍ ആരും ശ്രമിക്കാറില്ല. &lt;br /&gt;&lt;br /&gt;ചോദ്യം ചോദിച്ചാല്‍ കരച്ചില്‍&lt;br /&gt;സ്ത്രീ ആയതിനാല്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പോലൊന്നും ചെയ്തു കൂടെന്ന ചില അലിഖിത നിയമങ്ങള്‍ &amp;nbsp;ശക്തമായി നിലനില്‍ക്കുന്നുണ്ട്. ചോദ്യം ചോദിക്കുന്നതില്‍ പോലും അതുണ്ട്. &amp;nbsp;എനിക്കു മാത്രമല്ല, ഈ ജോലി ചെയ്യുന്ന മറ്റ് സ്ത്രീകള്‍ക്കും സമാനമായ &amp;nbsp;അനുഭവങ്ങള്‍ &amp;nbsp;ഉണ്ടാവാം.&lt;br /&gt;മര്‍ദനവുമായി ബന്ധപ്പെട്ട ഇഷ്യൂ നിലനില്‍ക്കുന്ന സമയത്ത് &amp;nbsp;ആന്റണിയായിരുന്നു മുഖ്യമന്ത്രി. യൂനിയന്‍ പ്രതിനിധികള്‍ അദ്ദേഹത്തെ കണ്ടതിനെ തുടര്‍ന്ന്പ്രശ്നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിനിടെ ഒരുനാള്‍ അദ്ദേഹം കൊച്ചിയില്‍വന്നു. പിഡി.പിയുടെ വഴി തടയലുമായി ബന്ധപ്പെട്ട വിഷയം കത്തുന്ന സമയം. അദ്ദേഹത്തിന്റെ കമന്റ് എടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. കൂട്ടത്തില്‍ ഞാനും. എന്നെ കണ്ടപ്പോള്‍ പള്ളിക്കാരുമായുള്ള പ്രശ്നം സംസാരിക്കാന്‍ യൂനിയന്‍ പ്രതിനിധികള്‍ വന്നതായിരിക്കുമെന്ന് കരുതി.അദ്ദേഹം അങ്ങോട്ടു വിളിപ്പിച്ചു. ഒപ്പം, മാധ്യമപ്രവര്‍ത്തകരെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തു  കൊണ്ടാണ് കാണാത്തതെന്ന് ചോദിച്ചപ്പോള്‍ പിന്നീട് സംസാരിക്കാമെന്നായിരുന്നു മറുപടി. &amp;nbsp;അപ്പോള്‍, ഞാന്‍ ചോദിച്ചു, മുഖ്യമന്ത്രി എന്തില്‍ നിന്നാണ് ഒളിച്ചോടുന്നത്. പെട്ടെന്ന് അദ്ദേഹത്തിന്റെ സ്വരം മാറി. &amp;nbsp;തൊണ്ട ഇടറി. എന്റെ മകളാവാന്‍ മാത്രം പ്രായമേയുള്ളൂ കുട്ടിക്ക്. എന്നിട്ട് ഇങ്ങനെ ചോദിച്ചാലോ. ഇങ്ങനെയൊക്കെയാണോ പിതാവിന്റെ പ്രായമുളള ആളോട് ചോദിക്കുന്നത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം കരച്ചില്‍ തുടങ്ങി. &lt;br /&gt;നിരുപദ്രവകരമായിരുന്നുആ ചോദ്യം. സാധാരണ അതിലും രൂക്ഷമായ ഭാഷയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കാറുണ്ട്.&lt;br /&gt;&lt;br /&gt;പെണ്ണുങ്ങള്‍ മിണ്ടരുത്&lt;br /&gt;ഇന്ത്യാ വിഷനില്‍ ആയിരിക്കെയും ഇത്തരം അനുഭവമുണ്ടായി. അന്ന് ഞാന്‍ കാസര്‍കോട്ടായിരുന്നു. മന്ത്രിയായിരുന്ന ചെര്‍ക്കളം നാട്ടില്‍ വന്നതാണ്. അന്ന് കത്തിനില്‍ക്കുന്ന എന്തോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരോടൊപ്പം ഞാന്‍ അദ്ദേഹത്തെ കണ്ടു. ഞാന്‍ എന്തോ ചോദ്യം ചോദിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹം ചൂടായി.&lt;br /&gt;"പെണ്ണുങ്ങള്‍ ചോദ്യമൊന്നും ചോദിക്കണ്ട. മിണ്ടാതിരിക്കണം. അദ്ദേഹം പറഞ്ഞു.&lt;br /&gt;അത് ശരിയല്ലെന്നും മാന്യമായി സംസാരിക്കണമെന്നും ഞാന്‍ പറഞ്ഞു. അത് അദ്ദേഹത്തിന് പിടിച്ചില്ല. "ഞാന്‍ കുറേ മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. മര്യാദക്ക് ഇരിക്കുന്നതാ നല്ലത്ള്‍ ചെര്‍ക്കളം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കം അനേകം ആളുകള്‍ ചുറ്റും ഉണ്ട്. എന്നാല്‍ ആരും ഒരക്ഷരം മിണ്ടിയില്ല. കൂടെയുണ്ടായിരുന്നു ഞങ്ങളുടെ കാമറമാന്‍ മാത്രം ശബ്ദമുയര്‍ത്തി. റിപ്പോര്‍ട്ടമാരോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നവന്‍ വിളിച്ചു ചോദിച്ചു.&lt;br /&gt;&lt;br /&gt;ചോദ്യം ചോദിച്ചാല്‍ചോദ്യം വരും&lt;br /&gt;ഇന്ത്യാവിഷന്‍െ ട്രയല്‍ റണ്‍ നടക്കുന്ന കാലത്തും ഇങ്ങനെ ഒന്നുണ്ടായി. കോഴിക്കോട്ട് കുഞ്ഞാലിക്കുട്ടിയുടെ മീറ്റ് ദി പ്രസ് നടക്കുന്നു. തെരഞ്ഞെടുപ്പ് കാലം. ലൈവ്. ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുന്നത് കുഞ്ഞാലിക്കുട്ടിയുടെ രീതിയാണ്. എല്ലാത്തില്‍നിന്നും വഴുതിമാറും. എല്ലാത്തിനും കളിചിരി മാത്രമാവും ഉത്തരം. ചന്ദ്രിക ലേഖകനും മറ്റും ഇതിന് സഹായം ചെയ്യും. എന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഉണ്ടായിരുന്നില്ല. എന്റെ ചോദ്യം കേള്‍ക്കാത്ത പോലെ നടിച്ചു. അപ്പോള്‍ അതേ ചോദ്യം ഏഷ്യാനെറ്റിലെ ഷാജഹാന്‍ ആവര്‍ത്തിച്ചു. അതിനും മറുപടി ഉണ്ടായിരുന്നില്ല. പിന്നീട് ഷാജഹാന്റെ ചോദ്യവും അദ്ദേഹം അവഗണിച്ചു. അതു ഞാന്‍ ഏറ്റുപറഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടി മിണ്ടിയില്ല. ഇത് അവിടെ കൂടിയിരുന്ന സ്ഥലത്തെ ചില &amp;nbsp;പ്രധാന മാധ്യമ പ്രവര്‍ത്ത കര്‍ക്ക് പിടിച്ചില്ല. അവര്‍ അപ്പോള്‍ തന്നെ എംകെ. മുനീറിനെ വിളിച്ചു പറഞ്ഞു. എം.പി ബഷീര്‍ ആയിരുന്നു ബ്യൂറോ ചാര്‍ജ്. അന്വേഷണം വന്നപ്പോള്‍ ബഷീര്‍ സംഭവം പറഞ്ഞു. പിന്നീട് എം. കെ മുനീര്‍ എന്നെ വിളിച്ച് സംഭവം ആരാഞ്ഞു. ഞാന്‍ കാര്യം പറഞ്ഞുള്‍ "കീപ്പിറ്റ് അപ്പ് ' അതായിരുന്നു മുനീറിന്റെ മറുപടി.&lt;br /&gt;&lt;br /&gt;&lt;br /&gt;സത്യത്തില്‍ ആദ്യം കരുതിയ പോലൊന്നുമായിരുന്നില്ല ഈ തൊഴില്‍. നമ്മെ വല്ലാതെ ട്രാപ്പിലാക്കുന്ന എന്തൊക്കെയോ ഈ വ്യവസ്ഥക്ക് ഒപ്പം തന്നെയുണ്ട്. തൊഴില്‍ സുരക്ഷിതത്വം എന്നൊക്കെ പറഞ്ഞ് സദാ അകത്തു തന്നെ നിര്‍ത്തുന്ന ഘടകങ്ങള്‍. ഇതു നല്‍കുന്ന ഗ്ലാമറും അധികാരവും &amp;nbsp;താല്‍ക്കാലികം മാത്രമാണെന്ന് ഇതിനുള്ളില്‍ നില്‍ക്കുമ്പോള്‍ തിരിച്ചറിയില്ല. സ്വയം നവീകരിക്കാന്‍ മാര്‍ഗമില്ലെന്നതാണ് പ്രധാന പ്രശ്നം. തുടങ്ങുമ്പോള്‍ എവിടെ ആയിരുന്നോ അവിടെ തന്നെ നില്‍ക്കും എന്നും. പുതിയ തരം ആലോചനകളൊക്കെ നമ്മളില്‍നിന്ന് പോവും. സമയ ബന്ധിതമാണ് ഈ തൊഴില്‍. സദാ സമയം ഇതിന്റെ ലോകത്തു മാത്രമായിരിക്കും വായിക്കാനോ ഇടഷ്ടപ്പെട്ട പോലെ ജീവിക്കാനോ ചിന്തിക്കാനോ ഒന്നും കഴിയാത്ത അവസ്ഥ. മറ്റുള്ളവര്‍ ചെയ്യും മുമ്പ് വാര്‍ത്ത പുറത്തു വിടാനുള്ള ഗതികേടു കാരണം കിട്ടിയ വാര്‍ത്ത ഒന്നു ചെക്ക് ചെയ്യാന്‍പോലും പലപ്പോഴും കഴിയില്ല. കിട്ടുന്നതൊക്കെ അതേ പടി അടിച്ചു വിടേണ്ടി വരും.മറ്റുള്ള ചാനലുകളും ഇതേ വഴിക്കു തന്നെ പോവും. ക്രോസ് ചെക്ക് ചെയ്യാനൊന്നും നേരം കിട്ടില്ല. &amp;nbsp;വളരെ സൂപ്പര്‍ഫിഷ്യല്‍ ആയിരുന്നു അകത്തെന്ന് പുറത്തിറങ്ങൂമ്പോഴേ അറിയൂ. &amp;nbsp;മനുഷ്യരെ വിഷയം മാത്രമായി കാണുമ്പോഴും രണ്ട് മിനിറ്റുകൊണ്ട് തട്ടിക്കൂട്ടേണ്ട സ്റ്റോറി ആയി കാണുമ്പോഴും തീരെ ചെറുതാവുക തന്നെയാണ്.&lt;br /&gt;കാമറയുമായി &amp;nbsp;പോവുമ്പോള്‍ ഇടക്കിടെ ഓഫീസില്‍നിന്ന് വിളി വരും. എവിടെയെത്തി,എപ്പോള്‍ തിരിച്ചു വരും എന്നൊക്കെ ചോദ്യങ്ങള്‍. അതിനാല്‍ എന്തെങ്കിലും തട്ടിക്കൂട്ടി മടങ്ങുക എന്നത് മാത്രമായിരിക്കും പോംവഴി. യൂനിറ്റുമായി ഇറങ്ങിയാല്‍ സ്റ്റോറിയുമായി മാത്രമേ തിരിച്ചു ചെല്ലാനാവൂ. കടലില്‍ പോവുന്ന പോലെ.&lt;br /&gt;&lt;br /&gt;രാജി എന്ന ആവശ്യം&lt;br /&gt;ഏഷ്യാനെറ്റില്‍നിന്ന് രാജിവച്ചപ്പോള്‍ പലരും മണ്ടത്തരമെന്ന് പറഞ്ഞു. മുത്തങ്ങാ സമരവുമായി ബന്ധപ്പെട്ട അസ്വാരസ്യം ഓഫീസില്‍ പുകയുന്നുണ്ടായിരുന്നു. ബ്യൂറോ ചീഫും ഞാനും തമ്മില്‍ പ്രശ്നങ്ങള്‍ വര്‍ധിച്ചു. ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ എളുപ്പമായിരുന്നില്ല. അങ്ങനെയാണ് രാജി. മറ്റ് ചാനലുകളില്‍ പോവാന്‍ അന്ന് ഉദ്ദേശ്യമില്ലായിരുന്നു. ഇന്ത്യാ വിഷന്റെ വരവോടെ പുതിയ അവസരങ്ങള്‍ ഉണ്ടായപ്പോള്‍ അങ്ങോട്ടുേ പോയെന്നുമാത്രം. ഇന്ത്യാവിഷനില്‍ രണ്ട് വര്‍ഷവും ഏഷ്യാനെറ്റില്‍ മൂന്ന് വര്‍ഷവും മനോരമയില്‍ ഒരു വര്‍ഷവും ആണുണ്ടായിരുന്നത്.&lt;br /&gt;ഇഷ്യൂ ബേസ്ഡ് ആയിരുന്നില്ല പുറത്തു പോക്ക്. അവസാനമായി മനോരമയില്‍ ആയിരുന്നു. അവര്‍ നന്നായി കാശ് തരും. അതിനനുസരിച്ച് ജോലി എടുപ്പിക്കും. ജോലി സമയം എന്നൊന്നുമില്ല. &amp;nbsp;എല്ലാവരും സദാ ഓഫീസിലായിരിക്കും. അവധി എന്നൊന്നുമില്ല. ആഭ്യന്തരമായ ഒരു മല്‍സരം ഉണ്ടവിടെ. അതിനാല്‍ എല്ലാവരും ജോലി ചെയ്യുന്നതില്‍ മല്‍സരിക്കുന്നു. അവിടത്തെ &amp;nbsp;പ്രശ്നങ്ങളും സാര്‍വത്രികമായി നിലനില്‍ക്കുന്ന അസംതൃപ്തിയും ചൂണ്ടിക്കാട്ടി ഞാന്‍ ചെയര്‍മാന് കത്തെഴുതി. &amp;nbsp;വൈകാതെ മറുപടി കിട്ടി.&lt;br /&gt;"കാര്യങ്ങള്‍ ഒക്കെ മനസ്സിലായി. അക്കാര്യം ഞങ്ങള്‍ ശ്രദ്ധിക്കുന്നു. പൊതുവില്‍ എല്ലാവരും തൃപ്തരാണെന്നാണ് വിവരം. പിന്നെ, യൂനിയന്‍ ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിവിടെ നടപ്പില്ലള്‍ഇതായിരുന്നു മറുപടി. ഇതൊരു പ്രത്യേക സ്ഥാപനത്തിന്റെ മാത്രം പ്രശ്നമല്ല. മിക്ക സ്ഥാപനങ്ങളിലും ഇതാണ് അവസ്ഥ. ചില സ്ഥാപനങ്ങളില്‍ ഇത്രയും ജോലി ചെയ്യിച്ചിട്ട് കൃത്യമായി ശമ്പളം പോലും നല്‍കാറില്ല.&lt;br /&gt;&lt;br /&gt;&amp;nbsp;വാര്‍ത്താ മുറിയിലെ പെണ്ണ്&lt;br /&gt;സര്‍വ ഊര്‍ജവും ഉപയോഗിച്ചാണ് നാം സ്റ്റോറി ചെയ്യുന്നത്. അത് ഒരു റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തുമ്പോഴേക്കും മായുന്ന ഒന്നാണ്.  ഇങ്ങനെ എങ്കില്‍ ചെയ്യുന്ന ജോലിക്ക് എന്താണ് അര്‍ഥമെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയല്ലല്ലോ വേണ്ടത്. നാം ചെലവഴിക്കുന്ന ഊര്‍ജം രജിസ്റ്റര്‍ ചെയ്യപ്പെടണം. അതിനുള്ള മാര്‍ഗം നിര്‍ഭാഗ്യവശാല്‍ ഈ തൊഴിലിനില്ല. ഈ അസംതൃപ്തിയും ജോലിയുടെ യാന്ത്രികതയും മടുപ്പും സ്ത്രീകളേയാണ് ഏറ്റവും ബാധിക്കുന്നത്. പുരുഷന്‍മാര്‍ക്ക് മദ്യപാന സദസ്സുകളും മറ്റുമുണ്ട്. പാതിരാവോളം കള്ളുകുടിച്ചും ഗോസിപ്പ് പറഞ്ഞും അവര്‍ മടുപ്പകറ്റുന്നു.&lt;br /&gt;എന്നാല്‍, സ്ത്രീകള്‍ക്കു മാത്രമായസാധ്യതകളും ദൃശ്യമാധ്യമത്തില്‍ ഉണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കുറേകൂടി നന്നായി അവതരിപ്പിക്കാന്‍ നമുക്ക് കഴിയും. പ്രശ്നങ്ങള്‍ പുരുഷന്‍മാരോട് പറയുന്നതിനേക്കാള്‍ നന്നായി സ്ത്രീകള്‍ക്ക് നമ്മോടു പറയാനുമാവും. എന്നാല്‍ പലപ്പോഴും ഈ സാധ്യത ഉപയോഗിക്കപ്പെടാറില്ല. ഗാര്‍ഹിക പീഡന നിയമം പാസായ സമയം ഞാനും ദീപയും ചേര്‍ന്ന് ഒരു സ്റ്റോറി ചെയ്തു. ഞാനന്ന് മനോരമ ന്യൂസിലാണ്. &amp;nbsp;ഒരു സ്ത്രീയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ച സംഭവമാണ്. എന്നാല്‍, വാര്‍ത്ത കയറിയില്ല. അന്ന് എന്‍.സി.പി ചര്‍ച്ച നടക്കുന്ന ദിവസമാണ്.സ്വാഭാവികമായി അത് മാത്രമായിരുന്നു വാര്‍ത്തകളില്‍.&lt;br /&gt;മാധ്യമ രംഗത്തെ സ്ത്രീകള്‍ സംഘടിച്ചപ്പോള്‍ പലര്‍ക്കും വല്ലാത്ത തെറ്റിദ്ധാരണ ഉണ്ടായി. തെറ്റായ സന്ദേശമാണ് സഹപ്രവര്‍ത്തകരായ പുരുഷന്‍മാര്‍ക്ക് ലഭിച്ചത്. അനാവശ്യ ഭീതിയാണ് ഞങ്ങള്‍ക്കെന്ന് അവര്‍ പറഞ്ഞു. ഒരു സംഭവമിതാ. പ്രമുഖ ചാനലില്‍ ഇന്റേണ്‍ ഷിപ്പിനു വന്ന രണ്ട് പെണ്‍കുട്ടികള്‍ ആ യോഗത്തില്‍ അവരുടെ അനുഭവം പറഞ്ഞിരുന്നു. ചില കാമറാമാന്‍മാരും മറ്റും അവരുടെ പിറകെ നടന്ന് ശല്യപ്പെടുത്തുന്ന അവസ്ഥ. കേവലം പഞ്ചാരയില്‍നിന്ന് കാര്യങ്ങള്‍ മാറിയപ്പോഴാണ് അവര്‍ അക്കാര്യം യോഗത്തില്‍ പറഞ്ഞത്. യോഗം കഴിഞ്ഞതോടെ വിവരം ഓഫീസില്‍ അറിഞ്ഞു. പീഡകരും അറിഞ്ഞു. പിന്നീട് ഈ പെണ്‍കുട്ടികള്‍ക്ക് മാനസിക പീഡനത്തിന്റെ നാളുകളായിരുന്നു. ഇന്റേണ്‍ഷിപ്പ് സര്‍ടിഫിക്കറ്റ് &amp;nbsp;പോലും ലഭിക്കാതെ അവര്‍ക്ക് പോവേണ്ടി വന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-6069461981138207347?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/6069461981138207347/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=6069461981138207347' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/6069461981138207347'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/6069461981138207347'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/07/blog-post_17.html' title='ചാനല്‍ അടുക്കളകളില്‍  വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Zlp6XtTIlOs/TiLQ_pux2WI/AAAAAAAAAQo/beTJ5qoKmEo/s72-c/Shahina-K-K.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-2603113067670445831</id><published>2011-07-11T06:47:00.000-07:00</published><updated>2011-07-11T07:55:22.327-07:00</updated><category scheme='http://www.blogger.com/atom/ns#' term='എ.കെ ആന്റണി'/><category scheme='http://www.blogger.com/atom/ns#' term='മരണം'/><category scheme='http://www.blogger.com/atom/ns#' term='ബാലകൃഷ്ണന്‍'/><category scheme='http://www.blogger.com/atom/ns#' term='സുപ്രീം കോടതി'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ പീഡന കേസ്'/><title type='text'>എ.കെ ആന്റണിയറിയുമോ  നീതികിട്ടാതെ മരിച്ച ഈ ബാലകൃഷ്ണനെ</title><content type='html'>&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ബാലകൃഷ്ണന്‍ മരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന്. &amp;nbsp;38ാം വയസ്സില്‍, കുറ്റം ചെയ്യാതെ, ലൈംഗിക പീഡന കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്രൂര പീഡനങ്ങളും പതിറ്റാണ്ടിലേറെ നീണ്ട സംഘര്‍ഷങ്ങളും ദുരിതങ്ങളും തന്നെയാണ്&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആ ജീവിതം നേരത്തെ കെടുത്തിയത്. &amp;nbsp;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-CEXTaeiUqPw/Thr91drQ3AI/AAAAAAAAAQU/2aW4_o1Sdk0/s1600/mala2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-CEXTaeiUqPw/Thr91drQ3AI/AAAAAAAAAQU/2aW4_o1Sdk0/s1600/mala2.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ബാലകൃഷ്ണന്‍ മരിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന്. അധികമാരും അറിയാതെ, നിശãബ്ദമായി ഒരു മരണം. 14 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനിടെ പല വട്ടം വാര്‍ത്തയായെങ്കിലും ആ മരണത്തിന് ചരമ പേജിലെ ചെറിയ വാര്‍ത്തക്കപ്പുറം ഇടം കിട്ടിയതേയില്ല. &amp;nbsp;എന്നാല്‍, നിലവിലെ മാനദണ്ഡ പ്രകാരം വാര്‍ത്താ &amp;nbsp;പ്രാധാന്യം ഏറെയായിരുന്നു ആ മരണത്തിന്.&lt;br /&gt;ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ബാലകൃഷ്ണന്‍ നല്‍കിയ പരാതി അന്നാണ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചത്. നീതി തേടി നല്‍കിയ പരാതി സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയിലെത്തിയത്. കേസ് എന്താവുമെന്ന ആശങ്കകള്‍ക്കും സാമ്പത്തിക പരാധീനതകള്‍ക്കും ഇടയിലാണ് മരണമെത്തിയത്.&lt;br /&gt;38ാം വയസ്സില്‍, കുറ്റം ചെയ്യാതെ, ലൈംഗിക പീഡന കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്രൂര പീഡനങ്ങളും പതിറ്റാണ്ടിലേറെ നീണ്ട സംഘര്‍ഷങ്ങളും ദുരിതങ്ങളും തന്നെയാണ് ആ ജീവിതം നേരത്തെ കെടുത്തിയത്. ഭക്ഷണ ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു ആ 52കാരന്‍. ശ്വാസം മുട്ടല്‍ കലശലായതിനെ തുടര്‍ന്ന് ഭാര്യയും മകനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.ഹൃദ്രോഗത്തിന്റെ രൂപത്തില്‍ മൂന്നു തവണയെത്തി പരാജയപ്പെട്ട മരണത്തിന്റെ ജയം.&lt;br /&gt;ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ബലഹീനത മുഴുവന്‍ വെളിവാക്കിയാണ് തൃശൂര്‍ ജില്ലയിലെ മാള അമ്പഴക്കാട് പൊന്നഞ്ചേരിയില്‍ ബാലകൃഷ്ണന്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്. അനീതിയുടെ ഇരയാണ് അയാളെന്ന് &amp;nbsp;എല്ലാവര്‍ക്കും അറിയാമായിരുന്നു. &amp;nbsp;പോരാത്തതിന് നിരവധി അനുകൂല കോടതി വിധികളും. എന്നിട്ടും, കൂലിപ്പണി ചെയ്തും ഉഴിച്ചില്‍ നടത്തിയും കിട്ടിയ കാശ് കൊണ്ട് &amp;nbsp;ജീവിതത്തിന്റെ നല്ലൊരു പങ്കും പോരാടിയ ഈ മനുഷ്യന്‍ നീതി ലഭിക്കാതെയാണ് വിട പറഞ്ഞത്.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;ദുരന്തത്തിന്റെ ഇലയനക്കങ്ങള്‍&lt;/span&gt;&lt;br /&gt;73 വയസ്സുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ അകത്താവുക. കുറ്റം സമ്മതിക്കുന്നതിന് ലൈംഗികാവയവത്തില്‍ തീപ്പെട്ടിക്കോലുകള്‍ കടത്തുന്നതടക്കമുള്ള കൊടും പീഡനങ്ങള്‍ക്ക് വിധേയമാവുക. &amp;nbsp;പ്രതി മറ്റാരോ ആണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുക. കോടതി ചുമതലപ്പെടുത്തിയ അന്വേഷകര്‍ യഥാര്‍ഥ പ്രതിയെന്നു പറഞ്ഞ് മറ്റൊരാളെ പിടികൂടുക. മതിയായ തെളിവില്ലെന്ന കാരണത്താല്‍ കുറ്റാരോപിതനെ കോടതി വെറുതെ വിടുക. ക്രൂരമായ പീഡനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് സര്‍വീസില്‍ വാഴുക. അയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളുക. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുക. കോടതി കേസ് പരിഗണിക്കുന്ന ദിവസം പരാതിക്കാരന്‍ മരിക്കുക. കുടുംബം കേസിലേക്കു വലിച്ചിഴക്കപ്പെടുക. &lt;br /&gt;ബാലകൃഷന്‍ നായകനാവേണ്ടി വന്ന ദുരന്ത ചിത്രത്തിന്റെ തിരക്കഥ ചുരുക്കം വാക്കുകളില്‍ ഇങ്ങനെ സംഗ്രഹിക്കാം. &lt;br /&gt;എന്നാല്‍, ഇങ്ങനെയാവില്ലായിരുന്നു ഈ തിരക്കഥ. ലിംഗത്തിനുള്ളിലേക്ക് തീ തുപ്പിക്കയറുന്ന തീപ്പെട്ടിക്കോലിന്റെ പിടയലില്‍, ചെയ്യാത്ത കുറ്റം ഒരു നിമിഷം സമ്മതിച്ചു പോയെങ്കില്‍, ജയില്‍ &amp;nbsp;ഡോക്ടറോ മജിസ്ട്രേറ്റോ ഒന്ന് കണ്ണടച്ചിരുന്നുവെങ്കില്‍ ഇതാവില്ലായിരുന്നു ബാലകൃഷ്ണന്റെ ജീവചരിത്രം. അമ്മയോളം പ്രായമുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്നും ജയിലില്‍ കിടക്കുന്നുണ്ടാവുമായിരുന്നു ആ മനുഷ്യന്‍. നാട്ടുകാരാല്‍ പടിയടച്ച് പിണ്ഡം വെക്കപ്പെട്ട കുടുംബം ആത്മഹത്യയിലേക്കോ സമാന ദുരന്തത്തിലേക്കോ നീങ്ങിയിട്ടുണ്ടാവുമായിരുന്നു. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-YhM3Fkf1Rak/Thr-sx39xAI/AAAAAAAAAQc/iLY9eY5JHQU/s1600/ak.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/-YhM3Fkf1Rak/Thr-sx39xAI/AAAAAAAAAQc/iLY9eY5JHQU/s320/ak.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആന്റണിക്കറിയുമോ, ബാലകൃഷ്ണനെ&lt;/span&gt;&lt;br /&gt;സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നു. മാള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു പിടിയിലാവുമ്പോള്‍ ബാലകൃഷണന്‍. അന്ന് പച്ച തൊട്ടിട്ടില്ലാത്ത എ ഗ്രൂപ്പിന്റെ സജീവ നേതാവ്. മാളയുടെ മുത്തായി കരുണാകരന്‍ വിലസുന്ന കാലമായിരുന്നു അത്. അറസ്റ്റിനു പിന്നില്‍ ഐ ഗ്രൂപ്പുകാരനായ പ്രാദേശിക നേതാവിന്റെ കളി നടന്നുവെന്ന് പല വട്ടം ബാലകൃഷണന്‍ ആരോപിച്ചിരുന്നു. ആന്റണി ഗ്രൂപ്പുകാരനായതിന്റെ പേരില്‍ ജീവിതത്തിന്റെ നല്ലൊരു ഭാഗം ദുരിതം പേറേണ്ടി വന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സഹായിക്കാന്‍ എന്നാല്‍, &amp;nbsp;ഗ്രൂപ്പുകാരാരുമുണ്ടായില്ല. ആന്റണി കേന്ദ്ര മന്ത്രിയായി വിലസുന്ന ദല്‍ഹിയിലെ സുപ്രീം കോടതിയിലാണ് ആ കേസ് ഇപ്പോള്‍. തീര്‍ച്ചയായും ആന്റണിക്ക് ഓര്‍മ്മ കാണില്ല &amp;nbsp;ഈ ബാലകൃഷ്ണനെ. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍വതും നഷ്ടപ്പെട്ട ബാലകൃഷ്ണന്റെ കുടുംബത്തിന് എന്നാല്‍, ആന്റണിയെ അങ്ങനെ മറക്കാനാവില്ലല്ലോ.&lt;br /&gt;കുടുങ്ങാന്‍ വേറെയുമുണ്ടായിരുന്നു സാഹചര്യങ്ങള്‍. പൊതുപ്രവര്‍ത്തകനെങ്കിലും അതിക്രൂരമായിരുന്നു പൊലീസ് സ്റ്റേഷനിലെ അനുഭവം. എന്നിട്ടും &amp;nbsp;ചെയ്യാത്ത കുറ്റം സമ്മതിക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. അതു കൊണ്ടു മാത്രമാണ് നിരപരാധിത്വം തെളിയിക്കാന്‍ ആ മനുഷ്യന് കഴിഞ്ഞത്. ദാരിദ്യ്രം വിഴുങ്ങാന്‍ &amp;nbsp;നില്‍ക്കുമ്പോഴും കോടതികള്‍ കയറിയിറങ്ങി നീതി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത് ആ ഇച്ഛാ ശക്തി കൊണ്ടു മാത്രമാണ്.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;തീകൊണ്ടാരു നാള്‍&lt;/span&gt;&lt;br /&gt;എറണാകുളം മാല്യങ്കരയാണ് ബാലകൃഷ്ണന്റെ സ്വദേശം. ഭാര്യ വസന്ത മാളക്കടുത്ത് അഷ്ടമിച്ചിറ. &amp;nbsp;കൂലിപ്പണിക്കാരനായിരുന്ന ബാലകൃഷ്ണന്‍ ഇരിങ്ങാലക്കുടയിലെ സ്ഥാപനത്തില്‍ നിന്നാണ് ഉഴിച്ചില്‍ പഠിച്ചത്. പിന്നീട് അതായി തൊഴില്‍. സമീപ പ്രദേശങ്ങളിലെ കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസമായിരുന്നു ബാലകൃഷ്ണന്‍. കോണ്‍ഗ്രസ്,എസ്.എന്‍.ഡി.പി &amp;nbsp;പ്രവര്‍ത്തനങ്ങളില്‍ സജീവം. &lt;br /&gt;ഭാര്യവീടിനടുത്ത &amp;nbsp;വാടക വീട്ടില്‍ കഴിയുമ്പോഴാണ് ജീവിതത്തെയാകെ മാറ്റി മറിച്ച ദുരന്തം. മൂത്ത മകന്‍ ആദര്‍ശ് അന്ന് അഷ്ടമിച്ചിറ സ്കൂളില്‍ ആറാം ക്ലാസില്‍. രണ്ടാമന്‍ അശ്വിന്‍ നാലാം ക്ലാസില്‍.&lt;br /&gt;അമ്പഴക്കാട്ടെ 73 വയസ്സായ വൃദ്ധയില്‍നിന്ന് ആയിടക്കാണ് ബാലകൃഷണന്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങിയത്. അവിവാഹിതയായ വൃദ്ധ, സഹോദരീ പുത്രിക്കൊപ്പമാണ് താമസിച്ചിരുന്നത്. 1996 ഡിസംബര്‍ 18ന് ഉച്ചക്ക് ഒരു മണിക്ക് &amp;nbsp;വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ അവര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. 35 വയസ്സ് &amp;nbsp;തോന്നിക്കുന്ന കാവി മുണ്ടും വെള്ള ഷര്‍ട്ടുമിട്ട ഒരാളാണ് &amp;nbsp;പീഡിപ്പിച്ചതെന്ന് &amp;nbsp;ആശുപത്രിയില്‍ &amp;nbsp;അവര്‍ മൊഴി നല്‍കി. &lt;br /&gt;കാവി മുണ്ടും &amp;nbsp;ഷര്‍ട്ടുമായിരുന്നു ബാലകൃഷ്ണന്റെ പതിവുവേഷം. ആ ഒരൊറ്റ സാമ്യം മാത്രമാണ്. &amp;nbsp;അയാളെ കുടുക്കിയത്. അന്നു രാത്രി പൊലീസ് ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഉറങ്ങുന്ന അയാളെ വിളിച്ചുണര്‍ത്തി, നിന്നെപ്പോലെ &amp;nbsp;തോന്നിക്കുന്ന ഒരാളാണ് പ്രതിയെന്ന് വൃദ്ധ മൊഴി നല്‍കിയ കാര്യം &amp;nbsp;പറഞ്ഞ് അവര്‍ പോയി. പിറ്റേന്ന് മാള സി.ഐ. &amp;nbsp;എന്‍. ഗില്‍ബര്‍ട്ട് മണി ബാലകൃഷ്ണന്റെ വീട്ടിലെത്തി. അന്നേരം പുറത്തായിരുന്ന അയാള്‍ &amp;nbsp;സമീപവാസിയായ കാലടി ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ക്കൊപ്പം സ്റ്റേഷനിലെത്തി.&lt;br /&gt;സംഭവ ദിവസം രാവിലെ 11 വരെ പഴൂക്കര മോഡേണ്‍ കുന്നിലും 12 മണി വരെ ലക്ഷം വീടു കോളനിയിലുമായിരുന്നു താനെന്നും അവിടെനിന്ന് ഗോവിന്ദന്‍കുട്ടി മാസ്റ്ററുടെ വീട്ടിലെത്തി &amp;nbsp;വൈകിട്ട് നാലു മണിക്കാണ് ഇറങ്ങിയതെന്നും ബാലകൃഷ്ണന്‍ പൊലീസിനോട് വ്യക്തമാക്കി. ബാലകൃഷ്ണന്‍ തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് മാസ്റ്ററും സി.ഐയോട് പറഞ്ഞു. &lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;വേദനയുടെ മുനകള്‍&lt;/span&gt;&lt;br /&gt;പിറ്റേന്ന് എസ്.എന്‍.ഡി.പി ഓഫീസില്‍ ഗുരുസമാധി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബാലകൃഷ്ണനെ &amp;nbsp;സി.ഐ &amp;nbsp; എന്‍. ഗില്‍ബര്‍ട്ട് മണി, കോണ്‍സ്റ്റബിള്‍മാരായ ശങ്കരന്‍ കുട്ടി, ജോസഫ്, രവി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതി ബാലകൃഷ്ണനാണെന്ന് തെളിഞ്ഞതായി പറഞ്ഞായിരുന്നു അറസ്റ്റ്.&lt;br /&gt;നേരത്തെ ലോക്കപ്പു മര്‍ദനത്തിന് കുപ്രസിദ്ധമായിരുന്നു &amp;nbsp;മാള സ്റ്റേഷന്‍. &amp;nbsp;പതിവു തെറ്റിയില്ല. ക്രൂര മര്‍ദനമുണ്ടായി. എന്നാല്‍, കുറ്റം സമ്മതിക്കാന്‍ ബാലകൃഷ്ണന്‍ തയ്യാറായില്ല. പിറ്റേന്ന് ചില കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പു വെപ്പിക്കാന്‍ ശ്രമമുണ്ടായി. അതും പരാജയപ്പെട്ടു. പിന്നീടായിരുന്നു തീപ്പെട്ടി കോല്‍ പ്രയോഗം. ഇതിനെ തുടര്‍ന്ന് അവശനായ ബാലകൃഷണന്‍ പിന്നീട് ഇരിങ്ങാലക്കുട സബ് ജയിലില്‍ നല്‍കിയ മൊഴി &amp;nbsp;ജയില്‍ ജേണലിലുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെ:&lt;br /&gt;സെപ്തംബര്‍ 22ന് &amp;nbsp;മൂന്ന് പൊലീസുകാരുടെ അകമ്പടിയോടെ സി.ഐ ഗില്‍ബര്‍ട്ട് മണി ലോക്കപ്പില്‍ എത്തി. ചില്ലറ മര്‍ദനങ്ങള്‍ക്കു ശേഷം വസ്ത്രം അഴിച്ചു മാറ്റാന്‍ കല്‍പ്പിച്ചു. വിസമ്മതിച്ചപ്പോള്‍, നിര്‍ബന്ധിച്ച് ചെയ്യിച്ചു. പിന്നീട് മൂന്ന് പൊലീസുകാരെ &amp;nbsp;ചുറ്റും നിര്‍ത്തി. എന്നെ ചുമരിനോടു ചേര്‍ത്തു നിര്‍ത്തി. ഇടത് കൈ നെഞ്ചിലമര്‍ത്തി തീപ്പെട്ടി കോലുകള്‍ ഓരോന്നായി ലൈംഗികാവയവത്തിലേക്ക് കയറ്റി. കയറ്റുന്നതിനിടെ മൂന്നാമത്തെ കോല്‍ ഒടിഞ്ഞു. വേദന കൊണ്ട് കണ്ണു കാണാതായി. അലറിക്കരഞ്ഞപ്പോള്‍, സാരമില്ല, മൂത്രമൊഴിക്കുമ്പോള്‍ കോലുകള്‍ പുറത്തു പോവുമെന്നായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-fcpp_Qn6lKA/Thr-L4YvwbI/AAAAAAAAAQY/Y1ZRCbarQAk/s1600/mala.JPG" imageanchor="1" style="margin-left: auto; margin-right: auto;"&gt;&lt;img border="0" height="227" src="http://1.bp.blogspot.com/-fcpp_Qn6lKA/Thr-L4YvwbI/AAAAAAAAAQY/Y1ZRCbarQAk/s320/mala.JPG" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;&lt;span class="Apple-style-span" style="font-size: small;"&gt;&amp;nbsp;വസന്ത&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;നിയമ യുദ്ധം&lt;/span&gt;&lt;br /&gt;പൊലീസ് ബാലകൃഷ്ണനെ മജിസ്ട്രേറ്റിന്റെ &amp;nbsp;വസതിയില്‍ ഹാജരാക്കി. അദ്ദേഹം 14 ദിവസം റിമാന്റ് ചെയ്തു. മജിസ്ട്രേറ്റിനോട് സത്യം പറയാന്‍ &amp;nbsp;ശ്രമിച്ചെങ്കിലും അതിനു കഴിയാത്ത വിധം മജിസ്ട്രേറ്റില്‍നിന്ന് പൊലീസ് വട്ടമിട്ടു നിന്നു.&lt;br /&gt;സബ് ജയിലില്‍ എത്തിയതോടെ &amp;nbsp;വേദന കൊണ്ടു പുളഞ്ഞു. സംഭവമറിഞ്ഞപ്പോള്‍ &amp;nbsp;ജയില്‍ അധികൃതര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടത്തെ ഡോക്ടറാണ് തീപ്പെട്ടിക്കമ്പുകള്‍ നീക്കം ചെയ്തത്. ബാലകൃഷ്ണന്റെ മൊഴി ജയില്‍ ജേണലില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ &amp;nbsp;മജിസ്ട്രേറ്റിന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.&lt;br /&gt;ജാമ്യം ലഭിച്ച ശേഷം സി.ഐക്കും പൊലീസുകാര്‍ക്കുമെതിരെ ബാലകൃഷ്ണന്‍ അന്യായം ഫയല്‍ ചെയ്തു. &amp;nbsp;പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അഭ്യന്തര സെക്രട്ടറി, ദേശീയ മനുഷ്യാവകാശ കമീഷന്‍, എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. പുനരന്വേഷണ അപേക്ഷ കീഴ്കോടതികള്‍ രണ്ട് തവണ തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ഹൈക്കോടതി പരാതിക്കാരിയെ വീണ്ടും വിചാരണ ചെയ്യാന്‍ അനുമതി നല്‍കി. &amp;nbsp;ഇതിനിടെ, യഥാര്‍ഥ പ്രതിയെക്കുറിച്ച് സൂചനകളുമായി ഒരു ഊമക്കത്ത് ബാലകൃഷ്ണന് ലഭിച്ചു. വൃദ്ധയുടെ വീട്ടിനടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ വരാറുള്ള സമീപവാസിയായ യുവാവിനെ കുറിച്ചായിരുന്നു പരാമര്‍ശം. &amp;nbsp;ബാലകൃഷ്ണന്‍ വൃദ്ധയെ കണ്ട് സംസാരിച്ചു. ബാലകൃഷ്ണനാണ് അതു ചെയ്തതെന്ന് താന്‍ പൊലീസിനോട് പറഞ്ഞിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. &amp;nbsp;തുടര്‍ന്ന് പരാതിക്കാരി ഇക്കാര്യം കോടതിയെ രേഖാമൂലം അറിയിച്ചു. &amp;nbsp;ഇതോടെ കാര്യങ്ങള്‍ മാറി. പുനരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. ലോക്കല്‍ പൊലീസിനെ മാറ്റി ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാനാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.&lt;br /&gt;&amp;nbsp; കൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോര്‍ജ് എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ബാലകൃഷ്ണന്‍ നിരപരാധിയെന്ന് കണ്ടെത്തി. യഥാര്‍ഥ പ്രതി ഉടന്‍ പിടിയിലാവുമെന്നും ക്രൈംബ്രാഞ്ച് 1998 ഒക്ടോബര്‍ 23ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് 2009 ഡിസംബര്‍ ഏഴിന് സമീപവാസിയായ താനാടന്‍ ഷാജു (28) അറസ്റ്റിലായി. കരിങ്കല്‍ ക്വാറി ജീവനക്കാരനായിരുന്ന ഇയാളാണ് യഥാര്‍ഥ പ്രതിയെന്നും കുറച്ചു നാളായി അപ്രത്യക്ഷനായിരുന്ന ഷാജു സാമ്പാളുൂര്‍ പള്ളിപെരുന്നാളിന് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.&lt;br /&gt;ശേഷം, നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കി മൂന്നാം മുറക്ക് വിധേയനാക്കിയ സി.ഐക്കും പൊലീസുകാര്‍ക്കുമെതിരെ ബാലകൃഷ്ണന്‍ ചാലക്കുടി, ഇരിങ്ങാലക്കുട &amp;nbsp;പൊലീസ് സ്റ്റേഷനുകളില്‍ കേസ് ഫയല്‍ ചെയ്തു.ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി സി.ഐയെ 13 മാസം തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. ഇതോടെ &amp;nbsp;സി.ഐ സസ്പെന്‍ഷനിലായി. സി.ഐ അപ്പീലിനു പോയെങ്കിലും &amp;nbsp;ജില്ലാ കോടതിയും ശിക്ഷ ശരിവെച്ചു. എന്നാല്‍, സി.ഐ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ക്രിമിനല്‍ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി വേണം. ഈ കേസില്‍ അതില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി കേസ് തള്ളി. തുടര്‍ന്നാണ്, ബാലകൃഷണന്‍ &amp;nbsp;സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍. &lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;തീരുന്നില്ല, പോരാട്ടം&amp;nbsp;&lt;/span&gt;&lt;br /&gt;നിയമ പോരാട്ടത്തിന്റെ ഇങ്ങേത്തലക്കല്‍ ഇപ്പോള്‍ വസന്തയാണ്. ബാലകൃഷ്ണന്റെ ഭാര്യ. കേസ് നടത്തിപ്പ് ഇപ്പോള്‍ ഈ അമ്മയുടെ കൈകളിലാണ്. മക്കള്‍ എല്ലാത്തിനും കൂടെയുണ്ട്. മൂത്ത മകന്‍ ആദര്‍ശ് ഇപ്പോള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജീവനക്കാരനാണ്. അച്ഛന്‍ മരിച്ചശേഷമാണ് &amp;nbsp; ജോലിക്കു പോവാന്‍ തുടങ്ങിയത്. നന്നായി പഠിച്ചിരുന്ന ആദര്‍ശ് &amp;nbsp;കാലടി സര്‍വകലാശാലയില്‍ പി.ജി വിദ്യാര്‍ഥിയായിരുന്നു. അച്ഛന്‍ ഇല്ലാതായതോടെ കുടുംബം നോക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കുയായിരുന്നു അവന്‍. &amp;nbsp;രണ്ടമത്തെ മകന്‍ അശ്വിന്‍ കാസര്‍കോട് പുതുതായി ആരംഭിച്ച കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.&lt;br /&gt;കള്ളക്കേസില്‍ പെട്ട് ബാലകൃഷ്ണന്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ക്കെല്ലാം സാക്ഷികളാണ് ഈ അമ്മയും മക്കളും. സാക്ഷികള്‍ മാത്രമല്ല, ഇരകളും. പ്രായമായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുടുംബനാഥന്‍ അസ്റ്റിലായ ശേഷം കയ്പുറ്റ അനേകം അനുഭവങ്ങളുടെ സമാഹാരമായിരുനനു ഇവരുടെ ജീവിതം. അഗ്നി പരീക്ഷകള്‍ക്കൊടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞ് ബാലകൃഷ്ണന്‍ തിരിച്ചു വന്നപ്പോഴാണ് കൂര്‍ത്ത നോട്ടങ്ങളില്‍നിന്ന് ഇവര്‍ കരകയറിയത്. എങ്കിലും 14 വര്‍ഷമായി വിടാതെ പിന്‍തുടരുന്ന പോരാട്ടത്തിന്റെ സന്ദിഗ്ദതകള്‍ ഇപ്പോഴും ഈ കുടുംബത്തെ വിട്ടു പോയിട്ടില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;സമൂഹത്തിന്റെ നഖമൂര്‍ച്ച&amp;nbsp;&lt;/span&gt;&lt;br /&gt;നിരപരാധിയെന്ന് തെളിഞ്ഞതോടെ കിട്ടുന്നതെല്ലാം കൊണ്ട് നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു ബാലകൃഷ്ണന്‍. അവിചാരിതമായെത്തിയ ഭൂകമ്പത്തില്‍ പകച്ചു പോയ അയാള്‍ ജയിലില്‍നിന്നിറങ്ങിയ ആദ്യ നാളുകളില്‍ പലപ്പോഴും ജോലിക്കു പോയിരുന്നില്ല. മൂന്നു വര്‍ഷത്തോളം ഏകാന്തവാസം പോലെന്തോ കൂടെയുണ്ടായിരുന്നു.&lt;br /&gt;എങ്കിലും കുടുംബത്തെ ഓര്‍ത്ത് ഭര്‍ത്താവ് സങ്കടമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വസന്ത ഓര്‍ക്കുന്നു. 'എല്ലാം സ്വയം സഹിക്കുന്നതായിരുന്നു ശീലം. കേസോ കോടതി കാര്യങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും പുറത്തറിയിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു, അദ്ദേഹം. നിരപരാധിയാണെന്ന് ആദ്യം മുതല്‍ എനിക്കുറപ്പുണ്ടായിരുന്നു. അതിനാല്‍, എന്നും ഞാന്‍ കൂടെ നിന്നു. മക്കളും ബന്ധുക്കളും പരിചയക്കാരുമൊക്കെ &amp;nbsp;എന്നും പിന്തുണച്ചിരുന്നു'^ വസന്ത പറയുന്നു.&lt;br /&gt;പൊലീസ് വന്ന് ഭര്‍ത്താവിനെ കൊണ്ടു പോയ നാള്‍ അവരുടെ ഓര്‍മ്മയില്‍ ഇന്നും കരുവാളിച്ചു നില്‍ക്കുന്നു. വിവരമറിഞ്ഞ ഉടന്‍ വീട്ടില്‍ ചെന്ന് സഹോദരങ്ങളെ കണ്ടു. &amp;nbsp;അവര്‍ ഉടന്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പിന്നീടാണ് പത്രവാര്‍ത്തകള്‍ വരുന്നത്. ഇതോടെ പരിചയക്കാര്‍ പോലും അകന്നു. വഴിപോക്കരില്‍ പലരും വീടു ചൂണ്ടിക്കാട്ടി. പുറത്തിറങ്ങാന്‍ പോലും തോന്നിയില്ല, പലപ്പോഴും. എന്നാല്‍, &amp;nbsp;നന്നായി അറിയുന്ന സമീപവാസികളൊക്കെ പൂര്‍ണ പിന്തുണ തന്നു. നിരപരാധിത്വം തെളിയും എന്നു തന്നെ അവര്‍ സമാധാനിപ്പിച്ചു. അങ്ങനെതന്നെ സംഭവിച്ചു. അതോടെ, പ്രശ്നങ്ങള്‍ മെല്ലെ ഇല്ലാതാവാന്‍ തുടങ്ങി.&lt;br /&gt;വാടക വീട്ടിലായിരുന്നു താമസം. അവിടെ നില്‍ക്കുന്നത് ഉടമകള്‍ക്ക് &amp;nbsp;ബുദ്ധി മുട്ടുണ്ടാക്കുമെന്ന് തോന്നി. അതിനാല്‍, വൈകാതെ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. പരാതിക്കാരിയായ വൃദ്ധയുടെ വീടിനു തൊട്ടടുത്ത് അവര്‍ വിറ്റ ഭൂമിയായിരുന്നു ഇത്. ആദ്യമൊക്കെ സമീപവാസികളൊക്കെ &amp;nbsp;അനിഷ്ടം കാട്ടി. അത് സ്വാഭാവികം. അവര്‍ക്ക് പരിചയമില്ല. കേള്‍ക്കുന്നത് ചീത്തക്കാര്യവും.&lt;br /&gt;വീടു പണിക്കുള്ള സാധനങ്ങളൊക്കെ മുന്നിലെ ചെറിയ വഴിയിലൂടെയാണ് &amp;nbsp; എത്തിച്ചത്. &amp;nbsp;സമീപവാസികളുടെ വീടുകള്‍ കയറി വരുന്നതായിരുന്നു എളുപ്പം. എന്നാല്‍, ആരും സമ്മതം തന്നില്ല. അതിനാല്‍, സാധനങ്ങള്‍ എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍, നിരപരാധിത്വം തെളിഞ്ഞതോടെ അവിശ്വാസം പതിയെ നീങ്ങി. പരാതിക്കാരിക്കു തന്നെ ഇക്കാര്യം ബോധ്യമായതോടെ പ്രശ്നങ്ങള്‍ തീര്‍ന്നു. ഇപ്പോള്‍,എല്ലാവരുമായും നല്ല ബന്ധമാണ്. &lt;br /&gt;സമാനമായ അനുഭവങ്ങളാണ് അന്ന് കുട്ടികളായിരുന്ന ആദര്‍ശും അശ്വിനും അനുഭവിച്ചത്. സഹപാഠികളുടെ പരിഹാസം മൂലം പലപ്പോഴും പഠനം നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായതായി അമ്മ പറയുന്നു. മൂത്ത മകന്‍ ആദര്‍ശ് ഒരു വര്‍ഷത്തോളം പതിവായി സ്കൂളില്‍ തലകറങ്ങി വീണു. ഇത് സ്ഥിരമായപ്പോള്‍ തൃശൂരിലെ ഡോക്ടറെ കണ്ടു. മാനസിക സംഘര്‍ഷങ്ങളാണ് കാരണമെന്നും മറ്റ് രോഗങ്ങളൊന്നുമില്ലെന്നുമായിരുന്നു അഭിപ്രായം. ജീവിതം പഴയ ട്രാക്കില്‍ എത്തിയപ്പോള്‍ അസുഖം താനേ മാറി.&lt;br /&gt;ചെറിയ കുട്ടിയായതിനാല്‍ തനിക്കു അത്ര വലിയ പ്രശ്നങ്ങള്‍ അന്നുണ്ടായില്ലെന്ന് രണ്ടാമത്തൈ മകന്‍ അശ്വിന്‍ പറഞ്ഞു. 'എങ്കിലും ഓര്‍മ്മയുണ്ട് ആ നാളുകള്‍. മാനസികമായും ശാരീരികമായുംഅച്ഛനാകെ തളര്‍ന്നിരുന്നു. ചേട്ടനാണ് ആ നാളുകളുടെ ദുരിതം ശരിക്കും അറിഞ്ഞത്. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുകയായിരുന്നു '^ അശ്വിന്‍ പറയുന്നു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവര്‍ ഇപ്പോഴിങ്ങനെ&lt;/span&gt;&lt;br /&gt;നീതി ലഭിക്കാത്തത് ബാലകൃഷ്ണനു മാത്രമല്ല. കേസിലെ പരാതിക്കാരിക്കും സമാന അവസ്ഥയുണ്ടായി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടെ &amp;nbsp;അവരെ അതിക്രൂരമായ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ പ്രതിയെ ഇനിയും കണ്ടെത്തിയിട്ടില്ല. തെളിവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളിയതിനാല്‍ ആ കേസു തന്നെ നിലവിലില്ല. 80ാം വയസ്സില്‍ തിരിച്ചറിയല്‍ പരേഡിനെത്തിയ അവര്‍ക്ക് പ്രതിയെ തിരിച്ചറിയാനായില്ല. കുറ്റം ഇപ്പോള്‍ അവരുടേതു മാത്രമെന്ന് സാരം!&lt;br /&gt;യഥാര്‍ഥ പ്രതിയെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഷാജുവിനെ &amp;nbsp;ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. നിരപരാധിയെന്ന് കോടതി വ്യക്തമാക്കിയെങ്കിലും അയാള്‍ പിന്നീട് കേസിനൊന്നും പോയില്ല.&lt;br /&gt;കേസിനാസ്പദമായ സംഭവം നടന്ന &amp;nbsp;വീട്ടില്‍ ഇപ്പോള്‍ വാടകക്കാരാണ് താമസം. പരാതിക്കാരിയായ വൃദ്ധ ഇപ്പോള്‍ തൃശൂരില്‍ ഏതോ അഗതി മന്ദിരത്തിലാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. എവിടെയാണെന്ന് അവര്‍ക്കും അറിയില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കിപ്പോള്‍ 87 വയസ്സുണ്ടാവും. ഒന്നിനും വയ്യാത്ത പ്രായം. ഇന്ത്യന്‍ നിയമ വ്യവസ്ഥ കാണിച്ച അനീതിയുടെ ഇരയായി എവിടെയങ്കിലും കഴിയുന്നുണ്ടാവും അവര്‍.&lt;br /&gt;ബാലകൃഷ്ണനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്ന് കോടതികള്‍ കണ്ടെത്തിയ അന്നത്തെ സി.ഐ എന്‍. ഗില്‍ബര്‍ട്ട് മണി ഇപ്പോള്‍ തിരുവനന്തപുരത്ത് കഴിയുകയാണെന്ന് അന്വേഷണത്തില്‍ അറിഞ്ഞു. മാള കേസില്‍ സസ്പെന്‍ഷനിലായ ഗില്‍ബര്‍ട്ട് പിന്നീട് തിരുവനന്തപുരത്ത് വിജിലന്‍സിലായിരുന്നു. എന്നാല്‍, മറ്റ് ചില കേസുകളുടെ പേരില്‍ വീണ്ടും സസ്പെന്‍ഷനിലായി. സസ്പെന്‍ഷനിലിരിക്കെയാണ് ഇയാള്‍ &amp;nbsp;സര്‍വീസില്‍ നിന്ന് പിരിഞ്ഞതെന്നാണ് അറിയുന്നത്.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-MfgX250s16s/Thr-4aFMJAI/AAAAAAAAAQg/ntT1s64bCWU/s1600/mala3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="109" src="http://3.bp.blogspot.com/-MfgX250s16s/Thr-4aFMJAI/AAAAAAAAAQg/ntT1s64bCWU/s320/mala3.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;മുങ്ങാതെ ചില ജീവിതങ്ങള്‍&lt;/span&gt;&lt;br /&gt;വെള്ളക്കെട്ടിന്റെ കരയിലാണ് ബാലകൃഷ്ണന്റെ ദുര്‍ബലമായ വീട്. എടുത്ത വെച്ച പോലെ ഒരു മേല്‍കൂര. വരാന്തയില്ല. നേരെ ചെന്നു കയറുന്നത് ഒരു തളത്തില്‍. അവിടെ പലയിടങ്ങളില്‍ അടുക്കി വെച്ച &amp;nbsp;വീട്ടു സാധനങ്ങള്‍. &lt;br /&gt;ഇടയില്‍ ,ഏറെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന ചില വസ്തുക്കളുണ്ട്. അതിലൊന്ന് പഴയൊരു റെക്കോഡു ബുക്ക്. &amp;nbsp;കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അതില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. നീതിക്കായി ഒരു മനുഷ്യന്‍ 14 വര്‍ഷം നടത്തിയ പോരാട്ടത്തിന്റെ ചരിത്ര രേഖകളാണത്.&lt;br /&gt;ഇതിനൊപ്പം കുറേ ഡയറികള്‍. അതില്‍ കഴിഞ്ഞ കാലങ്ങളിലെ ബാലകൃഷണന്റെ ജീവിതം. കൃത്യമായി ഡയറി എഴുതിയിരുന്നു, ആ മനുഷ്യന്‍. പല നിറങ്ങളിലുള്ള മഷി കൊണ്ട് എഴുതിയ ആ കുറിപ്പുകളില്‍ എന്നാല്‍, ആ മനുഷ്യന്‍ കടന്നുപോന്ന തീച്ചൂട് കാണാനില്ല. കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍. ഉഴിച്ചില്‍ നടത്തിയ രോഗികളുടെ വിവരങ്ങള്‍. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍. അത്ര മാത്രം.&lt;br /&gt;ചെറിയൊരു മഴ മതി, ഈ വീട് മുങ്ങാന്‍. മഴ വരല്ലേ എന്ന പ്രാര്‍ഥനയിലായിരുന്നു അച്ഛന്റെ സംസ്കാര ദിവസം എല്ലാവരുമെന്ന് മകന്‍ അശ്വിന്‍ ഓര്‍ക്കുന്നു. അന്ന് മഴ പെയ്തില്ല. എന്നാല്‍, സഞ്ചയനത്തിന് വീട് വെള്ളത്തിലായി.&lt;br /&gt;വീട് ഇത്തിരി കൂടി നല്ല സ്ഥലത്താവണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു ബാലകൃഷ്ണന്. കേസില്‍ പെട്ട ചുരുക്കം ചില വര്‍ഷങ്ങള്‍ ഒഴിച്ചാല്‍, നന്നായി ജോലി ചെയ്തിരുന്നു അയാള്‍. പക്ഷേ, &amp;nbsp;നീതിക്കു &amp;nbsp;ജീവിതം സമര്‍പ്പിച്ചതിനാല്‍ അതിനായിരുന്നു ശ്രദ്ധ. &amp;nbsp;വീടും ജീവിതവുമൊക്കെ രണ്ടാമതേ വന്നുള്ളൂ. നീതി കിട്ടുമെന്ന് അച്ഛന് ഉറപ്പായിരുന്നുവെന്ന് അശ്വിന്‍ പറയുന്നു. 'അനുകൂല വിധി വരുമെന്നും ജീവിതം പഴയ വഴിയിലാവുമെന്നുമായിരുന്നു അച്ഛന്റെ സ്വപ്നം. &amp;nbsp;എല്ലാവര്‍ക്കും അറിയാമായിരുന്നു അച്ഛന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന്. എന്നിട്ടും ജീവിച്ചിരിക്കുന്ന കാലത്ത് നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി ലഭിക്കണേ എന്നാണ് പ്രാര്‍ഥന-അശ്വിന്റെ വാക്കുകള്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;(കഴിഞ്ഞ വര്‍ഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്റ്റോറി)&lt;br /&gt;ഫോട്ടേകള്‍: പി.ബി ബിജു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-2603113067670445831?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/2603113067670445831/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=2603113067670445831' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/2603113067670445831'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/2603113067670445831'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/07/blog-post_11.html' title='എ.കെ ആന്റണിയറിയുമോ  നീതികിട്ടാതെ മരിച്ച ഈ ബാലകൃഷ്ണനെ'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-CEXTaeiUqPw/Thr91drQ3AI/AAAAAAAAAQU/2aW4_o1Sdk0/s72-c/mala2.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-700244717301522836</id><published>2011-07-05T13:44:00.000-07:00</published><updated>2011-07-05T14:02:12.145-07:00</updated><category scheme='http://www.blogger.com/atom/ns#' term='obituary'/><category scheme='http://www.blogger.com/atom/ns#' term='ammuvedathi'/><title type='text'>ഇനിയില്ല അമ്മുവേടത്തി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;നീണ്ട നാളുകളുടെ രോഗദുരിതങ്ങള്‍ക്കു ശേഷം മുതിര്‍ന്ന നാടക നടിയും സാമൂഹിക പ്രവര്‍ത്തകയുമായ &amp;nbsp;അംബുജം എന്ന അമ്മുവേടത്തി (66) അരങ്ങൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-TzWbprn75Ho/ThN28frgV2I/AAAAAAAAAOU/2nIhRj5s9ds/s1600/ammu2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="212" src="http://1.bp.blogspot.com/-TzWbprn75Ho/ThN28frgV2I/AAAAAAAAAOU/2nIhRj5s9ds/s320/ammu2.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നാടക-സിനിമാ നടനും എഴുത്തുകാരനുമായിരുന്ന അന്തരിച്ച സുരാസുവിന്റെ ഭാര്യയാണ്. ദീര്‍ഘകാലമായി പക്ഷാഘാതം വന്ന് &amp;nbsp;ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ന് മുക്കം മണാശേരി ഗവ. യു.പി സ്കൂളിന് സമീപത്തെ വടക്കെപറമ്പില്‍ വീട്ടിലായിരുന്നു അന്ത്യം. അവസാന കാലങ്ങളില്‍ വലതുവശം തളര്‍ന്ന് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയ അമ്മുവേടത്തി കുറേ നാളായി സംസാരശേഷി പോലും നഷ്ടമായി രോഗശയ്യയിലായിരുന്നു. &lt;br /&gt;1963ല്‍ സി.എല്‍. ജോസിന്റെ 'ഇതാണ് മകനേ സമ്പാദ്യം' എന്ന നാടകം മുതല്‍ &amp;nbsp;2007ല്‍ കോഴിക്കോട് സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും അരങ്ങേറിയ &amp;nbsp;ഇടശേരിയുടെ 'കൂട്ടുകൃഷി'യില്‍ വരെ അഭിനയിച്ചു. കോഴിക്കോട്ടെ സംഗമം, കലിംഗ, ചിരന്തന, നിലമ്പൂര്‍ ബാലന്റെ കളിത്തറ &amp;nbsp;എന്നീ നാടകസംഘങ്ങളിലെ അഭിനേത്രിയായിരുന്നു. 'നെയ്ത്തുകാരന്‍' എന്ന സിനിമയുള്‍പ്പെടെ നിരവധി സിനിമകളിലും &amp;nbsp; ബഷീര്‍ കൃതികളെ ആസ്പദമാക്കി നിര്‍മിച്ച സീരിയലിലും അഭിനയിച്ചിട്ടുണ്ട്. 1975ല്‍ സംഗീത നാടക അക്കാദമിയുടെ മികച്ച നാടക നടിക്കുള്ള പുരസ്കാരവും രണ്ടുവര്‍ഷം മുമ്പ് നെല്ലിക്കോട് കോമളം പുരസ്കാരവും ലഭിച്ചു.&lt;br /&gt;ചലച്ചിത്ര,നാടക നടന്‍, സംവിധായകന്‍, നാടകകൃത്ത്, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സുരാസു പില്‍ക്കാലത്ത് ജോണ്‍ ഏബ്രഹാമിനെപ്പോലെ മിത്തായി മാറിയ കലാകാരനാണ്. സമൂഹത്തിന്റെ നിയമങ്ങളോടും സദാചാരത്തോടും നിരന്തരം കലഹിച്ച സുരാസുവിന്റെ അരാജക ജീവിതം പില്‍ക്കാലത്ത് മദ്യവും ഭ്രാന്തും തിന്നു തീര്‍ത്തു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയ സുരാസുവിന്റെ അവസാന കാലം ദുരന്തപൂര്‍ണവും യാതനാഭരിതവുമായിരുന്നു.&lt;br /&gt;എഴുപതുകളിലും എണ്‍പതുകളിലും തെരുവുകളില്‍നിന്ന് തെരുവുകളിലേക്ക് &amp;nbsp;അലഞ്ഞു നടക്കുകയായിരുന്നു സുരാസു. അന്ന് യുവതിയായിരുന്ന അമ്മുവേടത്തിയും ഒപ്പമുണ്ടായിരുന്നു. എഴുപതുകളുടെ തിളച്ച ചോര അപ്പാടെ പങ്കിട്ട് തെരുവുകളില്‍ അലഞ്ഞ അതുപോലൊരു സ്ത്രീയെ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവില്ല. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-KlajfSfj3YA/ThN3JyauNzI/AAAAAAAAAOY/XytySwP0yN4/s1600/ammu1%255B1%255D.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-KlajfSfj3YA/ThN3JyauNzI/AAAAAAAAAOY/XytySwP0yN4/s320/ammu1%255B1%255D.JPG" width="212" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ അംബുജം നാടക നടിയെന്ന നിലയില്‍ മലബാറില്‍ നേരത്തെ പ്രശസ്തയായിരുന്നു. കെ.ടി മുഹമ്മദ്, പി.എം താജ് എന്നിവരുടെ നാടകങ്ങളിലും നിരവധി അമേച്വര്‍ നാടകങ്ങളിലും വേഷമിട്ടു. ആദ്യഭാര്യ പത്മയില്‍നിന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്തി കേരളത്തിലെത്തിയ സുരാസു അംബുജത്തെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും യാദൃശ്ചികമായാണ്. പിന്നീട്, നീണ്ട 16 വര്‍ഷം &amp;nbsp;അവര്‍ സുരാസുവിനൊപ്പം ജീവിച്ചു. തെരുവുകളില്‍നിന്നും തെരുവുകളിലേക്കുള്ള അലച്ചിലിലും ദുരിതങ്ങളിലും പട്ടിണിയിലും കലാപ്രവര്‍ത്തനങ്ങളിലും അവര്‍ സര്‍വതും ത്യജിച്ച് കൂടെ നിന്നു. സുരാസുവിന്റെ മരണത്തിന് ശേഷം വിഷാദരോഗത്തിന്റെ പിടിയില്‍പെട്ടു. രണ്ട് വര്‍ഷത്തിനുശേഷം കോഴിക്കോട്ടെ സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ സ്വന്തം ഇടം തിരിച്ചെടുത്തു. അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷി പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയായി. ഐസ്ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ള പ്രധാന സംഭവങ്ങളിലെല്ലാം മുന്‍പന്തിയില്‍നിന്നു.&lt;br /&gt;അമ്മുവേടത്തിയുടെ ജീവിതം പകര്‍ത്തി &amp;nbsp; 'മാധ്യമം' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'കാറ്റ് നെയ്ത പായ്മരം'എന്ന ജീവചരിത്ര പരമ്പര എഴുതിയത് ഞാനായിരുന്നു. നിരവധി മാസങ്ങള്‍ സംസാരിച്ച്, പച്ച വറ്റാത്ത അമ്മുവേടത്തിയുടെ ഓര്‍മ്മകള്‍ ഖനനം ചെയ്താണ് വലിയൊരു പുസ്തകമാവാന്‍ ശേഷിയുണ്ടായിരുന്ന ആ പരമ്പര എഴുതി തീര്‍ത്തത്. &amp;nbsp;പൊടുന്നനെ വന്ന പക്ഷാഘാതമാണ് ഓര്‍മ്മയുടെ ഇഴ മുറിച്ചത്. ഓര്‍മ്മ കൊണ്ട് ഭൂതകാലം എഴുതിയ ആ ശ്രമത്തിന് അതോടെ വിരാമം വീണു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കാനിരുന്ന ആ ജീവചരിത്രത്തിന്റെ അവസാന നേരങ്ങളിലൊന്നിലാണ് അമ്മുവേടത്തി രോഗപീഡകളില്‍ കുടുങ്ങിപ്പോയത്.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-XtgHncoJxq8/ThN3QPnSdkI/AAAAAAAAAOc/ZPFdbAC2aEg/s1600/aaa.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-XtgHncoJxq8/ThN3QPnSdkI/AAAAAAAAAOc/ZPFdbAC2aEg/s320/aaa.jpg" width="212" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;നടി, ഭാര്യ, ആക്റ്റിവിസ്റ്റ് എന്നിങ്ങനെ പല തലങ്ങളാല്‍ ഭാഗിക്കപ്പെട്ട തന്റെ ജീവിതം തുറന്നു പറയുകയാണ് ഈ ആത്മകഥനത്തിലൂടെ അമ്മുവേടത്തി. ആത്മകഥയോ ജീവചരിത്രമോ ഇല്ലാത്ത സുരാസുവിന്റെ അരാജക ജീവിതത്തിന്റെ പകര്‍ത്തിയെഴുത്താണിത്. രാഷ്ട്രീയവും കലാപവും കത്തിനിന്ന എഴുപതുകളുടെ, എണ്‍പതുകളുടെ &amp;nbsp;മറ്റൊരു ആഖ്യാനം. &amp;nbsp;തെരുവുകളിലും സമരപഥത്തിലുമായി നീണ്ട വര്‍ഷങ്ങള്‍ അലഞ്ഞു തിരിയേണ്ടി വന്ന അമ്മുവേടത്തിയുടെ ജീവിതം കേരളീയ സാഹചര്യത്തില്‍ സമാനതകള്‍ ഇല്ലാത്തതാണ്. സുരാസുവിന്റെ ഭാര്യ എന്നതിനപ്പുറം പറയാന്‍ ഏറെയുണ്ട് അവര്‍ക്ക്. ദുരന്തങ്ങളോരോന്നും അസാധാരണ ഇച്ഛാ ശക്തിയോടെ തരണം ചെയ്ത് ജീവിതത്തിന്റെ ഒഴുക്കില്‍ തിരിച്ചെത്തിയ വേറിട്ട അനുഭവങ്ങള്‍. അമ്മുവേടത്തി എന്ന് പരക്കെ അറിയപ്പെടുന്ന അവരുടെ ജീവിതത്തിന്റെയും ഒരു കാലത്തിന്റെയും ഡോക്യമെന്റേഷനാണ് ഈ ആത്മകഥനം.&lt;br /&gt;മക്കളില്ലാത്ത അവര്‍ക്ക് മകനെപ്പോലെയായിരുന്നു ഞാന്‍. മകനെന്നായിരുന്നു പലര്‍ക്കും &amp;nbsp;പരിചയപ്പെടുത്താറ്. പിന്നീട്, രോഗിയായ അവരെ കാണാന്‍ ചെന്നപ്പോള്‍ ആകെ തകര്‍ന്നു പോയി. &amp;nbsp;ഒന്നും പറയാതെ മുഖത്തേക്കു നോക്കി നിന്ന അമ്മുവേടത്തി &amp;nbsp;എന്നെ തിരിച്ചറിഞ്ഞില്ല. അതേ അനുഭവം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ പിന്നെ കാണാനാവുമായിരുന്നില്ല. അനങ്ങാത്ത അമ്മുവേടത്തിയെ നമുക്ക് അധികം കാണാനാവില്ല. അമ്മുവേടത്തിക്ക് ഇനി പഴയ ജീവിതം സാധ്യമാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് അന്വേഷിയുടെ അജിയേച്ചി പറഞ്ഞതോടെ കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പായിരുന്നു.&lt;br /&gt;&amp;nbsp;സുരാസുവിനൊപ്പവും പിന്നീടും പല മരണങ്ങള്‍ മരിച്ച അമ്മുവേടത്തിയുടെ അവസാന മരണമാണിത്. ഇനി അമ്മുവേടത്തിയില്ല. &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-700244717301522836?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/700244717301522836/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=700244717301522836' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/700244717301522836'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/700244717301522836'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/07/blog-post.html' title='ഇനിയില്ല അമ്മുവേടത്തി'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-TzWbprn75Ho/ThN28frgV2I/AAAAAAAAAOU/2nIhRj5s9ds/s72-c/ammu2.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-909790024139714277</id><published>2011-06-14T05:15:00.000-07:00</published><updated>2011-06-15T06:18:39.174-07:00</updated><category scheme='http://www.blogger.com/atom/ns#' term='interview'/><title type='text'>സൌമ്യയുടെ അമ്മ സംസാരിക്കുന്നു</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: #4c1130; color: white; font-size: x-large;"&gt;മരിച്ചിട്ടും അവരെന്തിനാണ്&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="background-color: #4c1130; color: white; font-size: x-large;"&gt;എന്റെ കുഞ്ഞിനെയിങ്ങനെ&amp;nbsp;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="background-color: #4c1130; color: white; font-size: x-large;"&gt;കീറിമുറിക്കുന്നത്?&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="background-color: white;"&gt;(മാധ്യമം ആഴ്ചപ്പതിപ്പില്‍ കഴിഞ്ഞ ആഴ്ച&amp;nbsp;പ്രസിദ്ധീകരിച്ച അഭിമുഖം)&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-y7rJjG0VCUk/TfdT6jPU85I/AAAAAAAAANc/dCmAB0gSu-E/s1600/DSC08521.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="191" src="http://3.bp.blogspot.com/-y7rJjG0VCUk/TfdT6jPU85I/AAAAAAAAANc/dCmAB0gSu-E/s320/DSC08521.JPG" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൌമ്യയുടെ അമ്മ സുമതി സംസാരത്തിനിടെ&amp;nbsp;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;ഷൊര്‍ണൂരില്‍നിന്ന് പല വട്ടം വഴി തെറ്റി വളഞ്ഞുപുളഞ്ഞ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ചപ്പോള്‍ ആ സ്കൂളിനടുത്തെത്തി. ഇനി, &amp;nbsp;റോഡില്‍ നിന്ന് ഇടത്തോട്ടേക്കുള്ള ചെറിയ വഴി. കുത്തനെ ഇറങ്ങിയപ്പോള്‍ &amp;nbsp;ഒരു വീടിനു മുന്നില്‍ ഒരു വൃദ്ധന്‍. സൌമ്യയുടെ വീടേതാണെന്ന് അന്വേഷിച്ചപ്പോള്‍ &amp;nbsp;തിരിച്ചും വന്നു, ചോദ്യം. 'ആരാ , എവിടെന്നാ'.&lt;br /&gt;പത്രത്തില്‍ നിന്നെന്ന് പറഞ്ഞപ്പോള്‍ സ്വകാര്യം പോലെ ഒച്ച താഴ്ത്തി അയാള്‍ പറഞ്ഞു, ചോദിക്കുന്നത് കൊണ്ടൊന്നും വിചാരിക്കരുത്, എന്തെങ്കിലും പ്രശ്നമുണ്ടോ. ഇപ്പോള്‍ പത്രക്കാരൊന്നും അങ്ങിനെ വരാറില്ല. &amp;nbsp;വല്ല പ്രശ്നവുമുണ്ടെങ്കില്‍ ആ അമ്മയോടു പറയല്ലേ. അവര് വല്ലാത്ത സങ്കടത്തിലാ.&lt;br /&gt;തിരിച്ചൊന്നും പറയാതെ നിന്നപ്പോള്‍ ആ മനുഷ്യന്‍ ഒരു വീടു ചൂണ്ടിക്കാട്ടിത്തന്നു. റോഡരികിലെ ഒരു കുഞ്ഞു വീട്.&lt;br /&gt;ആ വാക്കുകള്‍ കൃത്യമായ വഴികാട്ടിയായിരുന്നു. ആ വീടിനുള്ളിലെ അവസ്ഥയെന്തെന്നും &amp;nbsp;അവിടെയെത്തിയാല്‍ എങ്ങിനെ പെരുമാറണമെന്നും പേരറിയാത്ത ആ മനുഷ്യന്‍ പഠിപ്പിച്ചു. ആ വാക്കുകള്‍ക്കൊപ്പം &amp;nbsp;വീട്ടിലേക്കുള്ള പടി കയറുമ്പോള്‍ അറിയാതൊരു മൌനം വന്നു മൂടി.&lt;br /&gt;ആരെയും കാണാനുണ്ടായിരുന്നില്ല വീട്ടില്‍. ബെല്ലടിച്ചു. &amp;nbsp;ഇത്തിരി കഴിഞ്ഞപ്പോള്‍ &amp;nbsp;വിളറിയ മുഖവുമായി ഒരു സ്ത്രീ മുന്നിലെത്തി. ആരെന്നു ചോദിച്ചറിഞ്ഞശേഷം അവര്‍ &amp;nbsp;ഗ്രില്‍ തുറന്നു.&lt;br /&gt;'പത്രത്തില്‍ എഴുതാനാണോ'^അതായിരുന്നു ആദ്യ ചോദ്യം.&lt;br /&gt;അതെയെന്നു പറഞ്ഞപ്പോള്‍ അവര്‍ ഒരു മൊബൈല്‍ ഫോണെടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്ത് സംസാരിച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ അതു കൈയില്‍ തന്നു.&lt;br /&gt;'സന്തോഷാണ്. എന്റെ മോന്‍. അവനോട് സംസാരിച്ച ശേഷം നമുക്ക് സംസാരിക്കാം'^അവര്‍ പറഞ്ഞു.&lt;br /&gt;ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ സംശയം കത്തുന്ന ഒരു സ്വരം. ആരെന്നും എന്തെന്നും പറഞ്ഞിട്ടും സന്ദേഹം. 'ഇനിയിപ്പോള്‍ എന്തു പറയാനാണ്. കേസ് നടക്കുകയല്ലേ'.&lt;br /&gt;സൌമ്യയുടെ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വ്യാപകമായ സാഹചര്യത്തിലാണ് വന്നതെന്നും &amp;nbsp;വീട്ടുകാര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നുണ്ടെന്നും ഏറെ സമയമെടുത്ത് ബോധ്യപ്പെടുത്തിയപ്പോള്‍ സന്തോഷ് സമ്മതിച്ചു. വീടു പണി നടക്കുന്നതിനാല്‍ തനിക്കിപ്പോള്‍ വരാനാവില്ലെന്നും അമ്മയോടു സംസാരിക്കാമെന്നും &amp;nbsp;അയാള്‍ പറഞ്ഞു. ഫോണ്‍ വീണ്ടും അമ്മക്കു തന്നെ കൊടുത്തു. മകനോട് അകലെ മാറി നിന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം ഫോണ്‍ കട്ട് ചെയ്ത് അമ്മ അടുത്തേക്കു വന്നു.&lt;br /&gt;' ആകെ പേടിയാണ് മോനെ. അവനും എനിക്കുമെല്ലാം. എന്താ, എങ്ങിനെയാ സംഭവിക്കുക എന്നൊരു പിടിയുമില്ല. എല്ലാരെയും പേടിയാ എനിക്കിപ്പോള്‍...'&lt;br /&gt;ആ അമ്മയോടു എന്ത് മറുപടി പറയണമെന്ന് ഉള്ളാലെ തപ്പുമ്പോള്‍ അവര്‍ തുടര്‍ന്നു.&lt;br /&gt;' സാരമില്ല മോനെ. ചോദിച്ചോളൂ, അറിയാവുന്നത് ഞാന്‍ പറയാം.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="background-color: white; color: #351c75; font-size: large;"&gt;&lt;b&gt;കണ്ണീര്‍ &amp;nbsp;കൊണ്ടൊരമ്മ&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-gPrAtNJPYKw/TfdUOCjrXGI/AAAAAAAAANg/SnwwKqqFBqI/s1600/DSC08499.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" src="http://1.bp.blogspot.com/-gPrAtNJPYKw/TfdUOCjrXGI/AAAAAAAAANg/SnwwKqqFBqI/s1600/DSC08499.JPG" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;മകളുടെ ഓര്‍മ്മയില്‍ വിതുമ്പുന്ന സുമതി&amp;nbsp;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;ഈ അമ്മയെ നമുക്കറിയാം. മാസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം നമ്പര്‍ &amp;nbsp;വാര്‍ഡിലെ ഐ.സിയുവിനു മുന്നില്‍ &amp;nbsp;ഒരുപാടു &amp;nbsp;കാമറകള്‍ക്കു മുമ്പാകെ അനേക വര്‍ഷങ്ങളുടെ കരച്ചില്‍ ഒന്നിച്ചു കരഞ്ഞ ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ മുല്ലക്കല്‍ വീട്ടില്‍ സുമതി. &amp;nbsp;അപ്പോള്‍, സമയം ഉച്ച കഴിഞ്ഞ് രണ്ടര ആയിരുന്നു. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി നാല് ദിവസങ്ങള്‍ &amp;nbsp;ആശുപത്രിമുറിയില്‍ വേദന തിന്നൊരു പെണ്‍കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച അതേ സമയം. നാടിന്റെ പ്രാര്‍ഥനകള്‍ മുഴുവന്‍ വിഫലമാക്കി സൌമ്യയെന്ന 23കാരി വെള്ളവസ്ത്രത്തിനകത്ത് നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു അന്നേരം. അറിയാത്ത ഒരു പാടു മനുഷ്യരുണ്ടായിരുന്നു, ആശ്വസിപ്പിക്കാനാവാതെ ആ അമ്മക്കും വലിയൊരു കരച്ചിലിലേക്ക് &amp;nbsp;തകര്‍ന്നു വീഴുന്ന മകനുമരികെ.&lt;br /&gt;&amp;nbsp;പിന്നെ ഏറെ നാള്‍ &amp;nbsp;കേരളമൊന്നാകെ ചര്‍ച്ച ചെയ്തത് ആ അമ്മയുടെയും മകളുടെയും വിധിയായിരുന്നു. സംസ്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ധൈര്യമായൊന്ന് യാത്രചെയ്യാന്‍ പോലുമാവാത്ത ദുര്‍വിധിയാണെന്ന് നാടാകെ പതം പറഞ്ഞു. രോഷം അണപൊട്ടിയൊഴുകിയ ആള്‍ക്കൂട്ടം റെയില്‍വേ സ്റ്റേഷനുകള്‍ തച്ചു തകര്‍ക്കാന്‍ &amp;nbsp;ശ്രമിച്ചു. &amp;nbsp;നഷ്ടപരിഹാരവും വാഗ്ദാനങ്ങളുമായി സര്‍ക്കാറും റെയില്‍വേയും മുന്നോട്ടുവന്നു. മാധ്യമ ചര്‍ച്ചകള്‍ ഉയര്‍ത്തിയ ആശങ്കകളിലേക്ക് ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനങ്ങള്‍ പ്രവഹിച്ചു. വാഗ്ദാനപ്പെരുമഴയുടെ നേരത്തും ട്രെയിനുകളില്‍ അവസ്ഥ പഴയ പടിയെന്ന് ചാനലുകള്‍ തെളിവുകള്‍ സഹിതം സമര്‍ഥിച്ചു.&lt;br /&gt;അതിനിടെ പ്രതി കുടുങ്ങിയിരുന്നു. ട്രെയിനുകളില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ജീവിക്കുന്ന തമിഴ്നാട് സ്വദേശി &amp;nbsp;ചാര്‍ലി എന്ന ഗോവിന്ദച്ചാമി. യാത്രക്കാര്‍ നല്‍കിയ സൂചനകളും ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്ഓഫീസര്‍ ഷാജു വരച്ച രേഖാചിത്രവുമാണ് സഹായകമായതെന്ന് പൊലീസ് വ്യക്തമാക്കി. വെറുമൊരു സാധാരണ ക്രിമിനലായ ചാമി രക്ഷപ്പെടില്ലെന്ന് മാധ്യമങ്ങള്‍ നിഗമനത്തിലെത്തി.&lt;br /&gt;ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്നിലേക്ക് പുതിയ കഥകള്‍ വന്നു. പുതിയ വാര്‍ത്തകള്‍. സംഭവങ്ങള്‍. &amp;nbsp;അതുണ്ടാക്കിയ മറവിയിലേക്ക് &amp;nbsp;പതിയെ മറഞ്ഞു, ആ അമ്മയുടെയും &amp;nbsp;മകന്റെയും ജീവിതം. എല്ലാമായിരുന്ന മകളുടെ, സഹോദരിയുടെ അതിക്രൂരമായ കൊലപാതകം സൃഷ്ഠിച്ച ശൂന്യതയും വിഷാദവും ആ കുഞ്ഞുവീടിനുമേല്‍ മൂടിപ്പിടിച്ചു കിടന്നു. അതിനിടെ, നഷ്ടപരിഹാരത്തുകയില്‍നിന്ന് നേരത്തെ സര്‍ക്കാര്‍ സൌജന്യമെന്ന് പ്രഖ്യാപിച്ച ചികില്‍സാ ചെലവുകളുടെ പേരില്‍ 30,000 രൂപ സര്‍ക്കാര്‍ പിടിച്ചു. തുക കിട്ടാന്‍ മകളുടെ മരണസര്‍ടിഫിക്കറ്റിനായി ആ അമ്മ ഏറെ നടന്നു. മക്കളെയും ആ അമ്മയെയും ഉപേക്ഷിച്ചുപോയ പിതാവിന് തുകയിലുള്ള അവകാശം മുദ്രപത്രത്തില്‍ എഴുതിനല്‍കാതെ നഷ്ടപരിഹാരം നല്‍കില്ലെന്നു ശഠിച്ച ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ആ അമ്മയും മകനും വീണ്ടും ഒച്ചയില്ലാതെ കരഞ്ഞു.&lt;br /&gt;അതിനിടെ, വന്നു ആര്‍ക്കും വേണ്ടാത്തയാളെന്ന് എല്ലാവരും വിധിയെഴുതിയ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി &amp;nbsp;വന്‍ അഭിഭാഷക സംഘം. പൂനെയില്‍നിന്നൊരു ക്രിമിനല്‍ അഭിഭാഷകന്‍ . സഹായിക്കാന്‍ കേരളത്തില്‍നിന്ന് നാല് വക്കീലന്‍മാര്‍. &amp;nbsp;അവര്‍ &amp;nbsp;പ്രതിയുടെ ഭാഷ്യം പ്രചരിപ്പിക്കാന്‍ ഏറെ വിയര്‍ത്തു. ബലാല്‍സംഗം നടന്നിട്ടില്ലെന്നും തലക്കേറ്റ മുറിവിനാലാണ് മരണം നടന്നതെന്നും പറഞ്ഞു നടന്നു. പൊലീസ് ഭാഷ്യം കെട്ടിച്ചമച്ചതായതിനാല്‍ നിരപരാധിയായ പ്രതിയെ വിട്ടയക്കണമെന്ന് അവര്‍ കോടതിയോട് ആവശ്യപ്പെട്ടു. പൊതുസമൂഹവും മിക്കവാറുമെല്ലാ മാധ്യമങ്ങളും നിസ്സംഗരായി കണ്ടു നില്‍ക്കുകയായിരുന്നു &amp;nbsp;ഇതെല്ലാം. ഒറ്റ കോളം വാര്‍ത്തയായും ലോക്കല്‍ പേജ് വിശേഷമായും ചട്ടപ്പടി വിവരം വന്നുവെങ്കിലും ഒരാളും ചോദിച്ചില്ല, ആരാണ് ഗോവിന്ദച്ചാമിയുടെ പിറകിലെന്ന്. ആരാണ് ഈ വക്കീലന്‍മാരെ ചെല്ലുംചെലവും നല്‍കി പറഞ്ഞയച്ചതെന്ന്. &amp;nbsp;ഈ അഭിഭാഷക പടയെ നേരിടാന്‍ പ്രോസിക്യൂഷന്‍ ഭാഗം എത്ര മാത്രം സജ്ജമെന്ന്. പൊലീസ് അന്വേഷണം എത്ര മാത്രം സുശക്തമെന്ന്.&lt;br /&gt;ഈ അവസ്ഥയുണ്ടാക്കിയ ആശങ്കകള്‍ ഇന്റര്‍നെറ്റിലൂടെ പടര്‍ന്നപ്പോള്‍ കാര്യം മാറി. &amp;nbsp;അന്വേഷണാത്മക പത്രപ്രവര്‍ത്തനം അതിന്റെ ഭൂതക്കണ്ണാടികള്‍ വീണ്ടും കൈയിലെടുത്തു. കഥകളൊന്നൊന്നായി പുറത്തുവന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് തന്നെ അയച്ചതെന്ന് പൂനെയില്‍നിന്നെത്തിയ അഭിഭാഷകന്‍ സമ്മതിച്ചു. തെളിവുകള്‍ സുശക്തമെന്ന് പൊലീസ് വ്യക്തമാക്കി. &amp;nbsp;കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ നഷ്ടപരിഹാര തുകയില്‍നിന്ന് അന്യായമായി പിടിച്ചു വെച്ച തുക സര്‍ക്കാര്‍ തിരിച്ചു നല്‍കി. വിചാരണ ഈ മാസം ആറിനു തുടങ്ങുന്നതിനിടെ സൌമ്യ കൊല്ലപ്പെട്ട കേസ് വീണ്ടും ജനജാഗ്രതയുടെ സൂക്ഷ്മ ദര്‍ശിനിയിലായി.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;'എന്റെ ഉരുക്കം കൊണ്ട്&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;അവന്‍ പുഴുവരിച്ചു മരിക്കും'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-d5DJGsHenAE/TfdUWnOb8UI/AAAAAAAAANk/e4_M8QpJUz8/s1600/DSC08504.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" src="http://4.bp.blogspot.com/-d5DJGsHenAE/TfdUWnOb8UI/AAAAAAAAANk/e4_M8QpJUz8/s1600/DSC08504.JPG" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൌമ്യയുടെ അമ്മ സുമതി സംസാരത്തിനിടെ&amp;nbsp;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;ഇതിനിടയിലെ ആശങ്കകളുടെ, അവ്യക്തതകളുടെ നേരങ്ങളിലൊന്നിലാണ് സൌമ്യയുടെ വീട്ടിലെത്തിയത്. ആ വീട് അപ്പോഴും നിശãബ്ദമായിരുന്നു. സൌമ്യയുടെ കേസ് വീണ്ടും ചര്‍ച്ചയായതോ &amp;nbsp;അനേകം മനുഷ്യര്‍ ആശങ്കകളുമായി വിചാരണ കാത്തിരിക്കുന്നതോ ഒന്നും അതിന്റെ തീവ്രതയില്‍ ഈ വീട് അറിഞ്ഞിട്ടില്ല. എങ്കിലും &amp;nbsp;ഗോവിന്ദച്ചാമിക്കു വേണ്ടി ആരൊക്കെയോ ഇറങ്ങിയിട്ടുണ്ടെന്നും അയാളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആ അമ്മ അറിഞ്ഞിരുന്നു.&lt;br /&gt;പുതിയ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ അമ്മ പറഞ്ഞു^'മോനെന്നോട് പറഞ്ഞു, കുറേ വക്കീലന്‍മാര്‍ അയാളെ രക്ഷിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന്. അതു കേട്ടതു മുതല്‍ ഞാനുറങ്ങിയിട്ടില്ല. മനസ്സാകെ തകര്‍ന്നു. സങ്കടവും പേടിയും കൊണ്ട് ഒന്നും ചെയ്യാനാവുന്നില്ല. ആരോടും പറഞ്ഞു മനസ്സിലാക്കാനാവില്ല എന്റെയവസ്ഥ'.&lt;br /&gt;'ഒരു കാര്യം പറയാം. ആരെങ്ങിനെ ശ്രമിച്ചാലും , ഏത് കോടതി വിധിച്ചാലും അവനു രക്ഷപ്പെടാനാവില്ല. എന്റെ കണ്ണീരും ജീവനും അവസാനിക്കും വരെ &amp;nbsp;ഒരു പണത്തിനും അവനെ രക്ഷിക്കാനാവില്ല. &amp;nbsp;എന്റെ ഉരുക്കം കൊണ്ട് അവന്‍ പുഴുവരിച്ചു മരിക്കും. പണം കൊണ്ട് എല്ലായിടത്തും ജയിക്കില്ല. ദൈവത്തിന്റെ കോടതിയില്‍ അവന്‍ രക്ഷപ്പെടില്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം എന്നെ കാക്കും'&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;'മരിച്ചില്ലേ, ഇനിയെങ്കിലും&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;വെറുതെ വിട്ടുകൂടെ'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://4.bp.blogspot.com/-W4oPQ-ejdxo/TfdUhwsctYI/AAAAAAAAANo/bjkxoZiyqOM/s1600/DSC08459.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" src="http://4.bp.blogspot.com/-W4oPQ-ejdxo/TfdUhwsctYI/AAAAAAAAANo/bjkxoZiyqOM/s1600/DSC08459.JPG" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൌമ്യയുടെ സ്കൂള്‍ ഫോട്ടോ. വലത്തുനിന്ന് നാലാമത്തേതാണ് സൌമ്യ&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;പ്രതിഭാഗം വക്കീലന്‍മാര്‍ എല്ലാ കാലത്തും പയറ്റുന്ന സൂത്ര വിദ്യകളൊക്കെ ഇവിടെയും അരങ്ങേറുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയും കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയുമെല്ലാം അനേകം ആരോപണങ്ങളും വളച്ചൊടിച്ച സാക്ഷിമൊഴികളും നിറഞ്ഞതാണ്. സൌമ്യയുടെ വ്യക്തിത്വത്തെ തന്നെ കരിവാരിത്തേക്കുന്ന ചില ദുസ്സൂചനകളും അതിലുണ്ട്. പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലെ വിവരങ്ങള്‍ മാത്രം ആധാരമാക്കിയാണ് ഒരു പ്രമുഖ പത്രം ഒന്നാം പേജില്‍ എക്സ്ക്ലൂസീവ് ചമച്ചത്. ഏറെ നാള്‍ നിശãബ്ദത പാലിച്ച &amp;nbsp;മറ്റൊരു പ്രമുഖ പത്രം &amp;nbsp;പ്രതിഭാഗത്തിന്റെ ഭാഷ്യങ്ങള്‍ മാത്രം മുഖവിലക്കെടുത്ത് ചാമിക്കെതിരെ പ്രചരിക്കുന്നത് കെട്ടുകഥയെന്ന് &amp;nbsp;വാര്‍ത്ത നല്‍കി.&lt;br /&gt;തീര്‍ച്ചയായും ഈയമ്മയും കേട്ടിട്ടുണ്ട് അത്തരം പ്രചാരണങ്ങള്‍. അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ &amp;nbsp;എഴുന്നേറ്റു നിന്ന് മുഖമുയര്‍ത്തി അവര്‍ പറഞ്ഞു. '&lt;br /&gt;'ട്രെയിനില്‍ അവള്‍ക്ക് ഇടക്കിടെ ഫോണ്‍ കാള്‍ വന്നെന്നാണ് ഒരു സംസാരം. ഭീഷണി കോള്‍ ആയതിനാല്‍ അവളാകെ പ്രശ്നത്തിലായിരുന്നെന്ന് ഒരു യാത്രക്കാരി മൊഴി നല്‍കിയെന്നാണ് അവര്‍ പറയുന്നത്. &amp;nbsp;അതൊന്നും എനിക്കറിയില്ല. മുള്ളൂര്‍ക്കര എത്താറായപ്പോഴും അവളെന്നെ വിളിച്ചിരുന്നു. അങ്ങിനെയുെണ്ടെങ്കില്‍ അവള്‍ എന്നോടു പറയുമായിരുന്നു. അമ്മയും മകളും തമ്മിലുള്ള ബന്ധത്തേക്കാള്‍ വലുതായിരുന്നു ഞങ്ങളുടേത്. പറയാത്ത ഒരു രഹസ്യവുമില്ല. &amp;nbsp;എന്നിട്ടും അവളെന്നോടൊന്നും പറഞ്ഞിട്ടില്ല. പിന്നെ, ഇടക്കിടെ ഫോണ്‍ വന്നെന്ന് പറയുന്നത് ഞാന്‍ വിളിച്ചതൊക്കെയാണ്. ഓരോ സ്ഥലത്തെത്തുമ്പോഴും വിളിച്ചിരുന്നു. പിന്നെ ട്രെയിനിലുള്ളപ്പോള്‍ അവളുടെ കൂട്ടുകാരികളും വിളിച്ചിട്ടുണ്ടാവും. &amp;nbsp; എന്നെപ്പോലെ തന്നെ കരുതലുണ്ടായിരുന്നു അവര്‍ക്കും. വീട്ടിലെത്തിയാലുടന്‍ &amp;nbsp;മോള് അവര്‍ക്ക് മെസേജ് അയക്കുമായിരുന്നു. എത്തിയെന്ന് പറഞ്ഞ്. ഇതൊക്കെയാവും യാത്രക്കാര്‍ പറഞ്ഞത്. ഇനി ശല്യപ്പെടുത്തുന്ന വല്ല കോളും വന്നാലും അത് പരിഹരിക്കാനൊക്കെ അവള്‍ക്ക് കഴിയുമായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും ഓരോന്നു ചികഞ്ഞെടുത്ത്, പറയാതെ പറഞ്ഞ് അവര്‍ ഉപദ്രവിക്കുകയാണ്. മരിച്ചിട്ടും അവരെന്തിനാണ് അവളെ കുത്തിമുറിക്കുന്നത് ? മരിച്ചില്ലേ, ഇനിയെങ്കിലും എന്റെ മോളെ വെറുതെ വിട്ടുകൂടെ'.&lt;br /&gt;ചങ്കുപറിയുന്ന സ്വരത്തില്‍ ഈയമ്മ പറയുന്നത് ശരിയാണ്. യഥാര്‍ഥത്തില്‍ സാക്ഷി മൊഴി ഈ വക്കീലന്‍മാര്‍ പറയും പോലെയല്ല. മുള്ളൂര്‍ക്കര സ്വദേശി &amp;nbsp;റജുല നല്‍കിയ മൊഴിയില്‍ സൌമ്യയെ ആരോ ഫോണില്‍ ശല്യം ചെയ്തിരുന്നെന്നന്നാണ് പറയുന്നത്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അസാധാരണമല്ല ശല്യപ്പെടുത്തുന്ന കോളുകള്‍. &amp;nbsp;ഭീഷണി കോളാണ് അതെന്ന് റജുല &amp;nbsp;മൊഴി നല്‍കിയിട്ടേയില്ല. മാത്രമല്ല, എറണാകുളം മുതല്‍ ഒരൊറ്റക്കയ്യന്‍ തന്നെയും അനുജത്തിയെയും തുറിച്ചു നോക്കിയിരുന്നെന്നും വനിതാ കമ്പാര്‍ട്മെന്റില്‍ വന്നും ഇയാള്‍ പേടിപ്പിക്കുന്ന വിധം നോക്കിയിരുന്നുമെന്നുമാണ് റജുലയുടെ മൊഴിയിലുള്ളത്. സൌമ്യ വീണതിനു പിന്നാലെ ഒറ്റക്കയ്യനായ ഒരാള്‍ പുറത്തേക്കു ചാടുന്നത് കണ്ടെന്നും വീണിടത്തുനിന്ന് അയാള്‍ എഴുന്നേറ്റ് നടക്കുമ്പോള്‍ താന്‍ ചീത്ത വിളിച്ചെന്നും ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയ വയനാട് സ്വദേശി ടോമിയും മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും, ഈ മൊഴികളില്‍ നിന്ന് അടര്‍ത്തി മാറ്റിയ കാര്യങ്ങള്‍ വെച്ച് ദുഷ്പ്രചാരണം നടത്തുകയാണ് അഭിഭാഷകരും ചില മാധ്യമങ്ങളും.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;'ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവള്‍ക്ക് '&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://2.bp.blogspot.com/-o6zhAVbbk3o/TfdUuV2eOeI/AAAAAAAAANs/sAd9dlDg58g/s1600/DSC08466.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-o6zhAVbbk3o/TfdUuV2eOeI/AAAAAAAAANs/sAd9dlDg58g/s320/DSC08466.jpg" width="280" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;പ്ലസ് ടു ഗൂപ്പ് ഫോട്ടോ. മുന്‍നിരയില്‍ ഇടത്തേയറ്റത്ത് സൌമ്യ&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;സൌമ്യയുടെ കുട്ടിക്കാലത്തെക്കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ സ്വന്തം കഴിവു കൊണ്ട് അതിജീവിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് തെളിയുന്നത്. &amp;nbsp;സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുള്ള ഒരുവള്‍. മിടുക്കിയായിരുന്നു അവള്‍. നന്നായി പഠിക്കും. മനോഹരമായി പാടും. നൃത്തം ചെയ്യും. &amp;nbsp;എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. എന്നിട്ടും രണ്ടു തവണ പഠിത്തം നിര്‍ത്തേണ്ടി വന്നു. അച്ഛന്‍ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനത തന്നെ കാരണം.&lt;br /&gt;'ഡിഗ്രി സയന്‍സിന് കിട്ടിയിരുന്നെങ്കിലും വലിയ തുക വേണ്ടി വരുമെന്ന് പറഞ്ഞ് അവള്‍ പോയില്ല. പിന്നെ പാലക്കാട് മെഴ്സി കോളജില്‍ ബി.കോമിന് ചേര്‍ന്നു. രണ്ടാം വര്‍ഷം സാമ്പത്തിക പ്രശ്നം കാരണം അത് നിര്‍ത്തി. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ &amp;nbsp;എറണാകുളത്ത് &amp;nbsp;ഹോട്ടല്‍ മാനേജ്മെന്റിന് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. വേഗം ജോലി കിട്ടുമെന്നായിരുന്നു കാരണം പറഞ്ഞത്. ലോണ്‍ എടുത്താണ് &amp;nbsp;പഠിപ്പിച്ചത്.എന്നാല്‍, ഒന്നര വര്‍ഷത്തിനുശേഷം അതും നിര്‍ത്തി. &amp;nbsp;ട്രെയിനിങ്ങിന് ദൂരസ്ഥലങ്ങളില്‍ പോവണം. താമസിക്കണം. അതിനവള്‍ക്ക് പേടിയുണ്ടായിരുന്നു. എനിക്കും. അങ്ങിനെയാണ് പഠനം നിര്‍ത്തിയത്. &amp;nbsp;പിന്നെ, എറണാകുളത്തെ സ്ഥാപനത്തില്‍ ജോലിക്കു പോയി തുടങ്ങി. ഫ്രണ്ട് ഓഫീസ് ജോലിയായിരുന്നു. &amp;nbsp;ഈയടുത്ത് വീണ്ടും പഠിക്കണമെന്ന തോന്നലുണ്ടായി. പ്രൈവറ്റായി ഡിഗ്രിക്ക് ചേര്‍ന്നു. പുസ്തകങ്ങളൊക്കെ വാങ്ങി. അതൊക്കെ എറണാകുളത്തെ മുറിയിലാണ്'&lt;br /&gt;ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ശേഷം ആരും ഈ കുടുംബത്തിന്റെ സഹായത്തിനുണ്ടായിരുന്നില്ല. സുമതി നാലഞ്ചു വീടുകളില്‍ വീട്ടു വേലയെടുത്താണ് മകളെ പഠിപ്പിച്ചത്. മകന്‍ ചെറുപ്പത്തിലേ ജോലിക്കു പോയി. സാമ്പത്തിക പ്രശ്നം കാരണമാണ് മഞ്ഞക്കാട് കോങ്കുന്നിലെ വീട് വിറ്റത്. പിന്നീട് വാടക വീടുകളിലായിരുന്നു.&lt;br /&gt;'വീടിനടുത്തുള്ള &amp;nbsp;തെരുവു വിളക്കിന്റെ വെളിച്ചത്തില്‍ പോലും എന്റെ മോള് പഠിച്ചിരുന്നു. &amp;nbsp;ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു അവള്‍ക്ക്. നല്ലൊരു ജോലി കിട്ടിയാല്‍ കഷ്ടപ്പാടെല്ലാം തീരുമെന്ന് എപ്പോഴും പറയുമായിരുന്നു. &amp;nbsp;സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നല്ലൊരു മനുഷ്യന്‍ ജീവിതത്തില്‍ വരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ഒന്നും നടന്നില്ല. നടക്കാന്‍ സമ്മതിച്ചില്ല'^&lt;br /&gt;വാക്കുകള്‍ വല്ലാത്തൊരു വിങ്ങലിലേക്ക് കൂടുമാറിയപ്പോള്‍ വേറെന്തോ ചോദിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #351c75; font-size: large;"&gt;&lt;b&gt;'അത് ഊട്ടിയില്‍ പോയപ്പോള്‍&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #351c75; font-size: large;"&gt;&lt;b&gt;എടുത്തതാണ്'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-gf7fiyH_AJo/TfdU5Oky7LI/AAAAAAAAANw/jpWtKUM0SrE/s1600/DSC08513.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/-gf7fiyH_AJo/TfdU5Oky7LI/AAAAAAAAANw/jpWtKUM0SrE/s320/DSC08513.JPG" width="250" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൌമ്യ. ഊട്ടിയില്‍ വെച്ചെടുത്ത ഫോട്ടോ. &amp;nbsp;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;പാലക്കാടു നിന്ന് ഒരു കല്യാണ ആലോചന വന്നിരുന്നു സൌമ്യക്ക്. നല്ലൊരു ചെറുപ്പക്കാരന്‍. അവരുടെ വീട്ടുകാര്‍ കാണാന്‍ വരുന്നതിനാലാണ് ദുരന്തമുണ്ടായ ദിവസം അവള്‍ വീട്ടിലേക്ക് പുറപ്പെട്ടത്. സംസാരത്തിനിടെ അമ്മ ഒരാല്‍ബം എടുത്തു കാണിച്ചു. കണ്ടു പരിചിതമായ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അല്ലാത്ത സൌമ്യയുടെ വിവിധ ഭാവങ്ങള്‍ അതില്‍ തെളിഞ്ഞു കണ്ടു. ഏതോ സ്റ്റുഡിയോയിലെ കാമറയിലേക്ക് ഉറ്റു നോക്കുന്ന ഒരു ഫുള്‍സൈസ് ഫോട്ടോ അതിലുണ്ടായിരുന്നു. &amp;nbsp;തവിട്ടു നിറമുള്ള ചുരിദാര്‍ അണിഞ്ഞ് പ്രതീക്ഷകള്‍ നിറഞ്ഞ കണ്ണുകളോടെ കാമറയെ നോക്കുന്ന സൌമ്യ. 'ഇത് കല്യാണ ആവശ്യത്തിന് എടുത്തതാണ്. ചെറുക്കന്‍ വീട്ടുകാര്‍ക്ക് കാണിക്കാന്‍' ^അമ്മ പറഞ്ഞു.&lt;br /&gt;അല്‍ബത്തിലെ അനേകം ചിത്രങ്ങളുടെ കൂട്ടത്തില്‍ പൊടുന്നനെ &amp;nbsp;ഊട്ടി പ്രത്യക്ഷപ്പെട്ടു. അമ്മക്കും സഹോദരനുമൊപ്പം ഊട്ടിയുടെ തണുപ്പില്‍ നില്‍ക്കുന്ന സൌമ്യ. പിന്നെ ഏതൊക്കെയോ ബന്ധുക്കള്‍ക്കൊപ്പം കുടുംബ ഫോട്ടോ. പശ്ചാത്തലം ഊട്ടി തന്നെ. 'അത് ഊട്ടിയില്‍ പോയപ്പോള്‍ എടുത്തതാണ്. അച്ഛന്‍ വിട്ടു പോയപ്പോള്‍ മോനും മോളും ഏറെ തളര്‍ന്നു. ഞങ്ങളെ ആശ്വസിപ്പിക്കാനും, സങ്കടം കളയാനും എന്റെ സഹോദരനാണ് &amp;nbsp;ഊട്ടിയിലേക്ക് കൊണ്ടു പോയത്'.&lt;br /&gt;സൌമ്യയുടെ മറ്റനേകം ചിത്രങ്ങളും അതില്‍ കണ്ടു. കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു നില്‍ക്കുന്ന കൌമാരക്കാരി. പച്ചപ്പാര്‍ന്ന &amp;nbsp;പുല്‍മൈതാനത്ത് ഒറ്റക്കിരിക്കുന്ന മെലിഞ്ഞ പെണ്‍കുട്ടി. ഏതോ ക്ലാസില്‍ ഒപ്പം പഠിച്ച കൂട്ടുകാരികള്‍. &amp;nbsp;ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന സൌമ്യ. അങ്ങിനെ പലത്.&lt;br /&gt;ഏതോ തീവണ്ടി മുറിയില്‍ ഇരിക്കുന്ന അമ്മയുടെയും &amp;nbsp;ബന്ധുക്കളുടെയും ഫോട്ടോ അതിന്റെ കൂടെ കണ്ടു. തീവണ്ടി മുറി എന്ന വാക്കിന് ഈ വീട്ടിലിപ്പോള്‍ ഇപ്പോള്‍ എന്തെന്ത് അര്‍ഥങ്ങളാണ് എന്നോര്‍ത്ത് പിന്നൊന്നും ചോദിക്കാന്‍ തോന്നിയില്ല. &amp;nbsp;ആല്‍ബം മടക്കി വെച്ചു.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;'രാത്രിയല്ലേ,വലിയ പെണ്‍കുട്ടിയായില്ലേ&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;എന്റെ മോള്'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-UsAssUShjHM/TfdVAGd5qAI/AAAAAAAAAN0/hRYr145OwF8/s1600/DSC08516.JPG" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-UsAssUShjHM/TfdVAGd5qAI/AAAAAAAAAN0/hRYr145OwF8/s320/DSC08516.JPG" width="144" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;കല്യാണ ആവശ്യത്തിനായി എടുത്ത ഫോട്ടോ.&amp;nbsp;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;എന്നിട്ടും, സംസാരം &amp;nbsp;വീണ്ടും തീവണ്ടിയിലെത്തി. ട്രെയിനില്‍ &amp;nbsp;ഇതിനുമുമ്പ് എന്നെങ്കിലും അവള്‍ക്ക് വല്ല പ്രശ്നവും ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് അതിലേക്ക് വഴി തുറന്നത്.&lt;br /&gt;'ചെറുപ്പത്തിലേ അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വാഹനം ട്രെയിനായിരുന്നു'^അമ്മ പറഞ്ഞു.&lt;br /&gt;'നമ്മളെപ്പോലുള്ളവര്‍ക്ക് ഏറ്റവും ഉപകാരമുള്ള വാഹനം അതാണെന്ന് അവള്‍ പറയുമായിരുന്നു. &amp;nbsp;നാലഞ്ച് വര്‍ഷമായി &amp;nbsp; ട്രെയിനില്‍ പതിവായി യാത്ര ചെയ്യുന്നു. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ട്രെയിന്‍ യാത്രയും ഒറ്റക്കുള്ള സഞ്ചാരവുമാക്കെ അമ്മക്ക് പേടിയാണ്. അതവള്‍ക്കുമറിയാം. ട്രെയിനില്‍ വരുമ്പോള്‍ ഞാനവളെ ഇടക്കിടെ വിളിച്ചു കൊണ്ടിരിക്കും. എവിടെ എത്തി എന്ന് അന്വേഷിക്കും. അവള്‍ വരുന്ന ദിവസം ഞാന്‍ ഫോണില്‍ പൈസ കയറ്റും. പേടിയാണ്. എവിടെ എത്തി എന്നറിയില്ലല്ലോ. അവളുടെ കൂട്ടുകാരും വിളിക്കും. യാത്രയില്‍ ഒറ്റക്കായാല്‍ അവളും എന്നെയോ &amp;nbsp;കൂട്ടുകാരെയോ വിളിക്കും. ഒറ്റക്കാണെന്ന് തോന്നാതിരിക്കാന്‍. ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തുമ്പോള്‍ സന്തോഷ് സ്റ്റേഷനില്‍ പോയി നില്‍ക്കും. അല്ലെങ്കില്‍ ഞാന്‍. ഇല്ലെങ്കില്‍ അടുത്ത ബന്ധുക്കളാരെങ്കിലും. രാത്രിയല്ലേ. വലിയ പെണ്‍കുട്ടിയായില്ലേ എന്റെ മോള്'^വാക്കുകളില്‍ വീണ്ടും കണ്ണീര്‍ പടരുന്നു.&lt;br /&gt;&amp;nbsp;'ഇനിയിപ്പോള്‍ എനിക്കു മകനേയുള്ളൂ. അവന്റ കാര്യത്തിലാണിപ്പോള്‍ പേടി. അവനെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്നു ഭയം. വീട്ടില്‍നിന്നിറങ്ങിയാല്‍ &amp;nbsp;തിരിച്ചു വരുന്നതു വരെ ഒരു സമാധാനവുമുണ്ടാവില്ല. &amp;nbsp;ചെറുപ്പത്തിലേ പണിയില്‍ കയറിയതാണവന്‍. ഡ്രൈവറായിരുന്നു. പിന്നെ ചിയ്യാരത്ത് സ്വര്‍ണ പണിക്കു പോയി. അതിനിടെയാണ് സൌമ്യ പോയത്. റെയില്‍വേയില്‍ ജോലി കൊടുക്കുമെന്നൊക്കെ അന്ന് എല്ലാവരും പറഞ്ഞിരുന്നു. റെയില്‍വേയുടെ ആള്‍ക്കാരും പറഞ്ഞു. ജോലിക്കാര്യത്തിന് അവര്‍ അന്വേഷണത്തിന് വരാനിടയുണ്ട് എന്നാരോ പറഞ്ഞതിനാല്‍ അവനിപ്പോള്‍ എങ്ങും പോവാറില്ല. എന്നാല്‍, ആരും ഇതു വരെ വന്നിട്ടില്ല. ആര്‍ക്കും ഒരു വിവരവുമില്ല. ഞാനും മോള് മരിച്ച ശേഷം എങ്ങും പോവാറില്ല. ജീവിതം മുന്നോട്ടു പോവാന്‍ തന്നെ ബുദ്ധിമുട്ടാണ്. കഷ്ടപ്പെട്ടു കഴിഞ്ഞ കാലത്തു പോലും ആരോടും പത്തുറുപ്പിക കടം വാങ്ങിയിട്ടില്ല. ഇപ്പോഴും ഞാനാരോടും ഒന്നും ചോദിക്കാറില്ല'. &lt;br /&gt;സൌമ്യ മരിച്ച ശേഷം കുറേ നാള്‍ ഈ വീട്ടില്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അമ്മയും മകനും തനിച്ചായി. മറ്റാരും അങ്ങിനെ വരാറില്ല.&lt;br /&gt;'സൌമ്യയുടെ ജോലി സ്ഥലത്തെ കൂട്ടുകാരും പിന്നെ വന്നിട്ടില്ല. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞിരുന്നു. ഞാനങ്ങനെ &amp;nbsp;വിളിക്കാറൊന്നുമില്ല. അതിനുള്ള ധൈര്യവുമില്ല. എറണാകുളത്ത് അവള്‍ താമസിച്ച സ്ഥലത്ത് &amp;nbsp; കുറേ പുസ്തകങ്ങളും സാധനങ്ങളുമുണ്ട്. അതു എടുക്കാന്‍ ചെല്ലണം എന്നൊക്കെ ഓഫീസിലെ ആള്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പോവാന്‍ കഴിഞ്ഞിട്ടില്ല'.&lt;br /&gt;കേസുമായി ബന്ധപ്പെട്ട് നാടാകെ സര്‍വ പിന്തുണയും നല്‍കിയെന്ന് സുമതി സാക്ഷ്യപ്പെടുത്തുന്നു. 'പൊലീസൊക്കെ നല്ല രീതിയിലാണ് പെരുമാറിയത്. നാട്ടുകാരും പാര്‍ട്ടിക്കാരുമെല്ലാം സഹായം നല്‍കി. എന്തു സഹായവും ചെയ്യാമെന്ന് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നുണ്ട്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം എല്ലാത്തിനും കൂടെ നിന്നു'&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #20124d;"&gt;'&lt;span class="Apple-style-span" style="font-size: large;"&gt;അവളു പോയതോടെ എനിക്കാരോടും&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;ഒന്നും പറയാനില്ലാതായി'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://1.bp.blogspot.com/-9HA_vcE3PbQ/TfdVKPXGuOI/AAAAAAAAAN4/LWJZ6eLjO8k/s1600/DSC08505.JPG" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/-9HA_vcE3PbQ/TfdVKPXGuOI/AAAAAAAAAN4/LWJZ6eLjO8k/s320/DSC08505.JPG" width="227" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;'വീട്ടിലെത്തിയാല്‍ ഈ കട്ടിലായിരുന്നു അവളുടെ &lt;br /&gt;ലോകം.&amp;nbsp;ഇവിടെയിരുന്ന് വായിക്കും. സംസാരിക്കും. &lt;br /&gt;ഉറങ്ങും'^ അമ്മ പറഞ്ഞു.&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;അമ്മയോടു യാത്രപറഞ്ഞ്, സന്തോഷത്തോടെ വീട്ടില്‍നിന്നിറങ്ങിപ്പോയ സൌമ്യ എക്കാലത്തേക്കുമുള്ള വേദനയായി, നിശ്ചലയായി തിരിച്ചെത്തിയ ഈ വീട്ടില്‍ ഇനി അധിക കാലം ഈ കുടുംബത്തിന് നില്‍ക്കാനാവില്ല. ഇത് വാടക വീടാണ്. അടുത്ത മാസം ഒഴിഞ്ഞു കൊടുക്കണം. &amp;nbsp;സ്വന്തം വീടുണ്ടാക്കണമെന്നത് സൌമ്യയുടെ വലിയ ഒരാഗ്രഹമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവള്‍ക്കതിനായില്ല. മരണശേഷം, അവള്‍ക്കൊരു വീടുണ്ടാവുകയാണ്.&lt;br /&gt;അടുത്തു തന്നെയുള്ള കവളപ്പാറയാണ് വീടെടുക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുക കൊണ്ടാണ് ഇവിടെ ഒരു കുഞ്ഞു വീടുയരുന്നത്. തറ കെട്ടിയിട്ടുണ്ട്. അടുത്തയാഴ്ച കോണ്‍ക്രീറ്റ് നടക്കും. അതിനുള്ള മണല്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് സൌമ്യയുടെ സഹോദരന്‍ സന്തോഷ്. &amp;nbsp;അടുത്ത മാസത്തിനുള്ളില്‍ കയറി പാര്‍ക്കാനാവുന്ന വിധം പണി തീരുമോ? ഭീതി കലര്‍ന്ന ഈ ആശങ്കയിലാണ് ഇപ്പോള്‍ സൌമ്യയുടെ കുടുംബം.&lt;br /&gt;ഉടന്‍ ഒഴിഞ്ഞു കൊടുക്കേണ്ടതുണ്ടെങ്കിലും ഈ വീടു മുഴുവന്‍ സൌമ്യയുടെ ഓര്‍മകളാണ്. ചുവരുകളില്‍ അവളുടെ ചിത്രങ്ങള്‍. അവളൊരുക്കി വെച്ച പുസ്തകങ്ങള്‍. പഴയ വസ്ത്രങ്ങള്‍. അവള്‍ കിടക്കാറുള്ള കട്ടില്‍.&lt;br /&gt;'ഇതാ ഇവിടെയാണ് എന്റെ മോള്‍ കിടക്കാറ്. ഈ കട്ടിലില്‍. വീട്ടിലെത്തിയാല്‍ &amp;nbsp;എന്തെങ്കിലും വായിച്ച് ഇവിടെ ഇരിക്കും. അല്ലെങ്കില്‍ ഇവിടെയിരുന്ന് പല കഥകള്‍ പറയും. &amp;nbsp;കൂട്ടുകാരെപ്പോലെയായിരുന്നു ഞങ്ങള്‍. അങ്ങിനെയാണ് ഞാനവളെ വളര്‍ത്തിയത്. അവളു പോയതോടെ എനിക്കാരോടും ഒന്നും പറയാനില്ലാതായി'^ ഇളം റോസു നിറത്തില്‍ കിടക്ക വിരിയിട്ട കട്ടില്‍ ചൂണ്ടി അമ്മ പറയുന്നു.&lt;br /&gt;കട്ടിലിന് തൊട്ടടുത്ത് ചെറിയ തീന്‍മേശയാണ്. അതിനു മുകളില്‍ രണ്ട് ചിത്രങ്ങള്‍. ഒന്ന് സൌമ്യയുടേത്. മറ്റേ പെണ്‍കുട്ടി ആര്?&lt;br /&gt;'അത് &amp;nbsp;ജോസ്മിയാണ്. എന്റെ അനിയത്തിയുടെ മകള്‍. സൌമ്യയേക്കാള്‍ മൂന്ന് വയസ്സിന് മൂത്തത്. എട്ടു മാസം മുമ്പ് ബൈക്കപകടത്തില്‍ മരിച്ചു. അവളുടെ മരണത്തിന്റെ സങ്കടം മാറിയിരുന്നില്ല ഞങ്ങള്‍ക്ക്. അന്നേരമാണ് ഇത്. ഇപ്പോ രണ്ടാളുടെയും ഫോട്ടോ അടുത്തടുത്തായി'&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;'എന്നിട്ടും അവള് രക്ഷപ്പെടുമെന്ന്&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #20124d; font-size: large;"&gt;&lt;b&gt;ഞാന്‍ വിശ്വസിച്ചു'&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;a href="http://3.bp.blogspot.com/-m3GykwRL5tM/TfdVd_527-I/AAAAAAAAAN8/oYfJ4kPoy5E/s1600/DSC08470.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"&gt;&lt;img border="0" height="208" src="http://3.bp.blogspot.com/-m3GykwRL5tM/TfdVd_527-I/AAAAAAAAAN8/oYfJ4kPoy5E/s320/DSC08470.jpg" width="320" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;സൌമ്യയുടെയും മാസങള്‍ക്കു മുമ്പ് മരിച്ച കസിന്റെയും &lt;br /&gt;ഫോട്ടോകള്‍ക്കരികെ സുമതി&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;ചോദിക്കേണ്ടെന്ന് ആവര്‍ത്തിച്ച് കരുതിയിട്ടും സംസാരത്തിനിടെ പലപ്പോഴും ആ ദിവസത്തിലേക്കു തന്നെ പോയി. ദുരന്തം സൌമ്യയെ വിഴുങ്ങിയ ദിവസം. അന്നത്തെ മാനസികാവസ്ഥ ഓര്‍ക്കുമ്പോഴെല്ലാം അമ്മ വിതുമ്പുണ്ടായിരുന്നു. ചില നേരം &amp;nbsp;സംസാരം പൊടുന്നനെ നിലച്ചു. ഭേദിക്കാന്‍ എളുപ്പമല്ലാത്ത നിശãബ്ദത മുറിയില്‍ ഏറെ നേരം തങ്ങി.&lt;br /&gt;ആ ദിവസം ഇപ്പോഴും &amp;nbsp;കെടാതെ കത്തുന്നുണ്ട്, ഈ പാവം സ്ത്രീയുടെ ഉള്ളില്‍. അനേക നാളുകളുടെ തീരാക്കരച്ചില്‍ കുടിച്ച് വിളര്‍ത്തും അവശയായും കാണപ്പെട്ട &amp;nbsp;അമ്മ എന്നിട്ടും അതോര്‍ത്തെടുത്തു.&lt;br /&gt;അന്ന്, ഷൊര്‍ണൂര്‍ പാസഞ്ചര്‍ &amp;nbsp;എത്തിയപ്പോള്‍ അതില്‍ &amp;nbsp;സൌമ്യ ഉണ്ടായിരുന്നില്ല. &amp;nbsp;എട്ടരക്ക് മുള്ളൂര്‍ക്കര എത്താറായയപ്പോള്‍ അവള്‍ വിളിച്ചിരുന്നു. സ്റ്റേഷനില്‍ എത്തുമ്പോള്‍ മിസ്ഡ് കോള്‍ തരാമെന്ന് പറഞ്ഞു. കസിനോട് സ്റ്റേഷനില്‍ ചെന്നു നില്‍ക്കാനും പറഞ്ഞു.&lt;br /&gt;'അവളുടെ വിളി കാത്ത് കാത്ത് പതുക്കെ ഞാനൊന്ന് മയങ്ങിപ്പോയി. നല്ല ക്ഷീണമുണ്ടായിരുന്നു. &amp;nbsp;മയക്കത്തില്‍ ഞാനവളുടെ വിളി കേട്ടു. അമ്മേ എന്ന് ഒച്ചത്തിലുള്ള നിലവിളി. &amp;nbsp;ഉണര്‍ന്നപ്പോള്‍ സൌമ്യയില്ല മുന്നില്‍. അവള്‍ വന്നില്ലല്ലോ എന്നോര്‍ത്തു. ഫോണില്‍ നോക്കിയപ്പോള്‍ മിസ്ഡ് കോളും കണ്ടില്ല. &amp;nbsp;ഇത്തിരി നേരം കഴിഞ്ഞപ്പോഴാണ് &amp;nbsp;എന്നെ &amp;nbsp;ആശുപത്രിയിലേക്കു കൊണ്ടു പോവാന്‍ ആളു വന്നത്. ആദ്യമൊന്നും അറിഞ്ഞില്ല, എന്താണ് സംഭവമെന്ന്. അവള്‍ക്ക് എന്തോ അപകടം സംഭവിച്ചെന്ന് മാത്രം മനസ്സിലായി. കരഞ്ഞു തളര്‍ന്ന് അവിടെയെത്തിയപ്പോള്‍ എന്റെ മോള്. ...'&lt;br /&gt;'എന്നിട്ടും അവള് രക്ഷപ്പെടുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ആഗ്രഹിച്ചിരുന്നു. പ്രാര്‍ഥിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഓരോ വിവരവും പറയുമ്പോള്‍ &amp;nbsp;ആ ആഗ്രഹം കെടും. പിന്നെയും പ്രതീക്ഷ &amp;nbsp;വരും.. ലോകത്ത് എന്താണ് നടക്കുന്നതെന്നൊന്നും ഞാന്‍ അറിഞ്ഞില്ല. ആലോചിച്ചില്ല. മനസ്സ് ആകെ കല്ലു പോലെയായി. അന്നേരമാണ് ഡോക്ടര്‍മാര്‍ ആ വിവരം പറയുന്നത്...'&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" style="color: #20124d;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അതേ പാളങ്ങളില്‍&amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഒരു തീവണ്ടി&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-fbZZlXQaHSU/TfdVr5O3kyI/AAAAAAAAAOA/SDAOGa_Ti2g/s1600/249279_188131447903912_187617734621950_523475_7427570_n.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-fbZZlXQaHSU/TfdVr5O3kyI/AAAAAAAAAOA/SDAOGa_Ti2g/s320/249279_188131447903912_187617734621950_523475_7427570_n.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;തിരിച്ചു വരുന്ന വഴിക്ക് അവിടെയിറങ്ങി. ദ ുരന്തം സൌമ്യയെ വീതം വെച്ച അതേ ഇടം. വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍നിന്ന് വളരെ അടുത്ത്. &amp;nbsp;സദാ ആള്‍ സഞ്ചാരമുള്ള റോഡിന്റെ മറ്റേക്കരയില്‍.&lt;br /&gt;ഈ പാളങ്ങളിലാണ് സൌമ്യ &amp;nbsp;നിലംപതിച്ചത്. കൊടും വേദനകളിലേക്ക് &amp;nbsp;വലിച്ചിഴക്കപ്പെട്ടത്. മരണത്തോളം നീളുന്ന ക്രൂര പീഡനങ്ങള്‍ക്ക് ഇരയായത്. അഭയത്തിനായുള്ള നിലവിളികള്‍ &amp;nbsp;ആരും കേള്‍ക്കാനില്ലാതെ പിടഞ്ഞൊടുങ്ങിയത്. &lt;br /&gt;നോക്കി നോക്കി നില്‍ക്കെ, കണ്ണിലേക്ക് പാഞ്ഞു വന്നു, വേഗതയേറിയൊരു &amp;nbsp;ട്രെയിനിന്റെ വിദൂര ദൃശ്യം. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;blockquote&gt;&lt;br /&gt;&lt;/blockquote&gt;&lt;br /&gt;&lt;br /&gt;&lt;div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"&gt;&lt;span class="Apple-style-span" style="color: #cc0000; font-size: x-large;"&gt;നുണ പറയരുതെന്ന്&amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="color: #cc0000; font-size: x-large;"&gt;പ്രതിഭാഗത്തോട്&amp;nbsp;&lt;/span&gt;&lt;span class="Apple-style-span" style="color: #cc0000; font-size: x-large;"&gt;സൗമ്യയുടെ അമ്മ&lt;/span&gt;&lt;/div&gt;&lt;br /&gt;സൌമ്യ കൊലക്കേസില്‍ വിചാരണ നടക്കുന്ന&amp;nbsp;കോടതിമുറിയിലെ വികാര നിര്‍ഭര രംഗങ്ങള്‍&lt;br /&gt;മാധ്യമം തൃശൂര്‍ ബ്യൂറോയിലെ ലേഖകന്‍&amp;nbsp;&lt;span class="Apple-style-span" style="font-size: large;"&gt;വത്സന്‍ രാമംകുളത്ത്&lt;/span&gt; പകര്‍ത്തുന്നു...&lt;br /&gt;&lt;b&gt;ഇന്നത്തെ മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത.&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തൃശൂര്‍: &amp;nbsp;സൗമ്യ കൊലക്കേസ് വിചാരണ നടക്കുന്ന തൃശൂര്‍ അതിവേഗ കോടതിയില്‍ വികാരനിര്‍ഭര രംഗങ്ങള്‍. പ്രതിഭാഗം &amp;nbsp;വിചാരണക്കിടെ സങ്കടവും രോഷവും നിറഞ്ഞ ഭാഷയില്‍ അമ്മ സുമതി പൊട്ടിത്തെറിച്ചു.&lt;br /&gt;ചൊവ്വാഴ്ച രാവിലെയാണ് &amp;nbsp;പ്രോസിക്യൂഷന്‍ 41ാം സാക്ഷിയായ സുമതിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ പ്രഥമ വിസ്താരം ചെയ്തത്. മകളുടെ വസ്ത്രങ്ങളും സാധനങ്ങളും കണ്ട് കരഞ്ഞുതളര്‍ന്ന അവരെ പിന്നീട് ക്രോസ് വിസ്താരം ചെയ്താല്‍ മതിയെന്ന് ജഡ്ജി രവീന്ദ്രബാബു അറിയിച്ചു. &amp;nbsp;ജഡ്ജിയുടെ നിര്‍ദേശാനുസരണം ഉച്ചക്കുശേഷം പതിവിലും അരമണിക്കൂര്‍ നേരത്തേ കോടതി ചേര്‍ന്ന് പ്രതിഭാഗം വിസ്താരം തുടങ്ങി.&lt;br /&gt;മുള്ളൂര്‍ക്കര സ്‌റ്റേഷനിലെത്തിയപ്പോഴാണ് സൗമ്യ അവസാനമായി തന്നോട് ഫോണില്‍ സംസാരിച്ചതെന്ന് സുമതി പറഞ്ഞു. ഷൊര്‍ണൂരിലെത്തുമ്പോള്‍ വിളിക്കാം, അപ്പോള്‍ അമ്മ വരണമെന്നാണ് അവള്‍ പറഞ്ഞത്. അമ്മക്ക് വയ്യെന്നും മകളെ കൂട്ടാന്‍ ധനേഷിനെ വിടാമെന്നും സൗമ്യയോട് പറഞ്ഞ് ഫോണ്‍വെച്ചു. ഷൊര്‍ണൂരിലെത്തേണ്ട സമയമായപ്പോള്‍ ഞാന്‍ വിളിച്ചു. സൗമ്യയുടെ ഫോണ്‍ അന്നേരം സ്വിച്ചോഫ് ആയിരുന്നു. ധനേഷിന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ &amp;nbsp;അമ്മക്ക് കേട്ടതിന്റെയാവും, അടുത്ത വണ്ടിയിലായിരിക്കും സൗമ്യ വരുന്നത് എന്ന് അവന്‍ പറഞ്ഞു. അല്ല, പാസഞ്ചറില്‍ കയറിയ വിവരം എറണാകുളത്ത് നിന്നുതന്നെ സൗമ്യ വിളിച്ചു പറഞ്ഞിരുന്നു എന്നും ധനേഷിനോട് ഉടന്‍ വീട്ടിലേക്ക് വരാനും അറിയിച്ചു.&lt;br /&gt;അവന്‍ വീട്ടിലേക്ക് വന്നയുടന്‍ അടുത്ത വീട്ടിലെ രവി എന്നയാള്‍ക്കൊപ്പം ഞങ്ങള്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനിലേക്ക് പോയി. അവിടെ പ്ലാറ്റ്‌ഫോമിലും മറ്റും നോക്കി. കാണാതായപ്പോള്‍ സ്‌റ്റേഷന്‍ മാസ്റ്ററോട് പരാതിപ്പെട്ടു. കലാമണ്ഡലത്തിനടുത്ത് &amp;nbsp;ഏതോ സ്ത്രീ ട്രെയിനില്‍നിന്ന് വീഴുകയോ ചാടുകയോ ചെയ്തതായി അദ്ദേഹം പറഞ്ഞു. അതുകേട്ടതോടെ എന്റെ സമനില തെറ്റി. സന്തോഷിനെ വിവരം അറിയിക്കാന്‍ ഞാന്‍ ധനേഷിനോട് പറഞ്ഞു. സന്തോഷ് പറഞ്ഞതനുസരിച്ച് അവര്‍ എന്നെ വീട്ടില്‍ കൊണ്ടുവന്നാക്കി. പിറ്റേന്ന് രാവിലെ പത്തോടെ എന്നെ സന്തോഷും ബന്ധുക്കളും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. അപ്പോള്‍ സൗമ്യ ഐ.സി.യുവിലായിരുന്നു. 'എന്റെ മോളുടെ ജീവിതം ആരോ ഇല്ലാതാക്കിയെന്ന്' ഡോക്ടര്‍മാരില്‍ നിന്നറിഞ്ഞു-സുമതി &amp;nbsp;മറുപടി നല്‍കി.&lt;br /&gt;എറണാകുളത്ത് ജോലിയുള്ള അനൂപാണ് സൗമ്യയെ പെണ്ണുകാണാന്‍ വരുമെന്ന് അറിയിച്ചത്. സൗമ്യ &amp;nbsp;ട്രെയിന്‍ യാത്രക്കിടെ വീണെന്ന വിവരം അനൂപല്ല വിളിച്ചുപറഞ്ഞത്. പ്രമോദ്, റഫീക്ക് എന്നിവരാണ് &amp;nbsp;സൗമ്യക്ക് അനൂപിനെപരിചയപ്പെടുത്തിയതെന്ന പ്രതിഭാഗം ആരോപണം &amp;nbsp;സുമതി നിഷേധിച്ചു. അനൂപിന്റെ വീട്ടുകാരാണ് ആലോചന കൊണ്ടുവന്നത്. സൗമ്യയും അനൂപും തമ്മില്‍ സംഭവത്തിന് രണ്ടുമാസം മുമ്പ് വഴക്കുണ്ടായതായും ഇരുവരും നിരന്തരം കാണാറുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. സഹോദരന്‍ സന്തോഷുമായി അനൂപ് വീട്ടില്‍ വരാറുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണവും സുമതി നിഷേധിച്ചു. സന്തോഷിനൊപ്പം അനൂപും സംഭവദിവസം കാറില്‍ എറണാകുളത്ത് പോയി സൗമ്യയെ കണ്ടിരുന്നെന്നും അതിനാലാണ് അവര്‍ക്കൊപ്പം സൗമ്യ കാറില്‍ വരാതിരുന്നതെന്നും സന്തോഷും സൗമ്യയും വഴക്കുണ്ടായെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം സുമതിയെ രോഷാകുലയാക്കി. 'ഒരു പാവപ്പെട്ട അമ്മയുടെ വേദന നിങ്ങള്‍ മനസ്സിലാക്കണം, എന്തിനാണ് നിങ്ങള്‍ ഉണ്ടാക്കി പറയുന്നത്. സന്തോഷുമായി സൗമ്യയുടെ ബന്ധം എങ്ങനെയാണെന്ന് എനിക്കാണ് അറിയുക. അവര്‍ തമ്മില്‍ ഒരു വഴക്കും ഇല്ല.&lt;br /&gt;&lt;br /&gt;സന്തോഷിനൊപ്പം കാറില്‍ അനൂപല്ലായിരുന്നു, അവന്റെ മുതലാളിമാരാണ് ഉണ്ടായിരുന്നത്. അനൂപിനെ ഇഷ്ടമല്ലെന്നും ഞാന്‍ ഇനി വീട്ടിലേക്ക് വരുന്നില്ലെന്നും സൗമ്യ സംഭവദിവസം &amp;nbsp;ഫോണില്‍ പറഞ്ഞിട്ടില്ല. അവള്‍ക്കിഷ്ടമായിരുന്നതിനാലാണ് ഞാന്‍ വിളിച്ചപ്പോള്‍ വീട്ടിലേക്ക് പുറപ്പെട്ടത്. നിങ്ങള്‍ പറയുന്നതുപോലെ ഒന്നും ഉണ്ടായിട്ടില്ല'- വേദനയും &amp;nbsp;രോഷവും ഇടകലര്‍ന്ന സ്വരത്തില്‍ സുമതി പറഞ്ഞു.&lt;br /&gt;'മകള്‍ ഫോണ്‍ ചെയ്തതനുസരിച്ച് ധനേഷും രവിയും മുള്ളൂര്‍ക്കരയില്‍ പോയിരുന്നു. അവരെ കണ്ട് ഭയന്ന സൗമ്യ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇറങ്ങി മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ കയറി. ഇങ്ങനെയല്ലേ സംഭവിച്ചത്'എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം ശരിയല്ലെന്നും അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. &lt;br /&gt;'അനൂപിനെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിച്ചതിനാല്‍ മകള്‍ ട്രെയിനില്‍ നിന്ന് ചാടിയതാണെന്ന്' പ്രതിഭാഗം പറഞ്ഞതോടെ 'നുണ പറയരുത്'എന്ന് അത്യുച്ചത്തില്‍ സുമതി വിളിച്ചുപറഞ്ഞു. 'കോടതിയാണെന്നറിയാം, എന്നോട് ക്ഷമിക്കണം. മകളെപ്പറ്റി ഇങ്ങനെ നുണപറയുമ്പോള്‍ ഏതൊരമ്മയും ഇങ്ങനെയാവും'-സുമതി കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞു. കരച്ചിലും ചുമയും അവശയാക്കിയ സുമതി സാക്ഷിക്കൂടിനടുത്ത &amp;nbsp;കസേരയില്‍ തളര്‍ന്നിരുന്നു.&lt;br /&gt;വിസ്താരത്തിനുശേഷം വനിതാപൊലീസിന്റെ സഹായത്തോടെ പുറത്തുകൊണ്ടുവന്ന സുമതിയെ മകന്‍ സന്തോഷാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-909790024139714277?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/909790024139714277/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=909790024139714277' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/909790024139714277'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/909790024139714277'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post_1567.html' title='സൌമ്യയുടെ അമ്മ സംസാരിക്കുന്നു'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-y7rJjG0VCUk/TfdT6jPU85I/AAAAAAAAANc/dCmAB0gSu-E/s72-c/DSC08521.JPG' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-6805675719062130138</id><published>2011-06-14T05:01:00.000-07:00</published><updated>2011-06-14T05:01:08.783-07:00</updated><category scheme='http://www.blogger.com/atom/ns#' term='memoir'/><title type='text'>സുബര്‍ണ രേഖ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;h2 class="date-header"&gt;&lt;span&gt;&lt;/span&gt;&lt;/h2&gt;&lt;div class="date-posts"&gt;          &lt;div class="post-outer"&gt; &lt;div class="post hentry"&gt; &lt;a href="" name="4810546292625866733"&gt;&lt;/a&gt; &lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-HEKg91w47OA/TfdNLcCOmII/AAAAAAAAANM/0Bh8bMAwEVY/s1600/220px-Subarnarekha%252C_1962_film.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-HEKg91w47OA/TfdNLcCOmII/AAAAAAAAANM/0Bh8bMAwEVY/s1600/220px-Subarnarekha%252C_1962_film.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;h3 class="post-title entry-title"&gt;&lt;br /&gt;&lt;/h3&gt;&lt;div class="post-header"&gt; &lt;div class="post-header-line-1"&gt;&lt;/div&gt;&lt;/div&gt;&lt;div class="post-body entry-content" id="post-body-4810546292625866733"&gt; &lt;div&gt;സുബര്‍ണ രേഖയായിരുന്നു സ്ക്രീനില്‍.&lt;/div&gt;&lt;div&gt; മഹാനായ ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം. &lt;/div&gt;&lt;div&gt;ഹാളിന്റെ ഒത്തനടുക്ക് സ്ഥാപിച്ച  60 എം.എം പ്രൊജക്ടറിന്റെ  ഇടുങ്ങിയ വെളിച്ചപ്പാതയിലൂടെ &lt;/div&gt;&lt;div&gt;പൊട്ടലും ചീറ്റലുമുള്ള അനേകം ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിമുകളായി  ജീവിതം, സ്ക്രീനില്‍.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;വിഭജന കാലമാണ്. &lt;/div&gt;&lt;div&gt;അതുവരെ  ഒന്നിച്ചു ദുരിതങ്ങള്‍ പകുത്തെടുത്ത മനുഷ്യര്‍ ഒറ്റ രാത്രി കൊണ്ട്  ഹിന്ദുവും മുസ്ലിമും സിഖുമായി പരസ്പരം കൊലവിളിയും നിലവിളിയുമായ നേരം. &lt;/div&gt;&lt;div&gt;കലാപത്തിന്  എന്നും എവിടെയും ഒരേ സാധ്യതകളാണ്. വാള്‍മുനയുടെ ശൌര്യത്തില്‍ ഏതു വീടും  കുത്തിത്തുറക്കാം. കണ്ണില്‍കണ്ടവരെ വെട്ടിനുറുക്കാം. മുന്നില്‍കാണുന്ന  പെണ്‍കുട്ടിയെ പൊക്കിയെടുത്ത് ഉറ്റവരുടെ കണ്‍മുന്നില്‍ കടിച്ചുകുടയാം.  അരുതെന്ന കൈകൂപ്പലുകളെ ഒറ്റച്ചവിട്ടിന് തീര്‍ക്കാം. എല്ലാം കഴിഞ്ഞ്  മുറ്റത്ത് വീറോടെ നിന്ന് എണ്ണയും തീയും കൊണ്ട് വീടിന് നന്ദി പറയാം. അടുത്ത  ഇരയുടെ മിടിക്കുന്ന നെഞ്ചിടിപ്പിലേക്ക് വാള്‍മുനകൊണ്ട് പാലം തീര്‍ക്കാം.&lt;/div&gt;&lt;div&gt;അങ്ങനെ, ചോരയും കണ്ണീരും മാത്രം കൊണ്ട് തിമിര്‍ത്താടാവുന്ന അനേക സാധ്യതകള്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-143q9-JKfX4/TfdNQRcpW6I/AAAAAAAAANQ/RcgV4YTKW28/s1600/subarnarekha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/-143q9-JKfX4/TfdNQRcpW6I/AAAAAAAAANQ/RcgV4YTKW28/s1600/subarnarekha.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt; സ്ക്രീനിലിപ്പോള്‍ വിഭജനത്തിന്റെ എക്കാലത്തെയും ഉള്ളുകീറുന്ന ദൃശ്യങ്ങള്‍. &lt;/div&gt;&lt;div&gt;സര്‍വതും നശിച്ച ശേഷം കൈവന്ന ജീവനും കൊണ്ട് ഒച്ചവെക്കാതെയുള്ള നെട്ടോട്ടങ്ങള്‍. &lt;/div&gt;&lt;div&gt;കത്തുന്ന സൂര്യന്‍ ഒരു ചാണ്‍ മുകളില്‍. കാലടികള്‍ക്ക് താഴെ തിളക്കുന്ന മണ്ണ്. നെടുവീര്‍പ്പുകള്‍. &lt;/div&gt;&lt;div&gt;തളര്‍ന്നു വീഴുന്നവരെ തിരിഞ്ഞുനോക്കാന്‍ കരുണതോന്നാത്ത അനന്ത പലായനങ്ങള്‍. &lt;/div&gt;&lt;div&gt;ചെന്നെത്തേണ്ടിടത്ത് കാത്തുനില്‍ക്കുന്ന ഭാവിയെക്കുറിച്ച പകച്ചുനോട്ടങ്ങള്‍. &lt;/div&gt;&lt;div&gt;എല്ലാം  മറന്ന് ജീവിതം വേരുറച്ചാലും ഒഴിയാതെ ഒപ്പം കൂടുന്ന വൈയക്തിക ദുരന്തങ്ങളുടെ  തീക്കാറ്റ്. ആളിക്കത്തുന്ന ദിനങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ രക്തസ്നാനം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്ലാ പച്ചപ്പും വറ്റി ഉണങ്ങിപ്പോയ മനുഷ്യ ജന്‍മങ്ങളാണ് സ്ക്രീനില്‍.&lt;/div&gt;&lt;div&gt;  കണ്ണു നനയിക്കുന്ന ജീവിത സന്ധികളില്‍ അവരുടെ ഹതാശ മിഴികള്‍.  സിനിമക്കകത്തുനിന്ന് ഭീതിയും നെഞ്ചിടിപ്പുകളും കാഴ്ചക്കാരനിലേക്ക്  പകര്‍ച്ചവ്യാധിപോലെ പടരുന്ന അനുഭവം. &lt;/div&gt;&lt;div&gt;എല്ലാ  നല്ല സിനിമകളെയും പോലെ സുബര്‍ണ രേഖയും കാണിയെ &lt;/div&gt;&lt;div&gt;സ്വന്തം ജീവിതത്തിന്റെ മുറ്റത്ത്തന്നെ കൊണ്ടിറക്കുന്നു.&lt;/div&gt;&lt;div&gt;  &lt;/div&gt;&lt;div&gt;സ്ക്രീനിലെ പോലെ തന്നെ നമ്മുടെ ജീവിതവും. &lt;/div&gt;&lt;div&gt;വീടുകളില്‍  പ്രിയപ്പെട്ടവര്‍. നാട്ടില്‍ ഉറ്റ ചങ്ങാതിമാര്‍. ആരുമറിയാതെ തെരുവില്‍  ഉരുണ്ടുകൂടാവുന്ന കലാപങ്ങളുടെ വിഷമേഘ സാധ്യതകള്‍. ആരുടെയൊക്കെയോ  ചോരയിലേക്ക് പുളഞ്ഞുകയറാന്‍ &lt;/div&gt;&lt;div&gt;നാവു നീട്ടുന്ന കഠാര മുനകള്‍.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;സിനിമ  സ്വന്തം ജീവിതത്തിന്റെ സാധ്യതകളിലേക്ക് പരകായ പ്രവേശം നടത്തുമ്പോള്‍  പിന്നെ ഓരോ മിടിപ്പും ഭയത്തിന്റേത് മാത്രമാണ്. ഉള്ളില്‍ സാധ്യതകള്‍,  വിപല്‍ശങ്കകള്‍. മനസ്സിലാകെ ഇപ്പോള്‍ സ്വന്തം വീട്. &lt;/div&gt;&lt;div&gt;ഈ കലാപം എന്റെ നാട്ടിലെങ്കില്‍. ആക്രമിക്കപ്പെടുന്നത് എന്റെ വീടെങ്കില്‍... &lt;/div&gt;&lt;div&gt;എങ്കില്‍,  ചവിട്ടിയരക്കപ്പെടുന്നത് എന്റെ പെങ്ങളാവും. അരിഞ്ഞുവീഴ്ത്തപ്പെടുന്നത്  എന്റെ സഹോദരന്‍. അറ്റമില്ലാത്ത ജീവിത ദുരിതങ്ങളിലേക്കുള്ള പലായനം എന്റെ  വിധി. ചിന്ത മുറുകവേ, കൊതി മൂത്തൊരു കഠാരത്തിളക്കം എന്റെ ചോരക്കായി ഏതോ  തെരുവില്‍ അക്ഷമയോടെ കാത്തുനിന്ന് മടുക്കുന്നത് &lt;/div&gt;&lt;div&gt;ഉള്ളിലെ ഏതോ ഞരമ്പറിഞ്ഞു. പൊടുന്നനെ മനസ്സ് കെട്ടു. &lt;/div&gt;&lt;div&gt;അന്നേരം സ്ക്രീനിലെ വെളിച്ചവുമണഞ്ഞു. സിനിമ തീര്‍ന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-8tTQ5TD0e28/TfdNWkxLRdI/AAAAAAAAANU/GiZE8xdMYns/s1600/subarnarekha-12-300x225.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-8tTQ5TD0e28/TfdNWkxLRdI/AAAAAAAAANU/GiZE8xdMYns/s1600/subarnarekha-12-300x225.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വളരെ കുറച്ചുപേര്‍ മാത്രമുള്ള ഒരു സിനിമാ പ്രദര്‍ശനമായിരുന്നു അത്. &lt;/div&gt;&lt;div&gt;പഠിക്കുന്ന കോളജില്‍നിന്ന് ഒരു മണിക്കൂറിന്റെ യാത്രയുള്ള സ്ഥലത്തെ ഫിലിം സൊസൈറ്റി നടത്തുന്നത്. &lt;/div&gt;&lt;div&gt;എല്ലാ ശനിയാഴ്ചയും പതിവ് സ്ക്രീനിംഗ്. വൈകിട്ട് ആറരക്കാണ് സിനിമ തുടങ്ങിയത്. തീരുമ്പോള്‍ &lt;/div&gt;&lt;div&gt;രാത്രി  ഇരുണ്ടു. ബിരുദ പഠന കാലമാണ്. തലശേãരിയിലെ നൂറ്റാണ്ട് പഴക്കമുള്ള  ബ്രെണ്ണന്‍ കോളജില്‍. കോളജിനടുത്ത് വാടക വീട്ടിലാണ് താമസം. ശനിയാഴ്ചത്തെ  അവധി ദിവസം പാഴാക്കാന്‍ &lt;/div&gt;&lt;div&gt;താല്‍പര്യമില്ലാതെ മുറിയിലെ ചങ്ങാതിമാര്‍ സ്വന്തം വീടണഞ്ഞിരുന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;സിനിമ കണ്ടിറങ്ങിയവരൊക്കെ അടുത്തുള്ളവരാണ്.&lt;/div&gt;&lt;div&gt; എന്തൊക്കെയോ പറഞ്ഞ് അവര്‍ വീടുകളിലേക്ക് നടക്കുന്നു. സിനിമയുടെ ഭാരം കെട്ടിനിന്ന മനസ്സോടെ &lt;/div&gt;&lt;div&gt;ബസ് സ്റ്റോപ്പിലേക്ക് നടന്നു. സമയം അത്രയൊന്നുമായിട്ടില്ല. ഹൈവേയാണ്. എപ്പോഴും ബസ് കാണും. &lt;/div&gt;&lt;div&gt;എന്തോ  ഒരസ്വാഭാവികത മണത്തു. കടകളെല്ലാം ഇത്ര വേഗം അടച്ചതെന്തേ. ആളുകളെയൊന്നും  കാണുന്നില്ല. ബസ്സ്റ്റോപ്പിനടുത്ത് കടത്തിണ്ണകളില്‍ ഉറങ്ങുന്ന മനുഷ്യരെ  പോലും കാണാനായില്ല.&lt;/div&gt;&lt;div&gt; ഓ, എന്തെങ്കിലും കാരണം കാണും. അനാവശ്യമായ  ആലോചനകള്‍ വെറുതെ പേടിപ്പിക്കും. അതൊഴിവാക്കുന്നതാണ് നല്ലത്. മനസ്സ്  സുവര്‍ണരേഖയില്‍ ചെന്നു നിന്നു. സിനിമയിലെ &lt;/div&gt;&lt;div&gt;പച്ച ജീവിതങ്ങളെക്കുറിച്ച പല മാതിരി വിചാരങ്ങള്‍. അതിനിടയില്‍പെട്ട് അങ്ങനെ നിന്നു. &lt;/div&gt;&lt;div&gt;കണ്ണില്‍ ചെറിയ ഉറക്ക ക്ഷീണം.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;നില്‍പ്പ് തുടര്‍ന്നപ്പോള്‍ മനസ്സിലായി വാച്ചിലെ സമയക്കണക്കിന്റെ ഭാരം. &lt;/div&gt;&lt;div&gt;അര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ബസ് വന്നില്ല. ഒരു വാഹനവും. ദൈവമേ, ഇനി... &lt;/div&gt;&lt;div&gt;ഒറ്റക്കായൊരു തെരുവില്‍ അകപ്പെടുന്നതിന്റെ കാല്‍പ്പനികതയെ മറി കടന്ന് പെട്ടെന്ന് &lt;/div&gt;&lt;div&gt;തീക്കട്ടപോലൊരു ഭയം അരിച്ചു കയറി വന്നു. പൊടുന്നനെ, ഒരു വാഹനം മുന്നില്‍ ബ്രേക്കരച്ചു നിന്നു. &lt;/div&gt;&lt;div&gt;പോലിസ് ജീപ്പ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;' എന്താടാ ഇവിടെ'&lt;/div&gt;&lt;div&gt;കാര്യം പറഞ്ഞു തീര്‍ക്കാനൊന്നും അവര്‍ക്ക് നേരമില്ല. അകാരണമായ ധൃതി പോലെ. &lt;/div&gt;&lt;div&gt;പഠിക്കുന്ന കോളജിന്റെ പേരു പറഞ്ഞപ്പോള്‍ ജീപ്പിനുള്ളില്‍നിന്ന് ചെറുപ്പക്കാരനായ &lt;/div&gt;&lt;div&gt;ഒരു പോലിസുകാരന്‍ തലപുറത്തേക്കിട്ടു. 'വാ കയറിക്കോ. വണ്ടിയൊന്നുമില്ല. ഹര്‍ത്താലാ'^&lt;/div&gt;&lt;div&gt;അവരുടെ ധൃതി മനസ്സിലായി. ആശങ്കയോടെ, എന്നാല്‍, ഇത്തിരി സമാധാനത്തോടെ വണ്ടിയിലേക്ക് കയറി. &lt;/div&gt;&lt;div&gt;ഒന്നു ഞരങ്ങി വണ്ടി കുതിച്ചുപാഞ്ഞു. &lt;/div&gt;&lt;div&gt;'ഞാനും ബ്രണ്ണനില്‍ പഠിച്ചതാ'^പോലിസുകാരന്‍ സൌഹൃദത്തിന്റെ കാണാക്കൈ നീട്ടി. &lt;/div&gt;&lt;div&gt;ഭീതി നിറഞ്ഞ ആ അന്തരീക്ഷത്തില്‍ ആ ചങ്ങാത്തക്കൈ വല്ലാത്ത അശ്ളീലം പോലെ തോന്നി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;തലശേരിയില്‍ വീണ്ടും അക്രമം. &lt;/div&gt;&lt;div&gt;മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരു പാര്‍ട്ടികളിലുമുള്ള കുറേ പേര്‍ക്ക് വെട്ടേറ്റു. രാത്രിയാണ് സംഭവം. &lt;/div&gt;&lt;div&gt;പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വണ്ടിയുണ്ടാവില്ല. തലശേãരി വരെ ജീപ്പില്‍ പോവാം. &lt;/div&gt;&lt;div&gt;അവിടെനിന്ന് കോളജിലേക്ക് എങ്ങിനെയെങ്കിലുമെത്തണം. പോലിസുകാരന്‍ ചുരുക്കിപ്പറഞ്ഞ &lt;/div&gt;&lt;div&gt;കാര്യങ്ങള്‍ സംഗ്രഹിച്ചപ്പോള്‍ എത്തിപ്പെട്ട അവസ്ഥയുടെ ഭീകരത വെളിവായി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ജീപ്പിലെ വയര്‍ലസ് സെറ്റില്‍ ആക്രമണ വിവരങ്ങള്‍ മുഴക്കത്തോടെ വന്നുനിന്നു. ഭയാശങ്കകളുടെ &lt;/div&gt;&lt;div&gt;ആ  നിശബ്ദതയില്‍ വയര്‍ലസിലെ ചോരത്തണുപ്പുള്ള വിവരങ്ങള്‍ ഞരമ്പിലേക്ക്  ഭീതിയുടെ സൂചിമുന കയറ്റി. പേടി, രോഗം പോലെ സര്‍വ അവയവങ്ങളെയും തളര്‍ത്തി.  അറവുകത്തിക്കുമുന്നില്‍ കലപില കൂട്ടുന്ന ഇറച്ചിക്കോഴികളെ പോലെ പോലിസുകാര്‍  ഇടക്കിടെ തമാശ പറഞ്ഞു ചിരിച്ചു. വണ്ടി തലശേരിയിലെത്തി. &lt;/div&gt;&lt;div&gt;പഴയ ബസ്സ്റ്റാന്റിനരികെ പോലിസ് സ്റ്റേഷനു മുന്നില്‍  അവരെന്നെ ഇറക്കി. എന്തു ചെയ്യണമെന്ന് ആലോചിക്കുമ്പോഴേക്ക് വണ്ടി വിട്ടു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തൊട്ടരികില്‍ സര്‍ക്കാര്‍ ആശുപത്രിയാണ്. &lt;/div&gt;&lt;div&gt;ഓട്ടോറിക്ഷയിലും  ജീപ്പിലുമൊക്കെയായി വെട്ടേറ്റ് മുറിഞ്ഞും തറഞ്ഞും നിലവിളിച്ചും മനുഷ്യര്‍  വന്നുകൊണ്ടേയിരുന്നു. പോലിസ് ജീപ്പുകള്‍ ചുവന്ന ലൈറ്റിട്ട്  പാഞ്ഞുനില്‍ക്കുന്നു.&lt;/div&gt;&lt;div&gt;എത്ര നേരം അവിടെ നിന്നെന്നറിയില്ല. പൊടുന്നനെ ഭീതി  ഉള്ളിലെ നിസ്സംഗതയെ കുടഞ്ഞെറിഞ്ഞു. &lt;/div&gt;&lt;div&gt;ഇനിയിവിടെ നില്‍ക്കുന്നത് അപകടമാണ്. എത്രയും വേഗം കോളജിലെത്തണം. അധികമാലോചിച്ചില്ല.&lt;/div&gt;&lt;div&gt; ഒറ്റ നടത്തം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-4z17SmV680Y/TfdNb4k_xWI/AAAAAAAAANY/zKWgC0XGBNo/s1600/riot-at-un-conference.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="205" src="http://2.bp.blogspot.com/-4z17SmV680Y/TfdNb4k_xWI/AAAAAAAAANY/zKWgC0XGBNo/s320/riot-at-un-conference.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വഴിയിലാകെ ഇരുള്‍.&lt;/div&gt;&lt;div&gt;  കോടതിക്കു സമീപം പതിവായി ചെന്നിരിക്കാറുള്ള കടല്‍ക്കര. അത്ര നാളും  കേള്‍ക്കാത്ത ക്രൌര്യം കടലിരമ്പത്തിന്. അത് ശേഷിക്കുന്ന ധൈര്യവും കെടുത്തി.  നേരെ നടന്നു. മുന്നിലാരുമില്ല. നടത്തത്തിന് &lt;/div&gt;&lt;div&gt;വേഗം കൂടി. പൊടുന്നനെ മറ്റൊരു വണ്ടി പിറകില്‍. തിരിഞ്ഞുനോക്കി. പോലിസ്. &lt;/div&gt;&lt;div&gt;കഠോരമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം ഇത്തിരി മയമുള്ള ശബ്ദത്തില്‍ പോലിസുകാരന്‍ പറഞ്ഞു.&lt;/div&gt;&lt;div&gt;'വേഗം വിട്ടോ. ഇറച്ചിയില്‍ മണ്ണ് പറ്റും'&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;കാലുകള്‍ നീങ്ങാത്ത പോലെ തോന്നി.&lt;/div&gt;&lt;div&gt; ഉടലിന് ഭാരം പെട്ടെന്ന് കൂടി. കാലുകള്‍ വലിച്ചു നടന്നു. ആളൊഴിഞ്ഞ പാതയില്‍ മഞ്ഞ വെളിച്ചം. &lt;/div&gt;&lt;div&gt;കിതപ്പ്  മാറ്റാന്‍ പോലും നില്‍ക്കാതെ നാലുചുറ്റും കണ്ണയച്ച് നടത്തം. ഏത് നിമിഷവും  വരാം, ഇരുട്ടില്‍നിന്നാരു കത്തിമുന. ദയാരഹിതമായി അതെന്റെ മാംസത്തിലേക്ക്  പാഞ്ഞുകയറുന്നത് ഓര്‍ത്തപ്പോള്‍ പല്ല് പുളിച്ചു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഹൈവേ കഴിയാറായി. &lt;/div&gt;&lt;div&gt;ഇനി  ചെറിയ റോഡ്. കോളജിലേക്ക് പത്ത് മിനിറ്റ് കൂടി. എങ്ങനെയെങ്കിലും അവിടെ  എത്തിയാല്‍ രക്ഷപ്പെട്ടു. വളവു തിരിഞ്ഞതും ദൂരെ അടുത്ത വളവില്‍ ഒരു വാഹനം  പാഞ്ഞുവന്നു നിന്നത് കണ്ടു. &lt;/div&gt;&lt;div&gt;അതില്‍നിന്നിറങ്ങി ആരൊക്കെയോ അടുത്ത വീട്ടിലേക്ക് പായുന്നു. കൈയില്‍ ആയുധങ്ങള്‍ കാണാം.&lt;/div&gt;&lt;div&gt; ശ്വാസം നിലച്ചു. ഇത് തന്നെ ആ സമയം. എല്ലാം തീരാന്‍ പോവുന്നു. ജൈവികമായ എന്തോ &lt;/div&gt;&lt;div&gt;കരുതല്‍ ഉണ്ടായി. അടുത്തുള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ പുറകിലേക്ക് പാഞ്ഞു. &lt;/div&gt;&lt;div&gt;പാത്രങ്ങള്‍ കഴുകിയ വെള്ളമാണ് കെട്ടിനില്‍ക്കുന്നത്. അങ്ങോട്ടിറങ്ങിനിന്നു. നെഞ്ചിടിപ്പ് കൂടി. &lt;/div&gt;&lt;div&gt;പൊടുന്നനെ കനത്ത ശബ്ദത്തില്‍ ഒരു ബോംബ് പൊട്ടി. തളര്‍ന്നു വീഴുമെന്ന് തോന്നി. &lt;/div&gt;&lt;div&gt;കണ്ണുകള്‍ ഇറുകിയടച്ചു. ബഹളം.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;കണ്ണടച്ചുള്ള ആ നില്‍പ്പിന്റെ സൂക്ഷ്മതയിലേക്ക് പൊടുന്നനെ ഒരു വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം വന്നലച്ചു. &lt;/div&gt;&lt;div&gt;നോക്കിയപ്പോള്‍ ആ ജീപ്പാണ്. വന്ന വഴിയെ വളച്ചെടുത്ത് അത് തിരിച്ചുപായുന്നു. &lt;/div&gt;&lt;div&gt;ശ്വാസം വീണതപ്പോഴാണ്. ഏറെ നേരം അങ്ങനെ നില്‍ക്കാനായില്ല. എങ്ങനെയെങ്കിലും കോളജില്‍ എത്തണം.&lt;/div&gt;&lt;div&gt;ഒറ്റ  നടത്തം. അല്ല പാച്ചില്‍. വഴിയില്‍ പഴയ ജീപ്പുകാരെ കണ്ടാലോ എന്ന പേടി അതോടെ  വേഗം ഇത്തിരി കുറഞ്ഞു. അക്രമികള്‍ കയറിയിറങ്ങിയ വീട്ടിലേക്ക് അയല്‍  വീടുകളില്‍നിന്ന് ആരൊക്കെയോ ഓടി വരുന്നത് കണ്ടു. നോക്കിനില്‍ക്കാന്‍  പോയില്ല. ഓടി. കാല്‍ കുഴയുമെന്ന് തോന്നി. എന്നും പോവുന്ന വഴിയായിട്ടും  അതേതോ അപരിചിത ദേശമെന്ന് തോന്നി. നിലത്ത് കാല്‍കുത്താനാവാത്ത പോലെ. &lt;/div&gt;&lt;div&gt;ഏന്തിവലിഞ്ഞ് നടക്കുമ്പോള്‍ ഉടുപ്പുരയുന്ന ശബ്ദം പോലും ഭയപ്പെടുത്തി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;മുന്നില്‍ കോളജിന്റെ ഗേറ്റ് കണ്ടു. &lt;/div&gt;&lt;div&gt;അതിനപ്പുറം, ഞാന്‍ താമസിക്കുന്ന വാടക വീട്ടിലേക്കുള്ള വഴി. ഇതു വരെ വെളിച്ചത്തിലായിരുന്നു നടത്തം.&lt;/div&gt;&lt;div&gt; ഇനി ഇരുട്ടാണ്. നേരെ നടന്നു. വേദനയാല്‍ കാല്‍ പുളഞ്ഞു. യാന്ത്രികമായി ചലിച്ചു ശരീരം.&lt;/div&gt;&lt;div&gt; താഴേക്കുള്ള വഴിയിലെത്തി. ഇനി വീട്. സന്തോഷം തോന്നി.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;പെട്ടെന്ന് ഉഗ്രശബ്ദത്തില്‍ ബോംബ് പൊട്ടി. &lt;/div&gt;&lt;div&gt;ദൈവമേ, അവരിവിടെ എവിടെയോ ഉണ്ട്. നെഞ്ചില്‍ ആരോ കല്ല് കൊണ്ടിട്ടപോലെ. നടത്തം &lt;/div&gt;&lt;div&gt;പതുക്കെയായി. അനക്കം പുറത്തുകേള്‍പ്പിക്കാതെ. ഇഴഞ്ഞിഴഞ്ഞ് വീട്ടിലേക്കുള്ള പടവ് കയറി. &lt;/div&gt;&lt;div&gt;ലൈറ്റിടാന്‍ ഭയം തോന്നി. ഇരുട്ടില്‍ എത്ര തപ്പിയിട്ടും താക്കോല്‍ കാണുന്നില്ല. വീട്ടിലാരുമില്ല. &lt;/div&gt;&lt;div&gt;സഹമുറിയന്‍മാര്‍  വീടുകളില്‍ സുഖസുഷുപ്തിയിലാവും. ഒറ്റക്ക് എങ്ങനെ കഴിച്ചുകൂട്ടും എന്നോര്‍ത്തു.&lt;/div&gt;&lt;div&gt; പെട്ടെന്ന് താക്കോല്‍ കണ്ടു. വാതില്‍ എങ്ങനെയോ തുറന്നു. അകത്ത് കയറിയതും വാതിലിന്റെ തഴുതിട്ടു. &lt;/div&gt;&lt;div&gt;ലൈറ്റിട്ടില്ല. ഇരുട്ടില്‍ നേരെ ചെന്നു കിടന്നു. രാവിലെ കുടിച്ചു ബാക്കിയായ വെള്ളം കട്ടിലിനുമേല്‍ കണ്ടു. &lt;/div&gt;&lt;div&gt;അത് ഒറ്റ വീര്‍പ്പിന് തൊണ്ടയിലേക്ക് ഒഴിച്ചു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;മുറിയിലിപ്പോള്‍ ഇരുട്ട് മാത്രം. &lt;/div&gt;&lt;div&gt;അകലെ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. കടലിനു നടുവിലെ ഒറ്റപ്പെട്ട ദ്വീപിലാണെന്ന്  തോന്നി.  &lt;/div&gt;&lt;div&gt;കണ്ണടച്ച് കിടന്നു. ഇരുട്ടിലാണ് സര്‍വതും. പൊടുന്നനെ  ആ ഇരുളില്‍ ഒരു സ്ക്രീന്‍ തെളിഞ്ഞു. &lt;/div&gt;&lt;div&gt;അതില്‍ സുവര്‍ണ രേഖ എന്ന വാക്ക് തെളിഞ്ഞ നിമിഷം ഓര്‍മ വന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഭയം കുടഞ്ഞെറിഞ്ഞ് , പൊടുന്നനെ  നെഞ്ചകത്തുനിന്ന് പതഞ്ഞുയര്‍ന്നു, ഒരു കരച്ചില്‍...&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-6805675719062130138?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/6805675719062130138/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=6805675719062130138' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/6805675719062130138'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/6805675719062130138'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post_3073.html' title='സുബര്‍ണ രേഖ'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-HEKg91w47OA/TfdNLcCOmII/AAAAAAAAANM/0Bh8bMAwEVY/s72-c/220px-Subarnarekha%252C_1962_film.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-1685670821089504793</id><published>2011-06-14T04:57:00.000-07:00</published><updated>2011-06-14T04:57:05.633-07:00</updated><category scheme='http://www.blogger.com/atom/ns#' term='memoir'/><title type='text'>തിരുനെല്ലി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;h2 class="date-header"&gt;&lt;span&gt;&lt;/span&gt;&lt;/h2&gt;&lt;div class="date-posts"&gt;          &lt;div class="post-outer"&gt; &lt;div class="post hentry"&gt; &lt;a href="" name="8396797768664122239"&gt;&lt;/a&gt; &lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-j7pQcEsYSgk/TfdMgEZh6wI/AAAAAAAAANI/QGmVJAMnPrE/s1600/wayanadtemple901.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="216" src="http://1.bp.blogspot.com/-j7pQcEsYSgk/TfdMgEZh6wI/AAAAAAAAANI/QGmVJAMnPrE/s320/wayanadtemple901.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;h3 class="post-title entry-title"&gt;&lt;br /&gt;&lt;/h3&gt;&lt;div class="post-header"&gt; &lt;div class="post-header-line-1"&gt;&lt;/div&gt;&lt;/div&gt;&lt;div class="post-body entry-content" id="post-body-8396797768664122239"&gt; അവര്‍ നാലു പേരായിരുന്നു.&lt;br /&gt;അവന്റെ അമ്മ. അമ്മാവന്‍. അമ്മാവന്റെ രണ്ട് മക്കള്‍.&lt;br /&gt;അമ്മയെ ആദ്യം കാണുകയാണ്. അവനെപ്പോലെ തന്നെ.അതേ നിറം. അതേ ചിരി.&lt;br /&gt;ആ കണ്ണുകള്‍ മാത്രം ഏറെ വിളറിയ ജീവിതത്തെ ഓര്‍മ്മിപ്പിച്ചു. അമ്മാവനും അവന്റെ രൂപം.&lt;br /&gt;അതേ  സൌമ്യത. കാണുമ്പോഴെ കൈ പിടിക്കുന്ന ആ അടുപ്പം. ഞങ്ങള്‍ അവരെ  കാത്തുനില്‍പ്പായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍. പുലര്‍ച്ചെ  വണ്ടിക്ക്അവരെത്തുമെന്ന് തിരുവനന്തപുരത്തുനിന്ന് ചങ്ങാതിവിളിച്ചു  പറഞ്ഞിരുന്നു. അതിനാല്‍, മതിവരാത്തഉറക്കം കുടഞ്ഞെറിഞ്ഞ് പുലര്‍കാല മഴയിലൂടെ  സ്റ്റേഷനിലേക്ക് പായുകയായിരുന്നു ഞങ്ങള്‍. ഞാനും ചങ്ങാതിയും.&lt;br /&gt;&lt;br /&gt;അവന്റെ  വീട് സ്റ്റേഷനടുത്താണ്. അവരെ അങ്ങോട്ടാണ് കൊണ്ടുപോവേണ്ടത്. വിശ്രമിക്കാനും  പ്രാതല്‍ കഴിക്കാനും. രാവിലെ, തിരുനെല്ലിക്കുള്ള ബസില്‍ അവര്‍ക്ക്  പോവേണ്ടതാണ്.&lt;br /&gt;രണ്ടു മൂന്ന് ബാഗുകളുണ്ടായിരുന്നു അവരുടെ കൈയില്‍. രണ്ടുനാളത്തെ യാത്രയുടെ ഒരുക്കം.&lt;br /&gt;പിന്നെ,  ഒരു തുണിക്കെട്ടും. വീട്ടിലെത്തി. അകത്തു കയറുമ്പോള്‍ ആ തുണിക്കെട്ട്  മാത്രംഅവര്‍ പുറത്തുവെച്ചു. മഴവെള്ളത്തിനരികെ അതങ്ങനെ വെക്കുന്നതിലെ  അസ്വാഭാവികത ഓര്‍ത്ത് ഞാനത്അകത്തേക്കെടുക്കാന്‍ നോക്കി.&lt;br /&gt;''വേണ്ട, അതവിടെ കിടക്കട്ടെ. വീടിനകത്ത്കയറ്റണ്ട''^അമ്മാവന്‍ പെട്ടെന്നെന്നോട് പറഞ്ഞു.&lt;br /&gt;ആ കണ്ണുകളില്‍ അസാധാരണമായ ഒരു ഭാവം. പൊടുന്നനെ, എനിക്ക് മനസ്സിലായി, അതെന്തെന്ന്.&lt;br /&gt;അത്  അവന്റെ ചിതാഭസ്മമാണ്. അത് നിമജ്ജനം ചെയ്യാനാണ്പത്തനംതിട്ടയിലെ  ഉള്‍നാട്ടില്‍നിന്ന് വയനാട്ടില്‍മലമുകളിലുള്ള പുരാതനമായ ആ  ക്ഷേത്രത്തിലേക്ക് അവരുടെ യാത്ര. ആ തുണിക്കെട്ട്&lt;br /&gt;കാണ്‍കെ ഉള്ളുലഞ്ഞു തുടങ്ങി. അവന്റെ ഓര്‍മ മുന്നില്‍ വന്നുനിന്നു. ദൈവമേ, അവനാണ് ആ തുണിക്കെട്ടില്‍അസ്ഥി മാംസാദികളായി കിടക്കുന്നത്.&lt;br /&gt;പലതായി  ചിതറിയ ശരീര ഭാഗങ്ങള്‍ യോജിച്ച് അവനാ തുണിക്കെട്ടില്‍നിന്ന് എഴുന്നേറ്റ്  വരുന്നതായി തോന്നി. താങ്ങാനായില്ല, ആ വിചാരത്തിന്‍ പൊള്ളല്‍.&lt;br /&gt;&lt;br /&gt;അമ്മ അകത്ത് കസേരയില്‍ ഇരിപ്പായിരുന്നു. പരിചയപ്പെടുത്താനൊന്നും തോന്നിയില്ല.&lt;br /&gt;വെറുതെഅടുത്തിരുന്നു.  ഞങ്ങളെ കണ്ടപ്പോള്‍അവരവനെ ഓര്‍ത്തെന്ന് മേഘാവൃതമായ ആ കണ്ണുകള്‍പറഞ്ഞു.  ഞങ്ങളെ പോലെ തന്നെയായിരുന്നു അവനും. അതേ പ്രായം. അതേ തൊഴില്‍. പെരുമാറ്റം.&lt;br /&gt;ചങ്ങാതിയും  അമ്മയും മാത്രമാണ് അവിടെ താമസം. ജോലി മാറിയപ്പോള്‍ അമ്മയെയും കൂട്ടി  കോഴിക്കോട്ട്താവളമുറപ്പിച്ചതാണ് അവന്‍.''ഇവിടെ, നിങ്ങള്‍  മാത്രമേയുള്ളൂ''^അമ്മ ചോദിച്ചു. അടുത്തിരുന്ന ചങ്ങാതി വെറുതെ തല കുലുക്കി.  ഇപ്പോള്‍ ആ അമ്മയുടെ മനസ്സില്‍ എന്തായിരിക്കുംഎന്ന് എനിക്കറിയാം.&lt;br /&gt;&lt;br /&gt;ഇതുപോലൊരു  വീട് വാടകക്കെടുത്ത് അമ്മക്കൊപ്പംതാമസിക്കണമെന്ന് അവനും  തീരുമാനിച്ചതാണ്.വിഫലമായ ഒരാത്മഹത്യാ ശ്രമത്തിനൊടുവില്‍. അമ്മ  അരികത്തുണ്ടാവുന്നതാണ് അവന് നല്ലതെന്ന ബോധ്യത്തില്‍ ചങ്ങാതിമാരും അവന് വീട്  തിരഞ്ഞു.ഓഫീസിനടുത്ത് ചില വീടുകള്‍ നോക്കാന്‍ അവനും ചെന്നു. അതിനിടെയാണ്,  ഒരിക്കല്‍ കൈവിട്ട മരണത്തെ അവന്‍പാഞ്ഞുപിടിച്ചത്. ഫാനും കൈലി മുണ്ടും  കൊണ്ട്അവന്‍ നടത്തിയ പരിശ്രമം ഇത്തവണ അനായാസം ലക്ഷ്യം കണ്ടു. അതേപോലൊരു  അമ്മയും മകനുമാണ് ഇവിടെയും. ഈ വീട് അവരില്‍ സങ്കടം നിറക്കാതിരിക്കില്ല  എന്നെനിക്ക്തീര്‍ച്ചയായി.&lt;br /&gt;അറ്റമില്ലാത്ത നിശãബ്ദതയുടെ തീവണ്ടി  മുറിയില്‍നിന്ന്പൊടുന്നനെ പുറത്തുചാടി, ഞാന്‍ തിരുനെല്ലി ബസിന്റെ കാര്യം  പറഞ്ഞു. കാലത്ത് കോഴിക്കോട് നിന്നും തിരുനെല്ലിക്ക് രണ്ട് ബസുണ്ട്. അത്  പോയാല്‍, പിന്നെ മാനന്തവാടിക്കു പോയിഏറെ കാത്തിരിക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;അവരെഴുന്നേറ്റു. കുളിക്കണം. പ്രാതല്‍ കഴിക്കണം. വെറുതെയിരിക്കെ തിരുനെല്ലിയെക്കുറിച്ചോര്‍ത്തു.&lt;br /&gt;പഴയൊരു  വയനാട് യാത്ര മിന്നല്‍ പോലെ അകത്ത് തെളിഞ്ഞു. അന്ന്, യാത്രയുടെ ആലസ്യവും  ബാഗുമായി തളര്‍ന്ന് മുറിയിലേക്ക്ചെല്ലുമ്പോള്‍ അവനുണ്ടായിരുന്നു  വാതില്‍ക്കല്‍.&lt;br /&gt;''ഡാ നമുക്കും വയനാട് പോണം''^എന്റെ യാത്രാ വിവരണത്തിനിടെ അവന്‍ പറഞ്ഞു.&lt;br /&gt;''പോവാമെടാ''^ ഞാന്‍ പറഞ്ഞു.''പറ്റിക്കരുത്. പോവണം''^അവന്‍.&lt;br /&gt;''നമുക്ക് തിരുനെല്ലിക്കു പോവാം. നിനക്ക് പിടിക്കും.മഞ്ഞും കാടും.'&lt;br /&gt;'എന്റെ  നിര്‍ദേശത്തിന് അവന്‍ കൊടി വീശി. തിരുനെല്ലിയില്‍ അമ്പലത്തിന്  കുറച്ചപ്പുറത്തെകെ.ടി.ഡി.സി ടാമറിന്‍ഡ് ഹോട്ടലും പിറകിലെ കാടും പുഴയും  ഞാനവന് പറഞ്ഞുകൊടുത്തു. രാവിലെ ആദിവാസികള്‍ക്കൊപ്പംമണിക്കൂറുകള്‍ മല കയറി  പക്ഷിപാതാളമെന്ന ഗുഹയില്‍ ചേക്കേറാമെന്ന പറച്ചില്‍അവന്റെ ആവേശം  ഊതിക്കത്തിച്ചു. അടുത്ത മാസം തിരുനെല്ലിക്കു പോവാം. അങ്ങനെ തീരുമാനമായി.&lt;br /&gt;&lt;br /&gt;ആഴ്ച  കഴിഞ്ഞപ്പോള്‍ അവസ്ഥ മാറി. അവന് ട്രാന്‍സ്ഫര്‍. സ്വന്തം തട്ടകത്തേക്ക്.  അതിന്റെ സന്തോഷത്തില്‍ അവന്‍ തിരിച്ചുപോക്കിനെകുറിച്ചുമാത്രം പറഞ്ഞു.  തിരുനെല്ലി പിന്നെയാവാമെന്ന്അവന്‍ ഇടക്കെന്നെ ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;അന്ന്  ബാഗുമെടുത്ത് വണ്ടി കയറിയതാണ്. പിന്നെ, ഏറിയാല്‍ ഒന്നര വര്‍ഷം. അതിനിടെ, ആ  ഫോണ്‍ കോളെത്തി. '' അറിഞ്ഞോടാ, അവന്‍...''പ്രാതല്‍ കഴിച്ചപ്പോള്‍  പോവാനുള്ള നേരമായി. അവര്‍ക്കൊപ്പം ബസ്സ്റ്റാന്റില്‍ ചെന്നു. ഇതിനകം ഏറെ  അടുത്തിരുന്നു.വളരെ കാലമായി അറിയുന്നവരെ പോലെ സംസാരിച്ചു അവര്‍.  മാസങ്ങള്‍ക്ക് മുമ്പ്,എന്റെ അമ്മ മരിച്ച വിവരം പറഞ്ഞപ്പോള്‍അമ്മ എന്റെ കൈ  കൂട്ടിപ്പിടിച്ചു.&lt;br /&gt;കണ്ണ് നിറഞ്ഞു.&lt;br /&gt;&lt;br /&gt;മാനന്തവാടി ബസാണ് കിട്ടിയത്.  ബാഗുകളുമായി അകത്തു കയറി. തുണിക്കെട്ട് അമ്മയുടെകൈയിലായിരുന്നു. ഇത്തവണ അത്  നിലത്ത് വെച്ചില്ല. കൊച്ചു കുഞ്ഞിനെ പിടിക്കുന്നത് പോലെ അവരത് മടിയില്‍  വെച്ചു.&lt;br /&gt;&lt;br /&gt;ബസ് അനങ്ങുന്നതിന് മുമ്പ്, ഇറങ്ങുമ്പോള്‍ അമ്മാവന്‍ ചോദിച്ചു''വരുന്നോ, തിരുനെല്ലിക്ക്...?&lt;br /&gt;'' ഇല്ല, ജോലി തിരക്കുണ്ട്. പറഞ്ഞൊഴിഞ്ഞ് വിന്‍ഡോക്ക് അരികെ വന്നുനിന്നപ്പോള്‍ അമ്മയെ നോക്കി. അവന്റേത് പോലൊരു ചിരി ആ മുഖത്ത്.&lt;br /&gt;വിളറി വെളുത്ത് സാവധാനം അത് മറഞ്ഞു.&lt;br /&gt;&lt;br /&gt;വണ്ടി നീങ്ങി.&amp;nbsp;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-1685670821089504793?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/1685670821089504793/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=1685670821089504793' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/1685670821089504793'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/1685670821089504793'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post_7407.html' title='തിരുനെല്ലി'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-j7pQcEsYSgk/TfdMgEZh6wI/AAAAAAAAANI/QGmVJAMnPrE/s72-c/wayanadtemple901.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-4321367997015076265</id><published>2011-06-14T04:53:00.000-07:00</published><updated>2011-06-14T04:54:15.590-07:00</updated><category scheme='http://www.blogger.com/atom/ns#' term='memoir'/><title type='text'>അവനെപ്പോലെ അവളും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-xPSNYye5cEM/TfdLpLK_B1I/AAAAAAAAANE/n30hLoJwUJM/s1600/Magritte-falsemirror1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="211" src="http://1.bp.blogspot.com/-xPSNYye5cEM/TfdLpLK_B1I/AAAAAAAAANE/n30hLoJwUJM/s320/Magritte-falsemirror1.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;span class="Apple-style-span" style="color: #333333; font-family: Georgia, serif; font-size: 13px;"&gt;&lt;/span&gt;&lt;br /&gt;&lt;h3 class="post-title entry-title" style="color: #660000; font-size: 18px; font-weight: normal; line-height: 1.4em; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0.25em; padding-bottom: 4px; padding-left: 0px; padding-right: 0px; padding-top: 0px;"&gt;&lt;br /&gt;&lt;/h3&gt;&lt;div class="post-header"&gt;&lt;div class="post-header-line-1"&gt;&lt;/div&gt;&lt;/div&gt;&lt;div class="post-body entry-content" id="post-body-2272753205635345401" style="line-height: 1.6em; margin-bottom: 0.75em; margin-left: 0px; margin-right: 0px; margin-top: 0px;"&gt;കഴിഞ്ഞ &lt;a href="http://nisaagandhi.blogspot.com/2011/06/blog-post_14.html"&gt;പോസ്റ്റിന്റെ &lt;/a&gt;തുടര്‍ച്ചയാണിത്&lt;br /&gt;എവിടെയായിരിക്കും അവനെന്ന ആലോചനയുടെ ബാക്കി.&lt;br /&gt;&lt;div&gt;പറഞ്ഞത് അവന്റെ കഥയായിരുന്നു. അതില്‍ അവളുമുണ്ടായിരുന്നു.എഴുതിക്കഴിഞ്ഞ പോസ്റ്റ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്കതില്‍ഒരു പ്രതിനായികയുടെ നിറമാണല്ലോ എന്നോര്‍ത്തു.&lt;/div&gt;&lt;div&gt;സത്യത്തില്‍, അവള്‍ അങ്ങിനെ ആയിരുന്നോയെന്നും.ആയിരുന്നില്ല. പ്രതിനായികയേ ആയിരുന്നില്ല അവള്‍. ഒരര്‍ഥത്തില്‍ അവനെപ്പോലെ അവളും ഒരിര.അറിയാത്ത ഒന്നിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴക്കപ്പെട്ടു. ഉള്ളില്‍ ഒരാളുള്ളപ്പോള്‍, ഒരിക്കലും പ്രണയം തോന്നാത്ത സഹപാഠിയോട് അതില്ലെന്ന് തുറന്നു പറയേണ്ടി വന്നു.അതിന്റെ പേരില്‍ അവന്റെ തിരോധാനം. കുത്തുവാക്കുകള്‍. ക്ലാസ് മുഴുവന്‍ ഒറ്റ ദിവസം&lt;/div&gt;&lt;div&gt;കൊണ്ട്അവളെ ശത്രുവായി കണ്ടു. പിന്നെ, പഠിച്ച ക്ലാസും പ്രിയപ്പെട്ട കോളജും ഉപേക്ഷിച്ച്&lt;/div&gt;&lt;div&gt;ഏതോപാരലല്‍ കോളജില്‍. പൊടുന്നനെ വിവാഹം. തീര്‍ത്തിട്ടും തീരാതെ, കടലിളക്കങ്ങള്‍.&lt;/div&gt;&lt;div&gt;പോസ്റ്റ് വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്ക് ഇതിലെന്ത് പറയാനുണ്ടാവും എന്നോര്‍ത്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പഴയ ചങ്ങാതിമാരുടെ നമ്പറുകള്‍ തപ്പിയെടുത്ത് വെറുതെ അവളുടെ പില്‍ക്കാലം ആരാഞ്ഞു.&lt;/div&gt;&lt;div&gt;അവളുടെ വീടിനടുത്തുണ്ടായിരുന്ന സഹപാഠിയില്‍നിന്നും അറിഞ്ഞു, അവളുടെ കഥ.&lt;/div&gt;&lt;div&gt;ദുരന്തങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കും കാത്തു വെച്ചത്. അവളെക്കുറിച്ച് ഒരാളുംഅന്വേഷിച്ചില്ലെന്നും അവനോട് കാണിച്ച സഹതാപം അവള്‍ക്ക് മേല്‍ പെയ്തില്ലെന്നുംചങ്ങാതി ഓര്‍മ്മിപ്പിച്ചു.&lt;/div&gt;&lt;div&gt;അവളെ വിളിക്കാന്‍ നമ്പറുണ്ടോയെന്ന് വെറുതെ ചോദിച്ചു.അതിന്റെ ആവശ്യമില്ലെന്ന് ചങ്ങാതിയുടെ മറുപടി. കണ്ടിട്ടും മിണ്ടിയിട്ടും കാര്യമില്ലാത്തഒരിടത്ത് തന്നെ അവനെപ്പോലെ അവളുമെന്ന് ചങ്ങാതി പറഞ്ഞു.നഗരത്തില്‍നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്താലെത്തുന്ന ഗ്രാമത്തിലായിരുന്നു അവളുടെ വീട്&lt;/div&gt;&lt;div&gt;.നാട്ടിലെ മുന്തിയ തറവാട്. സമ്പത്തും പ്രമാണിത്തവും. അച്ഛന്‍ തഹസില്‍ദാറായിരുന്നു.&lt;/div&gt;&lt;div&gt;അമ്മ അധ്യാപിക. അവളെ കൂടാതെ ഒരു സഹോദരന്‍. അമ്മയുടെ സ്കൂളിലായിരുന്നു പഠനം.&lt;/div&gt;&lt;div&gt;മിടുക്കിയായിരുന്നു. പഠനത്തിലും മറ്റ് കാര്യങ്ങളിലും മുമ്പില്‍.&lt;/div&gt;&lt;div&gt;ചെറുപ്പത്തിലേ നന്നായിവായിക്കുമായിരുന്നു. അതിനാല്‍, ഞങ്ങളുടെ ലിറ്ററേച്ചര്‍ ക്ലാസില്‍ അവള്‍ക്കെന്നും മേല്‍ക്കൈ.അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു അവളെ. ഹോസ്റ്റല്‍ വാര്‍ഡന്‍ ഞങ്ങളുടെ ടീച്ചറായിരുന്നു.അവരവളെ മകളെ പോലെ നോക്കി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നല്ല ഭാഷയുണ്ടായിരുന്നു അവള്‍ക്കും. കോളജ് മാഗസിനില്‍അവനെഴുതിയ പേജിനടുത്ത് അവളുടെ ചെറു കഥയുണ്ടായിരുന്നു.അങ്ങനെ അവള്‍. ഞങ്ങളുടെ ക്ലാസ്. അവന്‍. പ്രണയം.എല്ലാത്തിനൊടുവില്‍ ചരടറ്റ പട്ടം പോലെജീവിതത്തില്‍നിന്ന് അവന്റെ പറക്കല്‍. അതിന്റെ ഞെട്ടലില്‍ എന്തുകൊണ്ടോ എല്ലാവരും അവളെപ്രതിയോഗിയാക്കി. ഞാന്‍ പോലും. അവന്‍ പോയതിന് പിറ്റേന്ന് അവളും ക്ലാസ് വിട്ടിരുന്നു.അനേക ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി കുലുക്കിയതിനാല്‍, അന്ന് അവളുടെ കാര്യം ആരുംഅത്രക്ക് ആലോചിച്ചിരുന്നുമില്ല. അവള്‍ ജീവിതം കൊണ്ട് സുരക്ഷിതയാണെന്നായിരുന്നു ഞങ്ങളുടെ വെയ്പ്.അതിനാല്‍, അവന്റെ അരക്ഷിത ജീവിതം മാത്രം എല്ലാവര്‍ക്കും ചോദ്യ ചിഹ്നമായി.ഇടക്കെപ്പോഴോ അവളുടെ കാര്യം ക്ലാസില്‍ ചര്‍ച്ചയായി. അവള്‍ പാരലല്‍ കോളജില്‍പഠനം തുടരുന്നുവെന്ന് അവളുടെ ചങ്ങാതി പറഞ്ഞപ്പോള്‍.ആ ചിന്തകള്‍ പിന്നെ പരീക്ഷത്തിരകള്‍ വന്ന് മൂടി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഡിഗ്രി പൂര്‍ത്തിയാക്കിയ വര്‍ഷമായിരുന്നു അവളുടെ വിവാഹം. അവള്‍ പറഞ്ഞ അതേ മുറച്ചെറുക്കന്‍. മുട്ട പോലെ കവിളുള്ള മീശക്കാരന്‍. അയാള്‍ വിദേശത്തായിരുന്നു. വിവാഹം കഴിഞ്ഞ് ഇത്തിരി കാലംഅവള്‍ നാട്ടില്‍നിന്നു. പിന്നെ, അയാള്‍ക്കടുത്തേക്ക് പോയി. ആറു മാസത്തിനുള്ളില്‍ തിരിച്ചെത്തി.അവളാകെ മാറിയിരുന്നു. അവള്‍ വന്നതറിഞ്ഞ് ചെന്നതായിരുന്നു പണ്ട് മുതലേ ഒന്നിച്ചു പഠിച്ച ചങ്ങാതി.വിഷാദ രോഗത്തിന്റെ വിത്തുകള്‍ അവളില്‍ മുളച്ചു വരുന്നത് പേടിയോടെയാണ് അന്ന് കണ്ടതെന്ന്ചങ്ങാതി പറഞ്ഞു.അവളാകെ മുറിഞ്ഞിരുന്നു, സങ്കടവും ദേഷ്യവും പകയുമെല്ലാം ചേര്‍ന്ന്. അവള്‍ക്കറിയാവുന്ന അയാളേ ആയിരുന്നില്ല അവിടെ. അനേകം ചങ്ങാതിമാര്‍ക്കിടയില്‍ അഴകൊഴമ്പന്‍ ജീവിതം നയിക്കുന്ന ഒരാള്‍.&lt;/div&gt;&lt;div&gt;നിരന്തര മദ്യപാനവുംവഴി വിട്ട ജീവിതവുമായിരുന്നു അയാള്‍ക്കൊപ്പം അതുവരെ ഉണ്ടായിരുന്നത്. അയാളുടെ ചങ്ങാതിമാരും പെണ്‍വേട്ടയില്‍ മിടുക്കരായിരുന്നു. അതിന്റെ സര്‍വ ദുരിതവും അവള്‍ക്ക് സഹിക്കേണ്ടി വന്നു.പണ്ടുമുതലേ അറിയാവുന്ന മുറച്ചെറുക്കന്‍ അപരിചിതരേക്കാള്‍ ഭയക്കേണ്ട ഒരാള്‍ മാത്രമാണെന്ന് ആ നാളുകള്‍അവ പഠിപ്പിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരാത്മഹത്യാ ശ്രമത്തിന്റെ ബാക്കിയായിരുന്നു അവളുടെ തിരിച്ചു വരവ്.&lt;/div&gt;&lt;div&gt;ചങ്ങാതി കാണാനെത്തിയപ്പോള്‍, അവള്‍ നീണ്ട നാളായി സംസാരം മറന്ന ഒരാളെപ്പോലെയായിരുന്നു.&lt;/div&gt;&lt;div&gt;ഒന്നും ഉരിയാടാതെ, വറ്റിയ കണ്ണില്‍ വിളറിയ ചിരി വരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട്. അവളുടെ ദുരന്തങ്ങളൊന്നുംപുറത്തറിഞ്ഞിരുന്നില്ല. പിന്നീട്, അയാള്‍ നാട്ടില്‍വന്ന് അവളെ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോളാണ്കഥകള്‍ പുറത്തു വന്നത്. അയാളുടെ വീട്ടുകാരും അവളുടെ വീട്ടുകാരും തമ്മിലുള്ള വഴക്ക് പോലിസ് സ്റ്റേഷന്‍വരെ നീണ്ടു. വിവാഹ മോചനത്തിന് അയാള്‍ സമ്മതിച്ചില്ല. വീട്ടുകാരുടെ സ്വാധീനം കൊണ്ട് മാത്രം അവള്‍ക്കവിടെ നില്‍ക്കാനായി. നിരന്തര ചികില്‍സ അവളെ സദാ ഉറങ്ങുന്ന ഒരാളാക്കി മാറ്റി. ചെല്ലുമ്പോഴെല്ലാം അവള്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് വന്നെന്ന് ചങ്ങാതി.എങ്ങുമല്ലാത്ത ദിവസങ്ങള്‍ക്കൊടുവില്‍ അവളെ ദൂരെ ഏതോ ബന്ധു വീട്ടിലേക്ക് മാറ്റി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇടക്ക് കുറച്ച് കാലം അവള്‍ പഠിക്കാന്‍ പോയിരുന്നു. പി.ജി പൂര്‍ത്തിയാക്കാന്‍ പക്ഷേ അവള്‍ നിന്നില്ല.&lt;/div&gt;&lt;div&gt;വിഷാദ രോഗം ചാലുമാറിഉന്‍മാദത്തിന്റെ നദികളിലേക്ക് ഒഴുക്കി. അതിനിടെ, അയാള്‍ വിവാഹമോചനത്തിന് തയ്യാറായി.അപ്പോഴേക്കും ഞങ്ങളെല്ലാം പഠനം കഴിഞ്ഞ് ജോലിയിലേക്കും ഗവേഷണത്തിലേക്കും വിവാഹത്തിലേക്കുമൊക്കെചേക്കേറിക്കഴിഞ്ഞിരുന്നു. പല വഴികളില്‍. പല തലങ്ങളില്‍. അവളുടെ കഥ പറഞ്ഞു തന്ന ചങ്ങാതി ദൂരെ നഗരത്തില്‍ ഗവേഷണത്തിന് ചേര്‍ന്നിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ നാട്ടില്‍ വരുമ്പോള്‍ അവളുടെ വിവരംഅന്വേഷിച്ചെങ്കിലും കാര്യമായെന്നും അറിഞ്ഞില്ല.'ഈയിടെ കേട്ടിരുന്നു, അവളുടെ അസുഖം ഭേദമായെന്ന്. ഏതോ ബന്ധു അവളെ കല്യാണം കഴിച്ചുവെന്നും'^ ചങ്ങാതി പറഞ്ഞു.അവളിപ്പോള്‍ നാട്ടിലില്ല. ഭര്‍ത്താവിനൊപ്പം ഏതോ നഗരത്തില്‍.അതിനപ്പുറം എന്റെ ചങ്ങാതിക്കും അറിയില്ല അവളുടെ കാര്യം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചങ്ങാതി ഇപ്പോള്‍ കോളജ് അധ്യാപികയാണ്. കൂട്ടത്തിലെ മറ്റുള്ളവരും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍. കൂട്ടത്തില്‍ ഏറ്റവും സാധ്യതകളുണ്ടായിരുന്ന കുട്ടിയായിരുന്നു അവള്‍.പഠന മികവും കുടുംബ സാഹചര്യങ്ങളുമെല്ലാം അവളുടെ വഴികള്‍ ഭദ്രമാക്കിയേനെ.എന്നാല്‍ കാര്യങ്ങള്‍ മറ്റ് വഴികളിലേക്കാണ് എത്തിച്ചത്.നൊടിയിട കൊണ്ടുള്ള രൂപപരിണാമങ്ങള്‍.ആരോ എഴുതിവെച്ച തിരക്കഥയില്‍ അവനും അവള്‍ക്കും സമാന വേഷങ്ങളായിരുന്നു.&lt;/div&gt;&lt;div&gt;ദുരിതങ്ങളുടെ സമാനതയിലെങ്കിലും അവര്‍ ഒരുമിച്ചെന്ന് ഇപ്പോള്‍ ഒരാശ്വാസം&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;.ജീവിതത്തിന്റെ കൈരേഖയില്‍ ഇനി എന്തൊക്കെയാവും വരച്ചിട്ടിരിക്കുക?&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-4321367997015076265?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/4321367997015076265/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=4321367997015076265' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/4321367997015076265'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/4321367997015076265'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post_4878.html' title='അവനെപ്പോലെ അവളും'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-xPSNYye5cEM/TfdLpLK_B1I/AAAAAAAAANE/n30hLoJwUJM/s72-c/Magritte-falsemirror1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-5438423443487611370</id><published>2011-06-14T04:51:00.000-07:00</published><updated>2011-06-14T04:51:48.732-07:00</updated><category scheme='http://www.blogger.com/atom/ns#' term='memoir'/><title type='text'>പിന്നെ അവനെയാരും കണ്ടിട്ടില്ല</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="post-outer"&gt;&lt;div class="post hentry"&gt;&lt;div class="post-footer"&gt;&lt;div class="post-footer-line post-footer-line-1"&gt;&lt;div class="post-share-buttons goog-inline-block"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-g7DylE0UKQ8/TfdLQmz4WUI/AAAAAAAAANA/8nRwJG-NFzg/s1600/sb-ghost.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="296" src="http://3.bp.blogspot.com/-g7DylE0UKQ8/TfdLQmz4WUI/AAAAAAAAANA/8nRwJG-NFzg/s320/sb-ghost.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="goog-inline-block dummy-container"&gt;&lt;br /&gt;&lt;/div&gt;&lt;div class="goog-inline-block dummy-container"&gt;തോന്നുന്നില്ല, അവനെ ആരെങ്കിലും ഓര്‍ക്കുന്നുവെന്ന്.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="post-outer"&gt;&lt;div class="post hentry"&gt;&lt;div class="post-body entry-content" id="post-body-6051172422986572482"&gt;ക്ലാസുകള്‍  കഴിഞ്ഞു. കാമ്പസ് വിട്ടിട്ട് നാളുകളേറെ. ജോലിയും ശമ്പളവും വിവാഹവും മക്കളും  അങ്ങനെയങ്ങിനെ അനേകം കാര്യങ്ങള്‍. അന്നേരം അവനെ ആര് ഓര്‍ക്കാന്‍.&lt;br /&gt;ഞാനും ഓര്‍ത്തിരുന്നില്ല അവനെ. ഈ നാളുകളിലൊന്നും . &lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നേരത്തെ  പറഞ്ഞ അനേകം തത്രപ്പാടുകള്‍. പരക്കം പായലുകള്‍. കാമ്പസ്. അന്നത്തെ സൌഹൃദം.  കാലാവസ്ഥ. ഒക്കെ എന്നേ മറന്നു. പിന്നെ എന്തു കൊണ്ട് ഇന്ന്. ഈ പാതിര. അവനെ  എങ്ങനെ ഓര്‍മ്മ വന്നു. അറിയില്ല. എന്നിട്ടും മനസ്സിലിപ്പോള്‍ അവന്‍. അവന്റെ  മുറി.അവന്റെ കവിതകള്‍. അവന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഓര്‍മ്മ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തെളിച്ചു  പറയാം. അവന്‍ എന്റെ ചങ്ങാതി. സഹപാഠി.ദൂരെ ഏതോ മലയോരത്തായിരുന്നു അവന്റെ  വീട്. വെളുത്ത് പൊക്കം കൂടി സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളുള്ള അവന്‍  ആര്‍ക്കുംഒരാകര്‍ഷണവും തോന്നിച്ചില്ല. ഒന്നും പറഞ്ഞാല്‍ മനസ്സിലാവാത്തപോലെ  ഒരുവന്‍. ഏതോ നൂറ്റാണ്ടില്‍നിന്ന് നേരെ എണീറ്റുവന്നത് പോലെ.അവനെ ആരും  മൈന്‍ഡ് ചെയ്തില്ല. ക്ലാസിലെ പിറക് ബെഞ്ചില്‍ അവനുണ്ടാവും.കൃത്യമായ ഹാജര്‍.  കടുപ്പമുള്ള കാര്യങ്ങള്‍ ക്ലാസില്‍ മുഴങ്ങുമ്പോള്‍ അവന്‍ ഏതോ അജ്ഞാത  ഭാഷക്കാരനായിമാറും. ക്ലാസ് മുറിയുടെ ഭാഷ അവന് മനസ്സിലാവില്ലെന്ന മട്ടില്‍  ഒറ്റ നില്‍പ്പ്.ക്ലാസ് കഴിഞ്ഞാല്‍ നേരെ വാടക മുറിയിലേക്ക്. അതിനിടെ ആരും  അവനെ പരിഗണിച്ചില്ല. പുതിയ സിനിമകളെയും പാട്ടുകളെയുംപെണ്‍കുട്ടികളെയും  കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും അവന് ഇടം കിട്ടിയില്ല.അവനത്  പ്രതീക്ഷിച്ചില്ലെന്ന് പറയുന്നതാവും ശരി.എല്ലാവരെയും അല്‍ഭുതം കലര്‍ന്ന  കണ്ണുകളോടെ പകച്ചുനോക്കുന്നഅവനെ പെണ്‍കുട്ടികളും പരിഗണിച്ചേയില്ല.അങ്ങനെ  അവന്റെ പതിവു ദിനങ്ങള്‍. അതിനിടെ കാമ്പസില്‍ അനേക  കാര്യങ്ങള്‍.തെരഞ്ഞെടുപ്പ്. അടിപിടി. &lt;/div&gt;&lt;div&gt;കലോല്‍സവം. ചലച്ചിത്രമേള. എന്‍.എസ്.എസ് ക്യാമ്പ്. എല്ലായിടത്തും അവനുണ്ടാവും. കാഴ്ചക്കാരുടെ ഇടയിലെവിടെയെങ്കിലും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രണ്ടാമത്തെ  വര്‍ഷമാണ്. അവനുമായി അടുപ്പമുണ്ടാവുന്നത്. എങ്ങനെയോ അത് സംഭവിച്ചുവെന്ന്  മാത്രം. ക്ലാസ് കഴിഞ്ഞു പോവുമ്പോ വെറുതെ അവനോട് സംസാരിച്ചു.  വീടിനെക്കുറിച്ചും അമ്മയെ കുറിച്ചും ദാരിദ്യ്രത്തെ കുറിച്ചും ജോലി  കിട്ടിയാല്‍കിട്ടാവുന്ന മെച്ചത്തെ കുറിച്ചുമെല്ലാം അവന്‍ പല ദിവസങ്ങളിലായി  സംസാരിച്ചു.വല്ലാത്ത അപകര്‍ഷതാ ബോധമായിരുന്നു അവന്. എല്ലാവരെയുംഅവന്‍ അന്യ  രാജ്യങ്ങളായി കണ്ടു. പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ഒരാളായി.  പരീക്ഷാ പഠനങ്ങളില്‍ അവനും കൂട്ടിരുന്നു.അന്നേരമാണ് അവന്‍ സംസാരിക്കാന്‍  തുടങ്ങുന്നത്. രസകരമായിരുന്നു അത്.എല്ലാത്തിനെ കുറിച്ചും കൃത്യമായ  നിരീക്ഷണങ്ങള്‍. തമാശ കലര്‍ത്തിയ മറുപടികള്‍. അവനെഴുതിയ കവിത ഞാന്‍ കണ്ടു  പിടിച്ചപ്പോള്‍ മോഷണത്തിനിടെ പിടിക്കപ്പെട്ട കള്ളനെപോലെ അവന്‍ പരുങ്ങി.  നല്ല വരികളായിരുന്നു അതില്‍. വല്ലാതെ നിഷ്കളങ്കമായ ഭാഷ.കുടകില്‍ ഏതോ  കുളത്തില്‍ അനേകം കല്ലുകളെറിഞ്ഞാല്‍ അഭീഷ്ട കാര്യംസാധിച്ചു കിട്ടുമെന്ന  വിശ്വാസത്തക്കറിച്ചായിരുന്നു ആ കവിത. പിന്നെ അവന്റെ മറ്റനേകം കവിതകള്‍  കണ്ടുെത്തു. തുറന്നെഴുത്തായിരുന്നുഅവയിലേറെയും. മനുഷ്യരുമായി നേരെ നിന്നു  മിണ്ടുന്ന വരികള്‍. അവയിലൊന്നെടുത്ത് മാഗസിനില്‍ കൊടുത്തു. അവന്റെ പടം  വച്ച്കവിത അടിച്ചു വന്നപ്പോള്‍ ക്ലാസിലെ അവന്റെ ഇടം അതിവേഗം  മാറി.അധ്യാപകരുടെ പരിഗണനയും. അവന്‍ പതിയെ ക്ലാസിലെ  മിടുക്കരായകുട്ടികളിലൊരാളായി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവളെ  അവനിഷ്ടമാണെന്ന് കണ്ടെത്തിയത് കൂട്ടത്തിലെ ഒരു കുറുക്കനാണ്.അവന്‍ അവളുടെ  പേര്‍ക്കെഴുതിയ കവിത അവന്‍ കണ്ടെത്തി.അവള്‍ ക്ലാസിലെ ഏറ്റവും നന്നായി  പഠിക്കുന്ന കുട്ടിയായിരുന്നു. മിടുക്കി.&lt;/div&gt;&lt;div&gt;എന്നാല്‍ ഒരിക്കല്‍  പോലും അവളോട് അവന്‍ മിണ്ടിയില്ല.അവളെ കുറിച്ച് പറയുമ്പോള്‍ അവന്‍ പതിയെ  ചുവന്നു തുടുത്തു.ആരൊക്കെയോ അവന്റെ ഉള്ളില്‍പ്രണയത്തിന്റെ വിത്തിട്ടു  കൊടുത്തു. അവളോട് എന്നിട്ടും അവന്‍ ഉരിയാടിയില്ല.എന്നെങ്കിലും ഒരിക്കല്‍  അവള്‍ വായിക്കുമെന്ന പ്രതീക്ഷയിലാവാം അവന്‍കവിതകള്‍ എഴുതിക്കൂട്ടി.  എല്ലാവരും അവന്റെ പ്രണയത്തെ കണക്കറ്റ് പ്രോല്‍സാഹിപ്പിച്ചു.  അവനില്ലാത്തപ്പോള്‍ പറഞ്ഞു ചിരിച്ചു. അവന്‍ സദാ സമയവും ആലോചനകളില്‍  മുഴുകിയിരിക്കുന്നത്ഞാന്‍ കണ്ടു. അവന്‍ തുറന്നു വെച്ച പേനയുമായി ഇരിക്കുന്ന  ഒരു നേരത്ത് ഞാന്‍ അവനെനിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. അവളോട് പറയാതെ,  അവളുടെ മനസ്സറിയാതെ അവനിങ്ങനെഇരുന്നാല്‍ പരീക്ഷകള്‍ കടന്നു പോവുമെന്ന്  ഞാന്‍ ഭയന്നു. അവനെന്നെ തുറിച്ചു നോക്കി.ഒന്നും മനസ്സിലാവാത്ത പോലെ  ഒറ്റയിരിപ്പ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിറ്റേന്ന് ഉച്ചക്ക്ശേഷമുള്ള  ഒഴിവുനേരം ഞാന്‍ ക്ലാസില്‍ വിഷയം അവതരിപ്പിച്ചു.അവളുടെ അസാന്നിധ്യത്തില്‍.  അവനിങ്ങനെ പോയാല്‍ ശരിയാവില്ല. തകര്‍ച്ചയിലേക്കാണ് പോക്ക്.എന്തെങ്കിലും  ചെയ്തേ പറ്റൂ. അവളോട് ഇക്കാര്യം സംസാരിക്കാമെന്ന് അഭിപ്രായം വന്നു.ഞങ്ങള്‍  നാലഞ്ചു പേര്‍ വൈകിട്ട് അവളോട് അവന്റെ&lt;/div&gt;&lt;div&gt; അവസ്ഥ പറഞ്ഞു. ഒരു പൊട്ടിച്ചിരിയായിരുന്നു.പിന്നെ ഞങ്ങളെ അപരിചതരെന്ന വണ്ണം നോക്കിഅവള്‍ പറഞ്ഞു&lt;/div&gt;&lt;div&gt;:'നിങ്ങള്‍ക്ക് നാണമില്ലേ, അവന്റെ കാര്യം പറഞ്ഞ് വരാന്‍. ആര്‍ക്ക് വേണം അവനെ. കണ്ടാല്‍ മതി.'. &lt;/div&gt;&lt;div&gt;സംസാരം  തീര്‍ന്നു. അവള്‍ ഗള്‍ഫില്‍നിന്നു വന്നാല്‍ കെട്ടിക്കൊണ്ടുപോവുന്ന  മുറച്ചെറുക്കന്റെപടം കാണിച്ചു തന്നു. പുഴുങ്ങിയ മുട്ടപോലെ കവിളുള്ള ഒരു  മീശക്കാരന്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ദൌത്യം തീര്‍ന്നു. അവനെ ഇക്കാര്യം  അറിയിക്കണം. എങ്ങനെ എന്ന് പിടിയില്ല. പിറ്റേന്ന്കാലത്ത് അവനെ കൂട്ടി  കോളജിനു മുകളില്‍ കാട് പിടിച്ചു കിടക്കുന്ന വെളിമ്പ്രദേശത്ത് ചെന്നു.  അനില്‍ പറഞ്ഞു, കാര്യം. തുറന്ന്. ഒരു മയമില്ലാതെ ആ സംസാരം നീണ്ടപ്പോള്‍ ആകെ  കുഴങ്ങി.അത് പാതി വഴിയില്‍ നിര്‍ത്തും മുമ്പ് അവന്‍ പറഞ്ഞു, മതി.എന്നിട്ട്  തല താഴ്ത്തി മുറിയിലേക്ക് നടന്നു. ഉച്ചക്ക് അവന്‍ ബാഗുമെടുത്ത് പോവുന്നത്  കണ്ടെന്ന്ക്ലാസ് കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു.കുറേ കാലം അവനെയാരും കണ്ടില്ല.  അവന്റെ ഒരു വിലാസവും കൈയിലില്ലായിരുന്നു.ഒരു ടെലിഫോണ്‍ നമ്പര്‍ പോലും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു  ദിവസം ഒരു സ്ത്രീ ഡിപ്പാര്‍ട്മെന്റില്‍ വന്നു.അവന്റെ അമ്മയെന്ന്  മുഖത്തെഴുതി വെച്ചപോലെ ഒരു പാവം സ്ത്രീ.സാറവരെ ഞങ്ങള്‍ക്കരികിലേക്ക്  വിട്ടു. കൂട്ടത്തിലാരോ അവന്റെ പ്രണയ കഥ തീരെ കടുപ്പം കുറച്ച് പറഞ്ഞു.അവരുടെ  കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഏതോ പെണ്‍കുട്ടികള്‍ അവരെ ബെഞ്ചില്‍  കൊണ്ടിരുത്തി.'അവന്‍ ആശുപത്രിയിലാണ്' ^അവര്‍ പറഞ്ഞു. 'മനോരോഗ ചികില്‍സ'.  ഭയന്നപോലെ സംഭവിച്ചു. പരീക്ഷ ചൂടുണ്ടായിട്ടും നേരെ അവര്‍ക്കൊപ്പം  ആശുപത്രിക്കു വിട്ടു.അവിടെ അവനുണ്ടായിരുന്നു. അതേ മുഖഭാവത്തോടെ.  വല്ലാത്തനിസ്സംഗത മൂടിയ കണ്ണുകളോടെ. കടീത്ത ഡിപ്രഷനാണെന്ന് ഡോക്ടര്‍  പറഞ്ഞു.കുറേ നേരം അവിടെ നിന്നു. അവന്‍ ഒന്നുമുരിയാടിയില്ല. ഞങ്ങള്‍  പറഞ്ഞതൊന്നും കേട്ടില്ല. അമ്മ വാവിട്ടു കരഞ്ഞു പെട്ടെന്ന്. എന്തു  ചെയ്യുമെന്നറിയാത്തനിമിഷത്തില്‍ ആരോ അവരെ അവിടെ ഇരുത്തി.  ഡിപ്പാര്‍ട്മെന്റില്‍നിന്ന് ചെറിയ സമയം കൊണ്ട് ശേഖരിച്ച കുറച്ചു കാശ്  അമ്മയെ ഏല്‍പ്പിച്ചു. ഞങ്ങള്‍ എല്ലാം വാക്കും തീര്‍ന്നുപോയരെ പോലെ മടങ്ങി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവന്‍  തന്നെയായിരുന്നു പിറ്റേന്ന് ഡിപ്പാര്‍ട്മെന്റിലെയും കാമ്പസിലെയും  ഹോസ്റ്റലിലെയും ചര്‍ച്ചാവിഷയം. ആരോക്കെയോ അവളോട് കയര്‍ത്തു സംസാരിച്ചു.  അവനില്‍ പ്രണയം കുത്തിവെച്ച സഹപാഠിയെ കൂട്ടത്തിലാരോ തല്ലി. പിറ്റേന്ന്  മുതല്‍ അവള്‍ ക്ലാസില്‍ വന്നില്ല. പിന്നെയും നാലഞ്ച് തവണ അവനെ കാണാന്‍  പോയി. &lt;/div&gt;&lt;div&gt;കുറച്ച് കൂടി കാശുണ്ടാക്കിയിരുന്നു. അത് അമ്മയെ ഏല്‍പ്പിച്ച് മടങ്ങി. പിന്നെ പരീക്ഷ വന്നു.രണ്ടാം വര്‍ഷം. &lt;/div&gt;&lt;div&gt;അത് കഴിഞ്ഞ് വെക്കേഷന്‍. അതിനിടെ ആശുപത്രിയില്‍ ചെന്നു ഒരിക്കല്‍. അവര്‍ മടങ്ങിയിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ  ഡിപ്പാര്‍ട്മെന്റില്‍നിന്ന് വാങ്ങിയ വിലാസം വെച്ച് അവനെത്തേടി ചെന്നു.  കാടിനോട് ചേര്‍ന്ന ഗ്രാമം. അവിടെ കണ്ട ചായക്കടയില്‍ അന്വേഷിച്ചു. അവനെ  അവര്‍ക്ക് മനസ്സിലായി.'അവരൊക്കെ വീടും വിട്ട് പോയല്ലോ മക്കളെ'^കടയിലെ  പ്രായം ചെന്ന താടിക്കാരന്‍ പറഞ്ഞു. അച്ഛന്‍ മരിച്ചശേഷം അവനും അമ്മയും  അനിയത്തിയും തീരെ ദാരിദ്യ്രത്തിലാണ് കഴിഞ്ഞതെന്ന് അയാള്‍ പറഞ്ഞു. അമ്മ  കൂലിവേല ചെയ്തു. അവനും പണിയെടുത്ത് പഠിച്ചു. ഇതിനിടെയാണ് പ്രീഡിഗ്രിക്ക്  നല്ല മാര്‍ക്ക് കിട്ടുന്നതുംഅവിടത്തെ ഏതോ സംഘടന സ്പോണ്‍സര്‍ ചെയ്ത് അവന്‍  ബിരുദ പഠനത്തിന് എത്തുന്നതും.ഇപ്പോള്‍ അവനും സഹോദരിയും അമ്മയുടെ  സഹോദരനൊപ്പമായിരിക്കുമെന്ന് അയാള്‍ പറഞ്ഞു.&lt;/div&gt;&lt;div&gt; അതെവിടെയാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ അവനെയാരും കണ്ടിട്ടില്ല.&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-5438423443487611370?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/5438423443487611370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=5438423443487611370' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/5438423443487611370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/5438423443487611370'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post_14.html' title='പിന്നെ അവനെയാരും കണ്ടിട്ടില്ല'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-g7DylE0UKQ8/TfdLQmz4WUI/AAAAAAAAANA/8nRwJG-NFzg/s72-c/sb-ghost.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-4803773952245611892</id><published>2011-06-14T04:49:00.000-07:00</published><updated>2011-06-14T04:49:29.713-07:00</updated><category scheme='http://www.blogger.com/atom/ns#' term='memoir'/><title type='text'>സ്മൃതികളിങ്ങനെ വരയുന്നു ജീവിതം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മാധ്യമം  ലേഖകനായിരുന്ന ജി. രാജേഷ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ സുഹൃദ്സംഘം  പ്രസിദ്ധീകരിച്ച നമത് വാഴ്വും കാലവും: ജി. രാജേഷ്കുമാര്‍ &amp;nbsp;രചനകള്‍,  സ്മരണകള്‍ എന്ന പുസ്തകത്തെക്കുറിച്ച് &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-NFezhha7PaU/TfdKtm2BLPI/AAAAAAAAAM8/y8BCb7RLi70/s1600/rash.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-NFezhha7PaU/TfdKtm2BLPI/AAAAAAAAAM8/y8BCb7RLi70/s1600/rash.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span class=""&gt;മുന്നിലുണ്ട്, രാജേഷ്.സദാ&lt;/span&gt;  തെളിച്ചമുള്ള അവന്റെ ചിരിക്കുന്ന മുഖം. നീണ്ടുനിവര്‍ന്ന് അവന്റെ നടപ്പ്.  ഉറ്റവര്‍ കഥാപാത്രങ്ങളാവുന്ന അവന്റെ കാക്കത്തൊള്ളായിരം കഥകള്‍. ഗൌരവമോ,  അതെന്ത് മണ്ണാങ്കട്ട എന്നു പറയാതെ പറയുന്ന പല മട്ടിലുള്ള തമാശകള്‍. ഒറ്റവരി  വെട്ടാനാവാതെ അകമേ പൂര്‍ണമാവുന്ന അവന്റെ റിപ്പോര്‍ട്ടുകള്‍. കാച്ചി  അരംവെപ്പിച്ച കത്തിപോലെ നാടുവാഴുന്നോരുടെ അകംപുറം മുറിക്കുന്ന അവന്റെ  രൂക്ഷപരിഹാസ രചനകള്‍. എല്ലാറ്റിനുമപ്പുറം, ഒറ്റ വാക്കുകൊണ്ട് ഏതു  കാര്‍മേഘത്തെയും പഞ്ഞിക്കീറാക്കുന്ന തീവ്രസ്നേഹത്തിന്റെ ചൂടുള്ള കൈത്തലം.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;മുന്നിലിപ്പോള്‍  അവന്റെ പുസ്തകം നമത് വാഴ്വും കാലവും: ജി. രാജേഷ്കുമാര്‍^ രചനകള്‍,  സ്മരണകള്‍. ചൂണ്ടുവിരലിനും നടുവിരലിനുമിടയില്‍ അവന്‍ പിടിച്ച തടിപ്പേന  കവറില്‍. നിറഞ്ഞ ചിരിയുടെ പതിവു വൈകുന്നേരങ്ങളില്‍ മുറിച്ചുമാറ്റിയൊരു നേരം  പിന്‍കവര്‍ ചിത്രം. ഇടയില്‍ 421 പേജുകള്‍. അവന്‍ ജീവിച്ച കാലത്തെ  അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, കോളം  പിന്നെ, ഓര്‍മക്കുറിപ്പുകള്‍. പല ജീവിതങ്ങള്‍കൊണ്ട് ഒരുവനെ അളക്കുന്ന വിധം.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;1975  ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയില്‍ പ്രമാടത്ത് ജനനം. അച്ഛന്‍  പി.എന്‍. ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ രത്നമ്മ. സഹോദരി രാജി. പത്തനംതിട്ട  കാത്തലിക്കറ്റ് കോളജ്, കോഴഞ്ചേരി സെന്റ്തോമസ് കോളജ്, കാക്കനാട് പ്രസ്  അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള മനോരമയില്‍ പാര്‍ട്ട്ടൈം  ലേഖകന്‍. കുവൈത്ത് ടൈംസ്, അമേരിക്കന്‍ മലയാളി എന്നീ പ്രസിദ്ധീകരണങ്ങളില്‍  പ്രവര്‍ത്തിച്ചു. രണ്ടായിരം മുതല്‍ മാധ്യമം സ്റ്റാഫ് ലേഖകന്‍. 2008  മാര്‍ച്ച് 15ന് മരണം.രാജേഷിന്റെ ഈ ബയോഡാറ്റയില്‍നിന്നാണ് പുസ്തകം  തുടങ്ങുന്നത്. അതിനപ്പുറം, കേരളത്തിന്റെ വര്‍ത്തമാനങ്ങള്‍, വിദ്യാഭ്യാസം,  നിയമസഭ അവലോകനം, നമത് വാഴ്വും കാലവും, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ അഞ്ചു  ഭാഗങ്ങളായി രചനകള്‍. ഇവിടെയെത്തുമ്പോഴാണ് കളി കാര്യമായി മാറുന്നത്.  ബയോഡാറ്റയിലെ അയ്യോപാവം കുട്ടിയല്ല രചനകളില്‍. ജീവിക്കുന്ന കാലത്തെയും  ലോകത്തെയും മുള്‍മുനയുള്ള ആര്‍ജവവും ബൌദ്ധികമായ സത്യസന്ധതയുംകൊണ്ട്  അളന്നുമുറിച്ച് പരിശോധിക്കുന്ന കണിശബുദ്ധിയായ മാധ്യമപ്രവര്‍ത്തകനാണ് ആ  താളുകളില്‍. ഏതിരുട്ടും വകഞ്ഞുമാറ്റുന്ന ആഴമുള്ള ഉള്‍ക്കാഴ്ചയും  ലളിതമെങ്കിലും ധ്വന്യാത്മകമായ ഭാഷയുംകൊണ്ട് സാദാ പത്രപ്രവര്‍ത്തനത്തെ  മറികടക്കുന്ന ചുറുചുറുക്കാണ് ആ വരികള്‍ക്ക്. പാകത വന്ന രാഷ്ട്രീയ  സാംസ്കാരിക ബോധമാണ് അതിന്റെ കാതല്‍.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;  ആമുഖക്കുറിപ്പില്‍ മാധ്യമ പത്രപ്രവര്‍ത്തകനായ ഗൌരി ദാസന്‍ നായര്‍  പരാമര്‍ശിക്കുന്ന 'ചാവുവര' (ഡെഡ്ലൈന്‍) പരിമിതികള്‍ക്കിടയില്‍നിന്നു  തന്നെയാണ് ഇവയോരോന്നും പിറന്നത്. എഡിറ്റോറിയല്‍ ഡെസ്കില്‍നിന്നുള്ള  സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ രണ്ടാമതൊന്ന് വായിച്ചുനോക്കാന്‍പോലും  നേരമില്ലാതെ എഴുതേണ്ടിവരുന്നവ. എങ്കിലും രാജേഷിന്റെ എഴുത്ത് ഈ പരിധികളെ  ഉല്ലംഘിക്കുന്നു. 24 മണിക്കൂറിന്റെ ആയുസ്സുപോലുമില്ലാത്ത വാര്‍ത്താ  ഉല്‍പന്നങ്ങളെ കാലത്തെ അതിജയിക്കുന്ന മാധ്യമശില്‍പമാക്കുന്ന കരവിരുത് ഈ  സൃഷ്ടികള്‍ക്കുണ്ട്. ഇത് കേവല ഭാഷാചാരുതയോ ആഖ്യാനപാടവമോ കൊണ്ട്  സൃഷ്ടിക്കുന്നതല്ല. മറിച്ച്, ജീവിച്ച കാലത്തോടും ചെയ്ത ജോലിയോടുമുള്ള  പൂര്‍ണ സത്യസന്ധതയാണ്. സ്വന്തം ജനതയോടുള്ള തികഞ്ഞ പ്രതിബദ്ധതയും  കാലത്തിന്റെ കൈരേഖ വായിക്കാനുള്ള പാടവവും ഉള്ളിലെ നേരുകള്‍ പച്ചയായി  പകര്‍ത്താനുള്ള പ്രതിഭയും ഒത്തുചേരുമ്പോള്‍ മാത്രമേ ഇങ്ങനെയൊന്ന്  സാധ്യമാവൂ. മാധ്യമപ്രവര്‍ത്തനം നല്‍കുന്ന സുഖാനുഭവങ്ങളില്‍ അഭിരമിക്കാത്ത  ജീവിതത്തിനേ ഇത് പ്രാവര്‍ത്തികമാക്കാനാവൂ. രണ്ടു കൈകളും കൊണ്ടെഴുതുന്ന  'ബുദ്ധിശാലി'കള്‍ക്കിടയില്‍നിന്ന് ഏറെയൊന്നുമെഴുതാതെ രാജേഷിന് കാലത്തെ  അടയാളപ്പെടുത്താനാവുന്നത് ജീവിതത്തിന്റെ അകംപുറം കാണാനുള്ള  കഴിവുകൊണ്ടുതന്നെയാണ്. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;കേരളപ്പിറവിയുടെ  വാര്‍ഷികം, സന്നദ്ധ സംഘടനകളുടെ രാഷ്ട്രീയം, കോവളത്തെ വിദേശീബാന്ധവങ്ങള്‍,  അമ്മത്തൊട്ടില്‍ കാഴ്ചകള്‍, ട്രോളിംഗ് നിരോധത്തിന്റെ യാഥാര്‍ഥ്യം,  കേരളത്തിലെ റോഡുകളുടെ ഉള്ളിലിരിപ്പ്, കാമ്പസ് രാഷ്ട്രീയം, സ്വതന്ത്ര  സോഫ്റ്റ്വെയര്‍ എന്നിങ്ങനെ വിഷയങ്ങളാണ് ആദ്യ ഭാഗത്ത്. കോണ്‍ഗ്രസുകാരനെന്ന  നിലയില്‍ പി.കെ. ശ്യാംകുമാര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതം,  കാര്‍ട്ടൂണിസ്റ്റ് കെ. സുജിത്തിന്റെ ജീവിതചിത്രം, അയ്യപ്പപ്പണിക്കരുടെ  വ്യക്തിചിത്രം, മുന്‍ നക്സല്‍ നേതാവ് ടി.എന്‍. ജോയി മുഖ്യമന്ത്രി വി.എസ്.  അച്യുതാനന്ദന് നല്‍കിയ പരാതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്നിവയും ഈ  ഭാഗത്തുണ്ട്. വിഭിന്നതയുടെ ആഘോഷങ്ങളാണ് ഈ എഴുത്തുകള്‍. ആഖ്യാനത്തിലും  ഭാഷയിലും വിഷയങ്ങളിലും വ്യത്യസ്തം. എങ്കിലും എല്ലാത്തിലും അടിവരയായി  രാജേഷിന്റെ രാഷ്ട്രീയബോധം വേറിട്ടുനില്‍ക്കുന്നു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;  വിദ്യാഭ്യാസമായിരുന്നു റിപ്പോര്‍ട്ടറെന്ന നിലയില്‍ രാജേഷിന്റെ ബീറ്റ്.  പാഠ്യപദ്ധതി പരിഷ്കരണങ്ങളെ ആഴത്തില്‍ പഠിച്ചെഴുതിയ റിപ്പോര്‍ട്ടുകളാണ് ഇവ.  എ.കെ. ആന്റണി സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയം  സൂക്ഷ്മമായി പരിശോധിക്കുന്നതാണ് 'ഇനി പണമുള്ളവര്‍ പഠിക്കട്ടെ' എന്ന  റിപ്പോര്‍ട്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തെ പോസ്റ്റുമോര്‍ട്ടം  ചെയ്യുന്നു, ജനവഞ്ചനക്ക് ഒരു സ്വാശ്രയ മാതൃക എന്ന റിപ്പോര്‍ട്ട്. വിദഗ്ധ  സമിതി റിപ്പോര്‍ട്ടുകളും പാഠപുസ്തക കമ്മിറ്റി റിപ്പോര്‍ട്ടുകളും  നിലകൊള്ളുന്ന വൈരുധ്യങ്ങളുടെയും കാപട്യങ്ങളുടെയും ആഴം മറ്റു ചില  റിപ്പോര്‍ട്ടുകളില്‍ കാണാം. പണമുള്ളവനു മാത്രമായി പള്ളിക്കൂടം മാറുകയും  പള്ളികളും പട്ടക്കാരും വിദ്യാഭ്യാസത്തിന്റെ ഭാവി തീരുമാനിക്കുകയും  ചെയ്യുന്ന സമകാലത്തെ സാധാരണക്കാരന്റെ മക്കള്‍ക്കുവേണ്ടി വിചാരണ ചെയ്യുന്ന  മാധ്യമപ്രവര്‍ത്തകനെയാണ് ഇവിടെ കാണാനാവുക. വിദ്യാഭ്യാസമെങ്കില്‍ അങ്ങനെ  എന്ന മട്ടില്‍ റിപ്പോര്‍ട്ടും ലേഖനങ്ങളും തട്ടിവിടുന്നവരുടെ  കൂട്ടത്തിലായിരുന്നില്ല രാജേഷ്. വ്യക്തമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെ  വിദ്യാഭ്യാസരംഗത്തെ സമഗ്രമായി പഠിച്ചും മെനക്കെട്ടുമായിരുന്നു രാജേഷിന്റെ  നിരീക്ഷണങ്ങള്‍.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;2005  ജൂലൈ നാലു മുതല്‍ 2008 മാര്‍ച്ച് 14 വരെ വിവിധ നിയമസഭാ സമ്മേളനങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് രാജേഷ്. കോമാളികളുടെ മാത്രം സര്‍ക്കസ് എന്ന  നിലയില്‍ പലപ്പോഴും സഭ തരംതാഴുമ്പോള്‍ ഇതിനല്ല സഭയെന്ന്  ഓര്‍മപ്പെടുത്തുകയായിരുന്നു രാജേഷിന്റെ റിപ്പോര്‍ട്ടുകള്‍. സഭാ നടപടികളുടെ  കേവല വിവരണമായിരുന്നില്ല അവ. രൂക്ഷവിമര്‍ശത്തിന്റെയും പരിഹാസത്തിന്റെയും  അച്ചുകളിലേക്ക് സഭയെ ഉരുക്കിയൊഴിച്ച് പാകപ്പെടുത്തുന്നവയായിരുന്നു. വഴിയേ  പോവുന്നവനെയും വായിപ്പിക്കുന്ന, ചിരിപ്പിക്കുന്ന ഭാഷാവൈഭവം  അവക്കുണ്ടായിരുന്നു. സഭാ സ്തംഭനചരിതം: രണ്ടാം ദിവസം, ഒഴിഞ്ഞ ബെഞ്ചുകള്‍ക്കു  മുന്നില്‍ സ്വകാര്യ ബില്ലുകള്‍, ബുദ്ധി കൂടിയതിന്റെ ബുദ്ധിമുട്ടുകള്‍,  ഇറങ്ങിപ്പോക്കില്‍ തുടക്കം; ഒന്നായി മടക്കം എന്നീ ശീര്‍ഷകങ്ങളുടെ  ശീര്‍ഷാസനം ശ്രദ്ധിക്കുക.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;2006^08  കാലത്ത് മാധ്യമം തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച 'നമത് വാഴ്വും  കാലവും' എന്ന കോളമാണ് പുസ്തകത്തിലെ നാലാം ഭാഗം. തലസ്ഥാന നഗരിയിലെ പലമാതിരി  തലതിരിയലുകളെ നോക്കിയുള്ള ചാക്യാര്‍ ചിരിയാണ് ഈ കുറിപ്പുകള്‍.  നടപ്പുകാലത്തെ രാഷ്ട്രീയ ദീനങ്ങള്‍ക്കുള്ള ഒറ്റമൂലി ചികില്‍സാശ്രമം  എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയെ രാജേഷ് ഈ കുറിപ്പുകളിലൊരിടത്ത് ഇങ്ങനെ  പരിചയപ്പെടുത്തുന്നു. ''മാധ്യമപ്രവര്‍ത്തകരെന്ന എന്തു കാര്യത്തിലും  തലയിടുന്ന പ്രത്യേകയിനത്തെ സൃഷ്ടിക്കണോയെന്ന് കേരളത്തിലെ പരശãതം  മാതാപിതാക്കള്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത കാലഘട്ടത്തില്‍  മുദ്രാവാക്യം വിളിയുടെ പിള്ളകരച്ചിലോടെ പിറന്നുവീണ പ്രസ്ഥാനമാകുന്നു  സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;2006ലെ  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 'തട്ടകം തേടി',  'അരമന രഹസ്യം', 'അസാധു' എന്നീ പംക്തികള്‍ക്കുവേണ്ടി തയാറാക്കിയ  കുറിപ്പുകളാണ് അവസാന ഭാഗത്ത്. വ്യക്തിചിത്രങ്ങളാണിവ. നിന്നനില്‍പില്‍  ഇല്ലാതാക്കുംവിധത്തില്‍ നടത്തിയ ഈ പൂഴിക്കടകന്‍ നിരവധി സ്ഥാനമോഹികളെ വെള്ളം  കുടിപ്പിച്ചവയാണ്. ജനം തലയറഞ്ഞ് ചിരിച്ചപ്പോള്‍ പംക്തിയില്‍ ഇടംകിട്ടിയ  പലരുടെയും തലകള്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് ഊരിത്തെറിച്ചു.  റിപ്പോര്‍ട്ടറേക്കാള്‍ രാജേഷിലെ കാര്‍ട്ടൂണിസ്റ്റിനെയാണ് അവ  പ്രതിഫലിപ്പിച്ചത്. ചുരുക്കം വരകളില്‍ കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്ന പണി  ലളിതവാചകങ്ങളാല്‍ രാജേഷ് സാര്‍ഥകമാക്കി. സംശയമുണ്ടെങ്കില്‍ ഈ മൂന്നു  സാമ്പിളുകള്‍ കാണുക.എം.എ. ബേബി: പക്വതയാണ് സഖാവ് എം.എ. ബേബിയുടെ സ്ഥിരം  വേഷം. ബേബിഭാഷയില്‍ 'വാര്‍ധക്യസഹജകമായ ഒരുതരം പക്വത'. കൊല്ലം എസ്.എന്‍  കോളജില്‍ എസ്.എഫ്.ഐ കളിക്കുന്ന കാലത്ത് എടുത്തണിഞ്ഞതാണ്. പിന്നെ  ഊരിയിട്ടില്ല. രാമചന്ദ്രന്‍ കടന്നപ്പള്ളി: ഔദ്യോഗിക വാഹനം തീവണ്ടി.  ഷര്‍ട്ടില്‍ തുടങ്ങി ജൂബയായി വളരുന്ന വേഷം. മുഖം ഭക്ഷിക്കുന്ന കൃതാവ്.  കടുകട്ടി ആദര്‍ശം. പ്രായോഗിക രാഷ്ട്രീയം വട്ടപ്പൂജ്യം. ഇത്രയുമായാല്‍  കോണ്‍ഗ്രസ്^എസ് ആയി, ക്ഷമിക്കണം രാമചന്ദ്രന്‍ കടന്നപ്പള്ളിയായി.എം.ഐ.  ഷാനവാസ്: തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ ജയിക്കണമെന്ന അതിമോഹമൊന്നും  എം.ഐ. ഷാനവാസിനില്ല. ജയിക്കാത്തതിനാല്‍ ഇനി മല്‍സരിക്കില്ലെന്നോ മറ്റോ  പ്രഖ്യാപിക്കാനുള്ള അഹങ്കാരവുമില്ല. തെരഞ്ഞെടുപ്പായാല്‍ ഷാനവാസ്  മല്‍സരിക്കും; തോല്‍ക്കും.ഇല്ലാതായ ഒരാളെ പുനഃസൃഷ്ടിക്കുന്നതെങ്ങനെയാണ്?  ജീവിതത്തിന്റെ പല നിലങ്ങളില്‍ ശേഷിപ്പിച്ച അടയാളങ്ങള്‍ തപ്പിയെടുത്ത്  തേച്ചുമിനുക്കിയാല്‍ ഒരാളെ ഉണ്ടാക്കാം. പക്ഷേ, അത് പഴയ ആളെപ്പോലെ  ആവണമെന്നില്ല. കൃത്യമായ അനുപാതങ്ങളില്ലാതെ തോന്നുംപടി ചരിക്കുന്ന ജീവിതത്തെ  അടയാളങ്ങള്‍കൊണ്ടു മാത്രം മെനയാനാവില്ലെന്ന് ചുരുക്കം. എങ്കിലും  ഓര്‍മകളുടെ അടയാളപ്പലകകള്‍, ഇല്ലാതായ ഒരാളെ പുനര്‍നിര്‍മിക്കാനുള്ള വഴികള്‍  തന്നെയാണ്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt; ഈ  പുസ്തകത്തിന്റെ അവസാന ഭാഗം ഓര്‍മകളുടേതാണ്. രാജേഷ് എന്ന മനുഷ്യന്‍  ചെന്നുതൊട്ട അനേകം ജീവിതങ്ങളുടെ സാക്ഷ്യപത്രം. അഭാവം എന്ന അവസ്ഥ  സൃഷ്ടിക്കുന്ന വൈയക്തിക വിഷാദത്തിന്റെ പെരുമഴക്കുള്ളില്‍ തന്നെയാണ് ഇതിലെ  ഓര്‍മകളും രാജേഷിനെ പ്രതിഷ്ഠിക്കുന്നത്. പലതരം മനുഷ്യരുടെ  കുറിപ്പുകളാണിതില്‍. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പ്രൊഫഷനലുകളും  സാധാരണ മനുഷ്യരും രാഷ്ട്രീയക്കാരും എഴുത്തുകാരുമടങ്ങുന്ന സൌഹൃദവലയം  ഓര്‍മകളാല്‍ പുനര്‍നിര്‍മിച്ച ഒരു രാജേഷിനെ ഏറ്റവുമവസാനം കണ്ടെത്താതെ  പറ്റില്ല. അതൊരുപക്ഷേ, യഥാര്‍ഥ രാജേഷിന്റെ പകര്‍പ്പാവണമെന്നില്ല.  മറ്റൊരാള്‍. പക്ഷേ, അടിമുടി ആ ജീവിതത്തിന്റെ സാധ്യതകള്‍ കോരിയൊഴിച്ച ഒരാള്‍  തന്നെയാവും ആ പുതുനിര്‍മിതി. അങ്ങനെയൊരു സാധ്യതയുടെ പലതലങ്ങള്‍ തന്നെയാവണം  ഒരുപക്ഷേ, ഈ പുസ്തകമിറക്കിയ രാജേഷിന്റെ പ്രിയസുഹൃത്തുക്കളുടെയും ലക്ഷ്യം.  അത് നിറവേറ്റുന്നുണ്ട്. അന്തരിച്ച കെ. ജയചന്ദ്രനെക്കുറിച്ചുള്ള  പുസ്തകത്തിനു ശേഷം സുഹൃത്തുക്കളാല്‍ പ്രസിദ്ധീകൃതമാവുന്ന ഈ  മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;സത്യത്തില്‍,  ഇത് രാജേഷിന്റെ പുസ്തകം തന്നെയാണോ? അവനിതിനാളല്ല. ഈ പുസ്തകം അവന്‍  കണ്ടിട്ടില്ല. ഇതിറക്കിയിട്ടില്ല. എങ്കിലും അടിമുടി രാജേഷ്  നിറഞ്ഞുനില്‍ക്കുന്ന ഈ പുസ്തകം അവന്റേതു തന്നെയാണ്. സമഗ്രത സ്പര്‍ശിക്കുന്ന  അപൂര്‍വമായ ഒരോര്‍മപ്പുസ്തകം. വരികള്‍ തീരുന്നിടത്ത് അവനുണ്ട്  നില്‍ക്കുന്നു, ഡാ... എന്ന ഒറ്റവിളിയുടെ അനന്തസൌഹൃദ സാധ്യതകളോടെ.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-4803773952245611892?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/4803773952245611892/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=4803773952245611892' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/4803773952245611892'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/4803773952245611892'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2011/06/blog-post.html' title='സ്മൃതികളിങ്ങനെ വരയുന്നു ജീവിതം'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-NFezhha7PaU/TfdKtm2BLPI/AAAAAAAAAM8/y8BCb7RLi70/s72-c/rash.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2453192027410060749.post-8160447080273591915</id><published>2008-05-25T11:14:00.000-07:00</published><updated>2008-06-01T09:35:08.746-07:00</updated><title type='text'>മലായിക്ക, മലായിക്ക</title><content type='html'>&lt;a href="http://bp2.blogger.com/_0KM1RgjAkJQ/SDmvM9ZQuoI/AAAAAAAAAG0/midiwBhVUFE/s1600-h/malaika.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp2.blogger.com/_0KM1RgjAkJQ/SDmvM9ZQuoI/AAAAAAAAAG0/midiwBhVUFE/s320/malaika.jpg" border="0" alt=""id="BLOGGER_PHOTO_ID_5204383481577126530" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സ്വപ്നത്തില്‍, മുന്നിലൊരു നെടുമ്പാത തെളിഞ്ഞു. ഇരുള്‍ മാഞ്ഞിരുന്നില്ല. വെളിച്ചം കണ്ണിലെത്തി തുടങ്ങുന്നു. പാതിര.&lt;br /&gt;ഞാന്‍ നടക്കുകയായിരുന്നു. അരികെ കൂറ്റന്‍ കെട്ടിടങ്ങളുടെ നിഴല്‍. ഏതോ അപരിചിത നഗരം. &lt;br /&gt;വഴി വിജനം. നിശãബ്ദത മുറിച്ച് ഏതെങ്കിലും വാഹനം ഇരമ്പിയെത്തുമെന്ന് വെറുതെ പ്രതീക്ഷിച്ചു. നാലു പാടും നോക്കി.&lt;br /&gt;ഒന്നും വന്നില്ല. &lt;br /&gt;ക്ഷീണമായിരുന്നു ഉടലിനാകെ. കൈകാലുകള്‍ യാന്ത്രികമായി ചലിച്ചു. എത്രയോ നാളുകളായി നിര്‍ത്താതെ നടക്കുന്നൊരാളിനെപ്പോലെ കാലുപൊള്ളി. പാദങ്ങളില്‍ ചോര കല്ലിച്ച കുമിളകള്‍. എത്തേണ്ട ഇടം വ്യക്തമായറിയാം. കാലടികള്‍ അങ്ങോട്ടേക്ക് തന്നെ കൊണ്ടുപോവുന്നു. കൈയില്‍ ബാഗ് പോലെന്തോ ഉണ്ട്. എന്തിനാണ് യാത്ര എന്നറിയില്ല. &lt;br /&gt;എങ്കിലും, ആരോ പറഞ്ഞേല്‍പ്പിച്ച പോലെ കാലുകള്‍ ചലിക്കുന്നു. &lt;br /&gt;പൊടുന്നനെ കേട്ടു, എവിടെ നിന്നോ ഒരനക്കം. പതുക്കെ അതൊരു ഗിറ്റാര്‍ നാദമാണെന്ന് തിരിച്ചറിഞ്ഞു.&lt;br /&gt;മറ്റേതോ പ്രപഞ്ചത്തില്‍ നിന്നാണ് അതെന്ന് തോന്നി. അറിയാതെ കാലുകള്‍ അങ്ങോട്ടു നീണ്ടു. &lt;br /&gt;ഇരുളാണ് ചുറ്റും. ഏതോ വലിയ കെട്ടിടത്തിന്റെ കനത്ത നിഴലിലേക്കാണ് നടത്തം. നിലത്ത് രാത്രി പെയ്ത മഴ. &lt;br /&gt;ശബ്ദം അടുത്തടുത്തു വന്നു. ഗിറ്റാര്‍ നാദത്തിനൊപ്പം ആരുടെയൊക്കെയോ കൈയടികള്‍. ആരവങ്ങള്‍. ആരോ കൈ പിടിച്ചു &lt;br /&gt;നടത്തിയ പോലെ വളഞ്ഞൊരു ഗോവണി പിന്നിട്ടു. കയറുന്തോറും ഗിറ്റാര്‍ നാദം മുഴക്കത്തില്‍നിന്ന് വേറിട്ടു കേട്ടു. &lt;br /&gt;ചെന്നെത്തിയത് ഏതോ മുറിയില്‍. ഗിറ്റാറിന്റെ പുളയുന്ന സ്വരം.മഞ്ഞ വെളിച്ചത്തില്‍ ആരോ പാടുന്നു. അരികെ, പലയിടങ്ങളിലായി കുറേ മനുഷ്യര്‍. മുറിയില്‍ ചെന്നിരുന്നു. ഇരുന്നതല്ല, വീണതാണെന്ന് തോന്നി. ചുറ്റും കൂടിയവര്‍ &lt;br /&gt;തിരിഞ്ഞു നോക്കിയില്ല. &lt;br /&gt;ചുമരില്‍, അനേകം ചിത്രങ്ങള്‍ വരഞ്ഞിട്ടത് കണ്ടു. വല്ലാത്തൊരു ഗന്ധം തങ്ങി നിന്നിരുന്നു, മുറിക്കകത്ത്. വെറുതെ,&lt;br /&gt;ആ വെളിച്ചത്തില്‍ അവരെ ശ്രദ്ധിച്ചു. പ്രായം തോന്നിക്കുന്ന ചിലര്‍. വെളുത്ത താടി. നരച്ച മുടി. നീണ്ട കിതപ്പുകള്‍.&lt;br /&gt;പല നിറക്കുപ്പായങ്ങള്‍. കഷണ്ടി മറക്കുന്ന തവിട്ടു തൊപ്പി വെച്ച വൃദ്ധനാണ് പാടുന്നത്. അയാളുടെ കൈയിലെ ഗിറ്റാര്‍ കാറ്റിലെന്നോണം കിതച്ചു. പാട്ട് ശ്രദ്ധിച്ചു. അറിയാത്ത ഭാഷ. 'മലായിക്ക, മലായിക്ക', ഈ വാക്കുകള്‍ മാത്രം &lt;br /&gt;ഓര്‍മ്മയില്‍ നിന്നു. &lt;br /&gt;അതീവ ഗുരുതരമായ എന്തോ സംഭവിക്കുന്നതിന് മുന്നോടിയെന്നോണം വലിഞ്ഞു മുറുകിയൊരു ഗൌരവമുണ്ടായിരുന്നു &lt;br /&gt;അവരുടെ മുഖങ്ങളില്‍. ആര്‍ക്കോ വാക്കു കൊടുത്ത പോലെ ധൃതിയില്‍, എന്നാല്‍, സൂക്ഷ്മതയോടെ അവര്‍ &lt;br /&gt;പാടിക്കൊണ്ടിരുന്നു. ഓരോ വട്ടവും മലായിക്ക എന്ന വാക്കുകള്‍. ഒരേ പാട്ടു തന്നെ ആവര്‍ത്തിക്കുകയാണോ അവര്‍?&lt;br /&gt; മാര്‍ച്ചു ചെയ്യുന്ന പട്ടാളക്കാരെപ്പോലെ ഒരേ ഇടവേളകള്‍. വരികള്‍ക്കിടയില്‍ ഒരേ വഴുക്ക്. ഇടക്കിടെ ഗിറ്റാറില്‍നിന്നും കാറ്റല. 'മലായിക്ക, മലായിക്ക'.&lt;br /&gt;ഏറെ വൈകാതെ മുറി പരിചിതമായി. ആ മഞ്ഞ വെളിച്ചം. ഗിറ്റാറില്‍ ഒട്ടിപ്പിടിച്ചു പാടുന്ന വൃദ്ധന്‍. മുറിയിലെ അനേകം മനുഷ്യര്‍. ഓരോ മുഖങ്ങളും സൂക്ഷിച്ചു വായിച്ചപ്പോള്‍, ആ ഉടല്‍ ഭാഷ മനസ്സിലാവാന്‍ തുടങ്ങി. എന്നൊക്കെയോ പരിചയമുള്ളവര്‍. ബാല്യത്തില്‍ നിന്ന് പില്‍ക്കാല ജീവിതം മുറിച്ചെടുത്ത ചില മുഖങ്ങള്‍. പബ്ലിക്ക് ലൈബ്രറിക്കടുത്ത് &lt;br /&gt;പതിവായി കാണുന്ന ആ തമിഴ് വൃദ്ധയെയും കണ്ടു, അവിടെ. കാണുമ്പോഴെല്ലാം ചിരിച്ചു കൈ നീട്ടിയിരുന്ന അവര്‍ കണ്ടതായി ഭാവിച്ചില്ല. പാട്ടിന്റെ വല്ലാത്ത ഊര്‍ജമുണ്ടായിരുന്നു അവര്‍ക്ക്.&lt;br /&gt;പാട്ടിന് മൂര്‍ച്ചയേറി. പെട്ടെന്ന് ഉള്ളില്‍ ആ തോന്നല്‍ മുറുകി. മരിച്ചവരുടെ ഓര്‍ക്കസ്ട്ര! &lt;br /&gt; ദൈവമേ, ഇവര്‍! മരിച്ചവരുടെ പാട്ട്. മഞ്ഞ നിറത്തില്‍, മണ്‍മറഞ്ഞവരുടെ മുറി. അപ്പോള്‍... പെട്ടെന്ന് തൊണ്ടയില്‍ &lt;br /&gt;എന്തോ വന്ന് തടഞ്ഞു. ഛര്‍ദ്ദിക്കുമെന്ന് തോന്നി. ഏറുകൊണ്ട് തോലു പൊളിഞ്ഞ പട്ടിയെപ്പോലെ ഗോവണി ഓടിയിറങ്ങുമ്പോള്‍ സ്വപ്നം മുറിഞ്ഞു. &lt;br /&gt;&lt;br /&gt;2&lt;br /&gt;വല്ലാത്ത കിതപ്പോടെയാണ് ഉണര്‍ന്നത്. ഉറക്കം വിട്ടിട്ടും പാട്ട് മുറിയില്‍ തങ്ങിനിന്നു. മരം പെയ്യും പോലെ മുറി പെയ്യുന്നു, കിനാവിന്റെ കണങ്ങള്‍. ആകെ വിയര്‍ത്തു. കണ്‍തുറന്ന് ചുവരിലേക്ക് നോക്കിയിരിക്കെ സ്വപ്നത്തിന്റെ താപനില കുറഞ്ഞു കുറഞ്ഞു വന്നു. &lt;br /&gt;വീട്ടിലായിരുന്നു. ആഴ്ചയില്‍ വീണുകിട്ടുന്ന ഒരേയൊരു അവധി ദിനം. രാത്രിയാണ് വീടണഞ്ഞത്. അവിടെ പതിവു മുഖങ്ങള്‍. ഒരേ ആവൃത്തിയില്‍ ജീവിതം. വര്‍ഷങ്ങളായി ഓടുന്ന ഒരു കുടുംബ സിനിമ. ഒന്നം ചെയ്യാനില്ലാതെ മടുത്തപ്പോള്‍ ഏതോ &lt;br /&gt;പുസ്തകം കൈയിലെടുത്തു. കവര്‍ മുതല്‍ അകം വരെ വിരസത. പാട്ടു കേള്‍ക്കാനുള്ള ശേഷി തീര്‍ന്നിരിക്കുന്നു. &lt;br /&gt;ഏറെ വൈകാതെ വീട് ഉറങ്ങി. കണ്ണടച്ചുള്ള ആ കിടപ്പില്‍, ഏറെ കാര്യങ്ങള്‍ ഓര്‍മ വന്നു. ഉറക്കം എന്നിട്ടും, ഉള്ളിലേക്കിറങ്ങിവന്നില്ല. &lt;br /&gt;പതിവാണ് ഈ അവസ്ഥ. വര്‍ഷങ്ങളായി രാത്രി ഷിഫ്റ്റാണ്. ജോലി കഴിഞ്ഞ് മുറിയിലെത്തുമ്പോള്‍ പാതിര തീരാറായിരിക്കും. കിടന്നു കിടന്നു മടുക്കണം, ഒന്നുറങ്ങാന്‍. &lt;br /&gt;ഉറക്കം, പതിവു പോലെ തറഞ്ഞും മുറിഞ്ഞും പേക്കിനാവുകളാല്‍ പൊള്ളിയും. ഇടക്കിടെ ഞെട്ടിയുണരും. വിചിത്രമായ &lt;br /&gt;അനേകം കിനാക്കള്‍ അന്തമില്ലാത്ത അസംബന്ധത കൊണ്ട് പേടിപ്പിക്കും. പിന്നെപ്പോഴോ ഉറക്കം അതിന്റെ ആഴം വീണ്ടെടുക്കും. ഓഫീസ് കാന്റീനില്‍ ഭക്ഷണം തീരുന്നതിന് കുറച്ചു മുമ്പ് ഉറക്കം അതിന്റെ പുതപ്പു നീക്കി എണീറ്റു നടക്കും. &lt;br /&gt;വീട്ടിലും ഉറക്കത്തിന് പതിവു ചര്യകള്‍ തന്നെ. കണ്ട സ്വപ്നത്തെക്കുറിച്ചാലോചിച്ചുള്ള പതിവു കിടത്തത്തിനിടെ കൊട്ടും വിളിയുമില്ലാതെ മലായിക്ക, മുന്നില്‍. &lt;br /&gt;മുറിഞ്ഞു വീണ സ്വപ്നത്തിന്റെ ഉടലില്‍നിന്നും ഒരു ഗിറ്റാര്‍ പതുക്കെ മുരളുന്നു. മലായിക്ക, മലായിക്ക. എവിടെയാണ് ഞാനാദ്യം ആ പാട്ടു കേട്ടത്. ഓര്‍മ്മ മരിച്ച പോലെ കിടക്കുന്നു. എണീറ്റ്, പല്ലുതേച്ച് ചായക്കു മുന്നിലിരിക്കുമ്പോള്‍ ഓര്‍മ്മ  ആ പാട്ടിലേക്കുള്ള വഴി തുറന്നു. &lt;br /&gt;അതെ, ദിലീപിന്റെ ചാന്തു പൊട്ട് എന്ന സിനിമയിലാണ് ആ വരി ആദ്യം കേട്ടത്. കഥയുടെ പകുതിയില്‍, സിനിമ &lt;br /&gt;ഗോവയിലേക്ക് കൂട് മാറുമ്പോള്‍. മലായിക്ക എന്ന വരികളുടെ ഈണത്തിലാണ് സിനിമയില്‍ ഗോവ ആദ്യം പ്രത്യക്ഷമാവുന്നത്. കടലോരത്ത്, തോണിക്കരികെ മണലിലിരുന്ന് ബിജു മേനോന്റെ കഥാപാത്രം ഗിറ്റാറില്‍ മലായിക്ക പാടുന്നത് ഓര്‍മ്മ വന്നു. &lt;br /&gt;എങ്കിലും, അതെങ്ങിനെ സ്വപ്നത്തില്‍?  അതും വാലും തലയുമില്ലാത്ത കുറേ വരികളോടെ. അത്ര ശ്രദ്ധിക്കാത്ത സിനിമയാണത്. മറ്റു രംഗങ്ങളൊന്നും ഓര്‍ക്കുന്നില്ല. ഒരു പക്ഷേ മലായിക്ക എന്ന വരി വെറുതെ ശ്രദ്ധിച്ചിട്ടുണ്ടാവാം. പിടി കിട്ടാത്ത അനേകം കാര്യങ്ങളുടെ ശ്മശാനത്തില്‍ അതു മറഞ്ഞില്ല. വീണ്ടും അതിനെക്കുറിച്ചാലോചിച്ചു. &lt;br /&gt;ചായ കഴിഞ്ഞപ്പോഴും മുന്നിലുണ്ട് മലായിക്ക. ആ വരികളെ പിന്തുടാന്‍ തോന്നി. ഇന്റര്‍നെറ്റില്‍ പരതണമെങ്കില്‍ അങ്ങാടിയില്‍ പോവണം. അങ്ങാടി മധ്യത്തില്‍, ഈയിടെ മാത്രം പൊട്ടിമുളച്ച ഇന്റര്‍നെറ്റ് കഫേയില്‍ ചെന്നിരുന്നു. ഒച്ചിനേക്കാള്‍ വേഗത കുറവാണ്. ഗൂഗിളില്‍ മലായി ക്ക എന്ന ചൂണ്ടയെറിഞ്ഞ് കാത്തിരുന്നു. പേജ് മറിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല, കണക്ഷന്. ഇറങ്ങിനടന്നു. നിരാശ തോന്നി. വാശിയും. പെട്ടെന്നു തന്നെ അത് കെട്ടു. നാട്ടിനെ ചീത്തവിളിച്ച് പുറത്തിറങ്ങി &lt;br /&gt;നടന്നു. &lt;br /&gt;ചങ്ങാതിയെ വിളിച്ചു. ഉറക്കത്തില്‍നിന്നുണര്‍ന്ന അവനോട് മലായിക്ക എന്ന പാട്ട് തിരയണമെന്ന് പറഞ്ഞു.&lt;br /&gt; ഫോണിനപ്പുറം ഒരു ചിരി മുഴങ്ങി. സ്വപ്നത്തെ അതേ ചൂടില്‍ പറഞ്ഞ് അവന്റെ പ്രതികരണം കാത്തപ്പോള്‍ കേട്ടു,&lt;br /&gt; 'നല്ല പ്രാന്താണല്ലേ'^ വീണ്ടും അവന്റെ ചിരി. &lt;br /&gt;വീട്ടിലേക്കുള്ള വഴിയില്‍ മലായിക്ക മറന്നു. പിന്നെ വീണ്ടും ഓഫീസിലേക്കുള്ള ഓട്ടം. പാതിര നേരത്ത് ഉറക്കവുമായി കടിപിടി. &lt;br /&gt;മൂന്നാല് നാള്‍ കഴിഞ്ഞ് സഹപ്രവര്‍ത്തകനോട് സംസാരിച്ചിരിക്കെ, നാവില്‍ ചാടി വന്നു, മലായിക്ക. സ്വപ്നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവനാവേശം. ' വാ നമുക്ക് നോക്കാം, നിന്റെ  മലായ്ക്ക'^ അവന്‍ പറഞ്ഞു. &lt;br /&gt;ചോദിക്കേണ്ട താമസം, ഗൂഗിള്‍ നിരത്തി, മലായ്ക്ക എന്ന പ്രണയ ഗാനത്തിന്റെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍. &lt;br /&gt;യുട്യൂബില്‍ അത് നിറഞ്ഞു തുളുമ്പി, മലായിക്ക നാ കു പെന്‍ഡാ മലായിക്ക... അനേകം മലായിക്കകള്‍. &lt;br /&gt;പല സ്വരങ്ങളില്‍, പല ഭാവങ്ങളില്‍. &lt;br /&gt;ബോണി എമ്മിന്റെ സ്വരത്തില്‍ മലായിക്കക്ക് ഉന്‍മാദത്തിന്റെ തുടുപ്പ്. മിറിയം മകേബ പാടുമ്പോള്‍ അതിന് ആഫ്രിക്കന്‍&lt;br /&gt;വേരുകള്‍. ഉഗാണ്ടന്‍ ഗായകന്‍ ഒഗൂസി ദിസിയുടെ സ്വരത്തില്‍ മലായിക്കക്ക് മിന്നല്‍പ്പിണരിന്റെ സൌന്ദര്യം. അതേ പേരുള്ള ഒരാല്‍ബത്തില്‍, കറുത്തുമെലിഞ്ഞ ഒരാഫ്രിക്കന്‍ ആണ്‍കുട്ടി ബാല്യകാലസഖിയുടെ കരം കവര്‍ന്ന് പാടുന്നു, മലായിക്ക.&lt;br /&gt;സ്വഹിലി ഭാഷയില്‍ മലായിക്കക്ക് മാലാഖ എന്നര്‍ഥം. പാട്ടെഴുത്തുകാരന്‍ ആരെന്ന് അവ്യക്തം. എങ്കിലും 1960കളില്‍ മലായിക്ക ആദ്യമായി റെക്കോര്‍ഡ് ചെയ്ത ഫദിലി വില്യമാണ് സംഗീത ചരിത്രത്തില്‍ ആ വരികളുടെ ഉടയോന്‍. &lt;br /&gt;ആഫ്രിക്കന്‍ ഭാഷയുടെ ചൂരുള്ള ആ വരികളുടെ അര്‍ഥം തേടി ചെന്നു. സര്‍വ ദുരിതങ്ങളും പാട്ടിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന കറുത്തു മെലിഞ്ഞൊരു ചെറുപ്പക്കാരന്‍ ഇരുളില്‍ തെളിഞ്ഞു. സ്വപ്നങ്ങളം പ്രതീക്ഷകളും കൊണ്ട് അവന്‍ ജീവിതത്തിന്റെ മുള്‍പ്പാതകള്‍ മുറിച്ചുകടക്കുന്നു. 'പണമില്ലെങ്കിലും, പ്രിയപ്പെട്ട മാലാഖക്കുഞ്ഞേ , നിന്നെ ഞാന്‍ പ്രണയിക്കുന്നു, വിവാഹം ചെയ്യാന്‍ കൊതിക്കുന്നു എന്ന് സാന്ദ്രമായ സ്വരത്തില്‍ മൊഴിയുന്നു. കൈയെത്തും ദൂരെ അവന് മുന്നില്‍ അവള്‍. ഉണങ്ങിയ വെയിലിനെ വസന്തമാക്കുന്ന കണ്ണുകളുള്ള പെണ്‍കുട്ടി. അവര്‍ക്കിടയില്‍ പൊട്ടിമുളക്കാന്‍ മഴ കാത്തുകഴിയുന്ന സ്വപ്നങ്ങളുടെ അനേകം വിത്തുകള്‍. മലായിക്ക, മലായിക്ക... &lt;br /&gt;&lt;br /&gt;ബോണി എമ്മിന്റെ മലായിക്ക &lt;br /&gt;&lt;a href="http://www.youtube.com/watch?v=jvGxuuaIJGM&amp;feature=related"&gt;http://www.youtube.com/watch?v=jvGxuuaIJGM&amp;feature=related&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വരികള്‍ ഇങ്ങനെ. &lt;br /&gt;Malaika nakupenda malaika&lt;br /&gt;malaika nakupenda malaika&lt;br /&gt;na mimi nifanyeje ee&lt;br /&gt;kijana mwenzio oo&lt;br /&gt;nashindwa na mali sina ee &lt;br /&gt;ningekuoa malaika&lt;br /&gt;nashindwa na mali sina ee&lt;br /&gt;ningekuo malaika&lt;br /&gt;malaika nakupenda malaika&lt;br /&gt;malaika nakupenda malaika&lt;br /&gt;na mimi nifanye je &lt;br /&gt;kijana mwenzio oo&lt;br /&gt;nashindwa na mali sina wee &lt;br /&gt;ningekuoa malaika&lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika &lt;br /&gt;&lt;br /&gt;Kidege nakuwaza kidege&lt;br /&gt;kidege nakuwaza kidege&lt;br /&gt;ningekuoa aa mama &lt;br /&gt;ningekuoa dada&lt;br /&gt;nashindwa mali sina wee&lt;br /&gt;ningekuoa malaika&lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika&lt;br /&gt;&lt;br /&gt;Malaika nakupenda malaika&lt;br /&gt;malaika nakupenda malaika&lt;br /&gt;nami nifanyeje ee&lt;br /&gt;kijana mwenzio oo&lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika &lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika&lt;br /&gt;&lt;br /&gt;Pesa zasumbua roho yangu &lt;br /&gt;pesa zasumbua roho yangu&lt;br /&gt;ningekuoa aa dada&lt;br /&gt;ningekuoa aa mama&lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika&lt;br /&gt;nashindwa na mali sina wee&lt;br /&gt;ningekuoa malaika&lt;br /&gt;&lt;br /&gt;Malaika nakupenda malaika&lt;br /&gt;malaika nakupenda malaika &lt;br /&gt;&lt;br /&gt;(Translation)&lt;br /&gt;Angel, I love you Angel.&lt;br /&gt;Angel, I love you Angel.&lt;br /&gt;And me, what should I do, my love?&lt;br /&gt;I don't have any money,&lt;br /&gt;(LITERALLY: I'm defeated by wealth, I don't have any.)&lt;br /&gt;I would marry you, Angel.&lt;br /&gt;I don't have any money,&lt;br /&gt;I would marry you, Angel.&lt;br /&gt;&lt;br /&gt;Money is troubling my soul.&lt;br /&gt;Money is troubling my soul.&lt;br /&gt;And me, what should I do, my love?&lt;br /&gt;I don't have any money,&lt;br /&gt;I would marry you, Angel.&lt;br /&gt;I don't have any money,&lt;br /&gt;I would marry you, Angel.&lt;br /&gt;&lt;br /&gt;Little bird, I always dream of you, little bird,&lt;br /&gt;Little bird, I always dream of you, little bird,&lt;br /&gt;And me, what should I do, my love?&lt;br /&gt;I don't have any money,&lt;br /&gt;I would marry you, Angel.&lt;br /&gt;I don't have any money,&lt;br /&gt;I would marry you, Angel.&lt;br /&gt;&lt;br /&gt;വരികള്‍ തീരുമ്പോള്‍ ഒരു പോസ്റ്റ് പിറക്കുന്നു, ഇങ്ങനെ. &lt;br /&gt;അനേകം സ്വപ്നങ്ങളിലേക്കുള്ള കരുതിവെപ്പ്.&lt;br /&gt;&lt;br /&gt;http://www.youtube.com/watch?v=jvGxuuaIJGM&amp;feature=related&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2453192027410060749-8160447080273591915?l=nisaagandhi.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nisaagandhi.blogspot.com/feeds/8160447080273591915/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2453192027410060749&amp;postID=8160447080273591915' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/8160447080273591915'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2453192027410060749/posts/default/8160447080273591915'/><link rel='alternate' type='text/html' href='http://nisaagandhi.blogspot.com/2008/05/blog-post.html' title='മലായിക്ക, മലായിക്ക'/><author><name>കെ.പി റഷീദ്</name><uri>http://www.blogger.com/profile/10175405324078481373</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='20' height='32' src='http://3.bp.blogspot.com/-Ybtyl-aEAlo/ThN6TxCC5bI/AAAAAAAAAOk/UL4YqMxaDDU/s220/Rasheed-2.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp2.blogger.com/_0KM1RgjAkJQ/SDmvM9ZQuoI/AAAAAAAAAG0/midiwBhVUFE/s72-c/malaika.jpg' height='72' width='72'/><thr:total>17</thr:total></entry></feed>
